“അതൊന്നുമല്ല.. എന്തോ ഉണ്ട്..”
“ഇല്ല ചേച്ചീ…”
“അങ്ങനെ പറയണ്ട.. എന്തോ ഉണ്ട്.”
പിടിച്ചു കേറാൻ ഒരവസരം വന്നത് കണ്ട് ശൗരി സന്തോഷിച്ചു.
“എനിക്ക് ഇന്നലെ ഒരു അബദ്ധം പറ്റിയതാ.. എനിക്കറിയാം ചേച്ചിക്ക് എന്നോട് ദേഷ്യം കാണുമെന്ന്.. അതാ..”
“എനിക്കോ.. നിന്നോടോ.. ദേഷ്യമോ…എന്തിന്..”
മേദിനി ആദ്യമായി കേൾക്കുന്ന പോലെ തിരക്കി.
“ഇന്നലേ ഞാൻ അറിയാതെ ദേഹത്ത് മുട്ടിയപ്പോൾ ഞാൻ കരുതി ചേച്ചിക്ക് ദേഷ്യമായെന്ന്”
“ഇന്നലെയൊ.? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ..”
“നുണ.. ചേച്ചിക്കറിയാം.. ഇന്നലെ ചേച്ചിയെൻ്റെ തല തുവർത്തി തന്നപ്പോ ഞാൻ അറിയാതെയാണ് ദേഹത്ത് മുട്ടിയത്.. ചേച്ചി വഴക്കു പറയാഞ്ഞത് ഞാൻ ഇങ്ങനെ സഹായിക്കുന്നത് കൊണ്ടല്ലേ.. പക്ഷേ ഉള്ളിൽ ദേഷ്യമുള്ള പോലെ തോന്നി..”
ശൗരിയുടെ മുഖഭാവവും പറച്ചിലിൻ്റെ രീതിയുമൊക്കെ കേട്ടതും മേദിനിയുടെ മനസ്സിൽ അലിവ് തോന്നി.
“എൻ്റെ പോന്നു മോനെ.. നീയെന്തായീ പറയണത്.. ഞാൻ നിന്നെപ്പറ്റി മനസ്സാ വാചാ ചിന്തിക്കാത്ത കാര്യമാണല്ലോ ഈ പറയുന്നെ.. നീ ഇങ്ങോട്ട് വന്നേ..” അവളവൻ്റെ കയ് പിടിച്ചു തൻ്റെ നെഞ്ചിലേക്ക് വെച്ചു.
“നിന്നോളം മിടുക്കനായ ഒരു ആൺകുട്ടിയെ ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. പലരും എൻ്റെയടുത്ത് സഹായിക്കാൻ വരുന്നത് പല ഉദ്ദേശത്തോടെയാണ്.. അവരെയൊക്കെ ഞാൻ ഓടിച്ചു വിടുകയാണ് പതിവ്. പക്ഷേ അവരെപ്പോലെയല്ല നീയെന്ന് എനിക്ക് പണ്ടേ മനസ്സിലായി.. നീ ചേച്ചിയുടെ മുത്തല്ലെ. നിന്നോട് ഞാൻ ദേഷ്യപ്പെടാനോ.. നല്ല കാര്യമായി..”
ശൗരിയൊന്ന് മന്ദഹസിച്ചു.
“എന്നാല് ഞാൻ പൊക്കോട്ടെ..”
അവള് തലയാട്ടി..
ശൗരി കയ്യെടുത്തു. അവളോട് യാത്ര പറഞ്ഞിട്ട് അവൻ വീട്ടിലേക്ക് പോയി.
ഇവനെ വിട്ടുകളയാൻ പാടില്ലെന്ന് മേദിനി തീരുമാനിച്ചു. ചെക്കനെ കൂടെ നിർത്തിയാൽ പല പരിപാടിയും നടക്കും.. പശുവിൻ്റെ പരിപാടി കുറച്ച് കൂടി വിപുലപ്പെടുത്തണമെങ്കിൽ ഇവനെ കൂടെ നിർത്തിയെ പറ്റൂ.. നാളെയാവട്ടെ ചെറിയൊരു ഡോസ് കൊടുത്തു നോക്കാം.
