“പകലൊളി മായുമ്പോൾ…കുളിരല മൂടുമ്പോൾ…
ഇരുളു വീഴും വഴിയിൽ നീ തനിയെ പോകുമ്പോൾ….
വിങ്ങുമീ രാത്രി താൻ…
നൊമ്പരം മായ്ക്കുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നോരീ താരകം….
മനസിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ…
കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ…… ഉറങ്ങൂ നീയുറങ്ങൂ…
ചേട്ടായി പാടി നിർത്തിയപ്പോഴേക്കും നിമ്മിച്ചേച്ചിയുടെ കണ്ണുകളടഞ്ഞിരുന്നു……
ചേച്ചിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ചേട്ടായിയുടെ നെഞ്ചിലേക്ക് ഇറ്റ് വീഴുന്നത് നോക്കി വിറയാർന്ന നെഞ്ചത്തോടെ ഞാനിരുന്നു ….
(അവസാനിച്ചു )…