“തന്നാൽ… എനിക്ക് എന്ത് നൽകും?”
ആ അശരീരി കേട്ടതും താരയുടെ സകല നിയന്ത്രണവും പോയി. അവൾ വിറച്ചുകൊണ്ട് ജോജോയുടെ മാറിലേക്ക് മുഖം ഒളിപ്പിച്ചു. പേടിച്ച് ബോധം മറയുന്ന അവസ്ഥയിലായിരുന്നു അവൾ. തന്റെ പ്രിയപ്പെട്ട ടീച്ചറുടെ ശരീരത്തിന്റെ ചൂടും ആവേശവും ആ ഇരുട്ടിൽ ജോജോ ശരിക്കും അനുഭവിച്ചു.
“എന്തും നൽകും!”
ചാച്ചാജി ഇരുട്ടിൽ ആക്രോശിച്ചു.
“അരഞ്ഞാണം തിരിച്ചു കിട്ടാൻ താര കൊച്ച് എന്തിനും തയ്യാറാണ്, അല്ലേ താരേ?”
“എങ്കിൽ അവളോട് മുന്നിലെ വാതിൽ പടിയിൽ എന്താണെന്നു നോക്കാൻ പറ!”
പുറത്തെ ഇരുട്ടിൽ നിന്നും ചിട്ടുവിന്റെ ആ ഗൗരവത്തിലുള്ള ശബ്ദം വീണ്ടും മുഴങ്ങിയതും താരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. ചാച്ചാജി പതുക്കെ ഒരു റാന്തൽ വിളക്ക് തെളിയിച്ചു. ആ മങ്ങിയ വെളിച്ചത്തിൽ താരയുടെ വിളറിയ മുഖവും ഭയം കൊണ്ട് വിയർത്തൊട്ടിയ ചുവന്ന ടി-ഷർട്ടും വ്യക്തമായി കാണാമായിരുന്നു.
താര തനിയെ പോകാൻ മടിച്ചപ്പോൾ ജോജോ അവളെ ചേർത്തുപിടിച്ച് വാതിൽക്കലേക്ക് കൊണ്ടുപോയി. വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ പടിയിലേക്ക് നോക്കി. അവിടെ, റാന്തൽ വെളിച്ചത്തിൽ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന തന്റെ അരഞ്ഞാണത്തിന്റെ കൊളുത്ത് ഇരിക്കുന്നു!
അതുകണ്ടതും താരയ്ക്ക് സന്തോഷത്തിന് പകരം വല്ലാത്തൊരു ഉൾഭയമാണ് തോന്നിയത്.
“ദൈവമേ… ഇത് എങ്ങനെ ഇവിടെ വന്നു? നമ്മൾ നേരത്തെ നോക്കിയപ്പോൾ ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ!”
ഒരു അദൃശ്യശക്തി തനിക്ക് ചുറ്റുമുണ്ടെന്ന ബോധം അവളെ വല്ലാതെ തളർത്തി. അവൾ വേഗം ആ സ്വർണ്ണക്കൊളുത്ത് കൈക്കലാക്കി മുറിക്കുള്ളിലേക്ക് ഓടി ജോജോയുടെ അരികിലേക്ക് ഒട്ടിയിരുന്നു. ഭയം കൊണ്ട് അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.
“ഇപ്പോൾ വിശ്വാസമായോ കൊച്ചേ?” ചാച്ചാജി ഒരു നിഗൂഢമായ ചിരിയോടെ അവളെ നോക്കി ചോദിച്ചു.
“മ്മ്…”
ഒരു പുളിയിഞ്ചി കടിച്ച ഭാവത്തിൽ അവൾ ഒന്ന് മൂളി. പേടി കാരണം അവളുടെ തൊണ്ട വരണ്ടുപോയിരുന്നു. ആ വലിയ കമ്മലുകൾക്കിടയിലൂടെ വിയർപ്പുതുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
“ഇത് വെറും തുടക്കം മാത്രമാണ് താരേ. കൊളുത്ത് കിട്ടി, പക്ഷേ ബാക്കി ഭാഗങ്ങൾ ഇനിയും വിമലിന്റെ കയ്യിലാണ്. അത് തിരിച്ചു കിട്ടണമെങ്കിൽ . അയാൾ പറയുന്നത് നീ അനുസരിക്കണം ?”
ചാച്ചാജി പറഞ്ഞു..
താര നിസ്സഹായയായി ജോജോയെ നോക്കി. ജോജോ തന്റെ കൈകൾ അവളുടെ തോളിലൂടെ ഇട്ട് അവളെ ആശ്വസിപ്പിക്കുന്നത് പോലെ അഭിനയിച്ചുകൊണ്ട് ചാച്ചാജിയെ നോക്കി ഒന്ന് കണ്ണിറുക്കി.
“ഇനി എന്റെ ആവശ്യം പറയട്ടെ…”
പുറത്തെ ഇരുട്ടിൽ നിന്നും ചിട്ടുവിന്റെ ആ പരുക്കൻ ശബ്ദം വീണ്ടും മുഴങ്ങി. ഇത്തവണ അതിന് ഒരുതരം കല്പനയുടെ സ്വരമായിരുന്നു.
“അതിന് അരഞ്ഞാണം മൊത്തം തന്നില്ലല്ലോ വിമൽ?”
ജോജോപ്ലാൻ ചെയ്തതുപോലെ തന്നെ ചോദിച്ചു.
“അതൊക്കെ വരും… നീ എന്നോട് ചോദ്യം ചോദിക്കാറായോ? ഏയ് യുവതി… അവന്റെ ഡ്രസ്സ് ഊരിക്കളയ്! നാണിക്കട്ടെ അവന്റെ മനസ്സ്!”
ചിട്ടുവിന്റെ ആ വിചിത്രമായ ആവശ്യം കേട്ടതും താരയുടെ കണ്ണുകൾ തള്ളിവന്നു. അവൾ ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും മറന്നുപോയി.
“എന്ത്? ഞാനോ? ഞാനവന്റെ ഡ്രസ്സ് ഊരിക്കളയണമെന്നോ?”
അവൾ ഒരു ഞെട്ടലോടെ ചാച്ചാജിയെ നോക്കി.
“നിന്നോട് പറഞ്ഞാൽ നീ തന്നെ ചെയ്യണം കൊച്ചേ. വേഗം ഊരിക്കളയ്! ഇല്ലെങ്കിൽ ആത്മാവ് പ്രകോപിതനാകും. പിന്നെ ഇവിടെ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ കഴിയില്ല,”
ചാച്ചാജി ഗൗരവത്തോടെ അവളെ പേടിപ്പിച്ചു.
“എന്റെ സ്റ്റുഡന്റാണവൻ… എനിക്ക് വയ്യ! ഇതെന്ത് അസംബന്ധമാണ്?”
താരയുടെ മുഖത്ത് നാണവും ദേഷ്യവും ഭയവും മാറിമാറി വന്നു. ആ ചുവന്ന ടി-ഷർട്ടിൽ വിയർപ്പുതുള്ളികൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
