“സമയം കുറെ
ആയി. “
കുണുങ്ങി കൊണ്ടവൾ പറഞ്ഞപ്പോ ഇന്നാലെ നടന്നതെല്ലാം മനസ്സിലേക്ക് ഓടിയെത്തി. ഒന്നും സംഭവിക്കാത്ത അവളുടെ ഭാവം കണ്ടപ്പോ എനിക്ക് തന്നെ സംശയമായി അടിച്ചു പൂസായി വല്ല സ്വപ്നവും കണ്ടതാണോ എന്ന്. ചുമരിലെ ക്ലോക്കിൽ നോക്കി ഞാൻ ചോദിച്ചു.
“പത്ത് മണി ആവുന്നു ഇതാണോ വൈകിയത്?”
“ഇപ്പൊ എണീറ്റാൽ അല്ലെ പതിനൊന്ന് മണിക്ക് പോകാൻ പറ്റു.”
“കൃത്യനിഷ്ഠ. നീ പൊളിയാടി.”
“എന്റേത് കഴിഞ്ഞു. ചേട്ടൻ വേഗം വാ.”
“ഇതും ഇട്ടാണോ വരുന്നത്?”
കളർ പോയ മാക്സി നോക്കി ഞാൻ ചോദിച്ചു.
“അയ്യേ. ഇതല്ല ഇനി ഡ്രെസ്സ് മറാനെ ഉള്ളു.”
“അപ്പോഴേക്കും ഞാൻ റെഡി.”
“ഒക്കെ.”
“അല്ലടി കെട്ടിയോനെവിടെ?
“അത് പണിക്ക് പോയി വൈകീട്ട് നേരത്തെ വരാമെന്നും പറഞ്ഞ പോയത്.”
“ഓഹ്.”
അവൾ പോകുന്നതും നോക്കി ഞാൻ നിന്നു. ഒരിക്കലും വിചാരിക്കാത്ത കാര്യമാണ് ഇന്നാലെ നടന്നത് ഞാൻ വെള്ളത്തിൽ ആയിരുന്നു പക്ഷേ അവളോ. എല്ലാത്തിനും മൗനസമ്മതം തന്ന് എന്നെ ഏതറ്റം വരെ പോകാനും അനുവദിച്ചത് എന്തിനാകും? ഒരുപിടിയും കിട്ടാതെ അവളുടെ ആകാര വടിവ് നോക്കി ഞാൻ കുട്ടനെ തഴുകി.
മെലിഞ്ഞു കോല് പോലെ ഇരുന്ന അവളുടെ മാറ്റം തെല്ലൊന്നുമല്ല എന്നെ അത്ഭുതപെടുത്തിയത്. വിരിഞ്ഞ അരക്കെട്ടിലേക്ക് വീണ് കിടക്കുന്ന മുടിയും നടക്കുമ്പോ തെന്നി കളിക്കുന്ന വിരിഞ്ഞ ചന്തിയും. ഹൂഊഊ.
രാവിലെ തന്നെ ഒരു വാണവും വിട്ട് ഞാൻ കുളിച്ചു ഫ്രഷായി അകത്തേക്ക് ചെന്നു. അമ്മയുടെ സ്‌പെഷ്യൽ ദോശയും ചമ്മന്തിയും അതും അടിച്ചു വിട്ട് ഞാനെന്റെ ഹാൻഡ് ബാഗ് തുറന്നു കൊണ്ട് അതിൽ നിന്നും അമ്മക്ക് വാങ്ങിയ ഒരു സ്വർണ്ണ ചെയിൻ എടുത്ത് കൊടുത്തു. അമ്മയുടെ സ്ഥിരം പല്ലവി.
“എന്തിനാ മോനെ അമ്മക്ക് ഇതൊക്കെ.”
“ഹോ. ഒരു മാറ്റവും ഇല്ലാത്ത ഡയലോഗ്. “
അമ്മയുടെ കയ്യിൽ നിന്നും കാർത്തിക അത് വാങ്ങി കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടു.
“അത് നോക്കി വെള്ളമിറക്കണ്ട ഇതാ നിനക്ക്.”
ചുവന്ന ഒരു ബോക്സ് അവൾക്ക് നേരേ നീട്ടി ഞാൻ പറഞ്ഞു. ആർത്തിയോടെ അവളത് വാങ്ങി തുറക്കുന്നത് ഞാൻ നോക്കി നിന്നു. രഞ്ജിത്ത് അവളുടെ കൈ ചെയിൻ എടുത്തു
വിറ്റ വിവരം അമ്മ എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് സസ്പെൻസ് ആയി വാങ്ങിയ ചെയിൻ കണ്ടവൾ വാ പൊളിച്ചു.
“ചേട്ടാ സൂപ്പർ അടിപൊളി.”
സന്തോഷം കൊണ്ട് എന്തൊക്കെയോ അവൾ പറഞ്ഞു. അതവളുടെ കയ്യിൽ അണിഞ്ഞപ്പോ കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി.
“എന്നാ അമ്മേ ഞങ്ങൾ പോയിട്ട് വരാം. ഉച്ചക്ക് എത്തുമോ എന്നാ റിയില്ല അമ്മ കഴിച്ചോളൂ ഞങ്ങളെ എന്തായാലും കാക്കണ്ട.”
“സൂക്ഷിച്ചു പോണേ മക്കളെ.”
“ഓട്ടോ പിടിച്ചാണ് പോകുന്നത്. “
“ശരി.”
മുറ്റത്തേക്ക് ഇറങ്ങിയതും ചെറുതായി മഴ തുടങ്ങി. കയ്യിലെ കുട നിവർത്തി അവളും ഞാനും ചേർന്ന് നടന്നു.
റോഡിലൂടെ പോകാതെ വയലിന്റെ ഓരം പിടിച്ച് നടന്നാൽ മൈൻ റോഡ് എത്തും അവിടുന്ന് എപ്പോഴും വണ്ടി കാണും അതും കണക്ക് കൂട്ടി ഞങ്ങൾ അത് വഴി നടന്നു.
“ഇഷ്ട്ടയോ?
വലത് കൈകൊണ്ട് ഇടുപ്പിൽ പിടിച്ച് ഞാൻ ചോദിച്ചു. കൈ മുകളിലേക്ക് പൊക്കി ഒന്ന് ഇളക്കി കൊണ്ടവൾ പറഞ്ഞു.
“മഹ്. നല്ല മോഡൽ അടിപൊളി.”
“ഇനിയിത് വിക്കാൻ കൊടുക്കേണ്ട.”
“തൊട്ടാൽ കൈ ഞാൻ വെട്ടും.”
“അയ്യോ. “
ചിരിച്ചു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു. മഴയും കൂടിയപ്പോ അവളുടെ സൈഡും എന്റെ ഇടത് ഷോൾഡറും നനയാൻ തുടങ്ങി.
“മഴ കൂടുകയാണല്ലോ ചേട്ടാ?
“ഈ മഴയത്ത് ബൈക്ക് എടുത്ത് എങ്ങോട്ട് പോകാനാണ്?”
“പിന്നെ എന്നും മഴയല്ലേ?“
മെയിൻ റോഡ് എത്തിയപ്പോഴേക്കും രണ്ട് മൂന്ന് പരിചയക്കാരെ കണ്ടു. അവരോടെല്ലാം കുശലം പറഞ്ഞു ഞങ്ങൾ.
അവിടന്നൊരു ഇരുപതു കിലോമീറ്റർ ഉണ്ട് യമഹ ഷോറൂമിലേക്ക് അങ്ങോട്ട് ഒരു ഓട്ടോയും പിടിച്ച് യാത്രയായി.
വണ്ടിയുടെ വിലയും മറ്റും അന്വേഷിച്ച് ഞങ്ങൾ ബൈക്ക് നോക്കാനായി താഴേക്കിറങ്ങി.
“മാഡം കളർ ഏത് വേണം?”
അയാളുടെ ചോദ്യം കേട്ട് കാർത്തിക എന്നെ ഒന്ന് നോക്കി.
“ചുവപ്പ്. അതല്ലേ ചേട്ടനും ഇഷ്ട്ടം?”
