കാലഭ്രംശം – 4 10അടിപൊളി  

​ഒടുവിൽ ഞാൻ അമ്മയെ പതുക്കെ താഴെ നിർത്തി. ആ നിൽനിൽപ്പിൽ തന്നെ എന്റെ മുഖത്തേക്ക് നോക്കി അമ്മ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

​”എന്റെ ലക്ഷ്മിക്കുട്ടീ… ഞാൻ ഒരിക്കലും വിചാരിച്ചില്ല അമ്മ ശരിക്കും ഇത് വാങ്ങുമെന്ന്!”

ഞാൻ ആവേശത്തോടെ പറഞ്ഞു.

​കിതപ്പ് മാറ്റിക്കൊണ്ട്, നെറ്റിയിലേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി അമ്മ എന്റെ കവിളിൽ പതുക്കെ തൊട്ടു. ആ കണ്ണുകളിൽ അപ്പോൾ നിറയെ സ്നേഹമായിരുന്നു.

​”എന്റെ മോന് അല്ലാതെ ഞാൻ പിന്നെ ആർക്കാ വാങ്ങിത്തരാ….”

വളരെ വാത്സല്യത്തോടെ അമ്മ പറഞ്ഞു തുടങ്ങി.

“നീ രാവിലെ അത് പറഞ്ഞിട്ട് പോയപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ. എനിക്ക് നിന്റെ സന്തോഷത്തേക്കാൾ വലുതായി വേറെ എന്താടാ ഈ ലോകത്തുള്ളത്?”

​അമ്മയുടെ ആ വാക്കുകൾ എന്റെയുള്ളിൽ വല്ലാതെ കൊണ്ടു. ഇരുപത് വർഷങ്ങളുടെ സങ്കടങ്ങൾക്കിടയിലും, ആ പഴയ കാമുകന്റെ രൂപമുള്ള എന്നെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന ആ അമ്മ മനസ്സിന്റെ ആഴം എനിക്ക് കാണാമായിരുന്നു. ഞാൻ ഒന്നുകൂടി ആ മുഖത്തേക്ക് ചേർന്നുനിന്നു. ആ സായാഹ്നത്തിൽ, മഴയുടെ തണുപ്പിലും ഞങ്ങൾക്കിടയിൽ വല്ലാത്തൊരു ചൂട് പടർന്നു തുടങ്ങിയിരുന്നു.

ഞാൻ വേഗം ടീപ്പോയിലിരുന്ന ആ ബോക്സ് എടുത്തു. ആകാംക്ഷയോടെ അതിന്റെ സീൽ പൊട്ടിച്ച് തുറന്നു. ആ ഓറഞ്ച് നിറത്തിലുള്ള ഐഫോൺ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി. വേഗം ഫോൺ ഓൺ ചെയ്ത്, ആപ്പിളിന്റെ ലോഗോ തെളിഞ്ഞുവരുന്നത് വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ നോക്കിനിന്നു. അമ്മയും എന്റെ ആ സന്തോഷം കണ്ട് ചിരിച്ചുകൊണ്ട് അരികിലുണ്ടായിരുന്നു.

​സെറ്റപ്പ് ചെയ്ത് ക്യാമറ ഓൺ ചെയ്തപാടെ ഞാൻ നേരെ ഫോൺ അമ്മയുടെ മുഖത്തേക്ക് തിരിച്ചു.

​”എന്റെ പുതിയ ഫോണിലെ ആദ്യത്തെ ഫോട്ടോ… ദേ ഈ ലക്ഷ്മിക്കുട്ടിയുടേതാകണം!”

എന്ന് പറഞ്ഞ് ഞാൻ സ്ക്രീനിൽ ഫോക്കസ് ചെയ്തു.

​”അയ്യേ… മാറ്റിവെക്കെടാ അത്!”

അമ്മ വേഗം സാരിത്തുമ്പ് കൊണ്ട് മുഖം പാതി മറച്ചു.

“ഈ ഷീണിച്ചുള്ള എന്റെ കോലമാണോ നിനക്ക് ആദ്യം തന്നെ എടുക്കാൻ കിട്ടിയത്? വേണ്ടാ… ഞാൻ പോയി ഒന്ന് മുഖം കഴുകി വരാം, എന്നിട്ട് എടുത്താൽ മതി…”

​”വേണ്ടമ്മേ… ഈ കോലത്തിൽ ഇപ്പൊ നിൽക്കുന്ന ഈ ചിരിയുണ്ടല്ലോ, ഇതാണ് അതിന്റെയൊരു ഒറിജിനാലിറ്റി! അമ്മ ആ കൈയൊന്ന്

മാറ്റിയേ…”

ഞാൻ വിട്ടില്ല.

​സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച്, നാണത്തോടെ ചിരിച്ചുനിൽക്കുന്ന അമ്മയുടെ ആ മനോഹരമായ ചിത്രം ഞാൻ ആ പുതിയ ഫോണിൽ പകർത്തി. ആ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞപ്പോൾ എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു.

“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം കേട്ടോ..”

എന്റെ കവിളിൽ പതുക്കെ ഒന്ന് തലോടിയിട്ട്, ചുണ്ടിൽ മായാത്തൊരു പുഞ്ചിരിയോടെ അമ്മ തന്റെ ബാഗുമെടുത്ത് പതുക്കെ മുകളിലേക്ക് കയറിപ്പോയി. അമ്മ പോയ വഴിയിലേക്ക് നോക്കി, പുതിയ ഫോണും കയ്യിൽ പിടിച്ച് ഞാൻ വല്ലാത്തൊരു സന്തോഷത്തോടെ അങ്ങനെ നിന്നുപോയി.

രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ നേരം എന്റെ മുറിയിലെ ലൈറ്റ് അണച്ചപ്പോഴും, ആ പുതിയ സ്ക്രീനിലെ വെളിച്ചത്തിൽ ഞാൻ അമ്മയുടെ ആ ഫോട്ടോ തന്നെ നോക്കിക്കിടക്കുകയായിരുന്നു. സാരിത്തുമ്പ് മുഖത്തോട് ചേർത്ത്, നാണത്തോടെ ചിരിച്ചുനിൽക്കുന്ന എന്റെ ലക്ഷ്മിക്കുട്ടി! ആ ഫോട്ടോയിലേക്ക് നോക്കുന്തോറും എന്റെ ഉള്ളിലെവിടെയോ വല്ലാത്തൊരു കുളിര് പടരുന്നതുപോലെ എനിക്ക് തോന്നി. ആ ചിരിയുടെ ഭംഗി ആസ്വദിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.

​പിറ്റേന്ന് രാവിലെ ഉണരുമ്പോൾ ആകാശം നല്ലപോലെ കറുത്തിരുണ്ടിട്ടുണ്ടായിരുന്നു. മഴ പെയ്യാൻ വെമ്പി നിൽക്കുന്ന പ്രഭാതം.

കുളിച്ചൊരുങ്ങി ഞാൻ താഴേക്ക് ചെല്ലുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു. ഡൈനിങ് ടേബിളിൽ പ്രഭാതഭക്ഷണം വിളമ്പിവെക്കുന്ന തിരക്കിലായിരുന്നു അമ്മ. എന്റെ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കിയ അമ്മ ചോദിച്ചു.

​”ആഹ്… നീ ഇറങ്ങിയോ?”

​”പിന്നല്ലാതെ… സമയം ദേ ഒൻപതരയായില്ലേ,”

Leave a Reply

Your email address will not be published. Required fields are marked *