അരവിന്ദ് സാറിന്റെ ചതി… അനുപമ അനുഭവിച്ച ആ ക്രൂരമായ മർദ്ദനം… ഒരു കുഞ്ഞിനായുള്ള അവളുടെ ആ തീരാത്ത വാശി… പിന്നെ തന്റെ മുന്നിലുള്ള ആ പതിനായിരം ആവശ്യം.
“എനിക്ക് നിന്റെ രക്തത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം…!”
ആ വാക്കുകൾ ഓർക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടി. അതൊരു ശാരീരിക സുഖത്തിനുള്ള വിളി മാത്രമായിരുന്നില്ല, മറിച്ച് മുറിവേറ്റ ഒരു സ്ത്രീയുടെ പ്രതികാരമായിരുന്നു. ഇത്രയും കാലം തനിക്ക് അന്നം തന്ന യജമാനനെ ചതിക്കണോ? അതോ അയാളാൽ വഞ്ചിക്കപ്പെട്ട പാവം സ്ത്രീയെ സഹായിക്കണോ?
അനുപമയുമായി സംസാരിച്ച അതേ ബീച്ചിൽ തന്നെ വണ്ടി ഒതുക്കി നിർത്തിയപ്പോൾ നേരം രാത്രിയായിരുന്നു. തിരമാലകളിലേക്ക് നോക്കി അവൻ സീറ്റിൽ ചാരിയിരുന്നു. അവന്റെ മനസ്സ് ആ ആഴക്കടലിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു.
അനുപമയുടെ ഉള്ളിലെ സംഘർഷങ്ങളും ഒട്ടും കുറവായിരുന്നില്ല. കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, അവൾ തന്നെപ്പറ്റി മഹേഷ് പറഞ്ഞ വാക്കുകൾ ഓർത്തൊന്ന് സ്വയം ചിരിച്ചു. ‘തെറിച്ച പെണ്ണ്’… അതെ, താനിപ്പോൾ ഒരു തെറിച്ച പെണ്ണ് തന്നെയാണ്!
പഴയ അനുപമയെ അവൾ ഓർത്തു. തുളസിക്കതിർ ചൂടിയ മുട്ടോളം മുടിയും, നെറ്റിയിൽ സദാ ചന്ദനക്കുറിയും, അല്പം പഴകിയ ചുരിദാറുമൊക്കെയിട്ട് ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാൽ പോലും പേടിച്ചു കരയുന്ന തനി നാട്ടിൻപുറത്തുകാരി. പക്ഷേ കല്യാണം കഴിഞ്ഞ് അരവിന്ദ് ആഗ്രഹിച്ചത് പോലെയെല്ലാം രൂപവും ഭാവവും മാറാൻ അവൾ തയ്യാറായി. പാർട്ടികളിൽ അവളെ കൊണ്ടുപോയി മറ്റുള്ളവരെക്കൊണ്ട് അസൂയപ്പെടുത്താൻ അരവിന്ദ് മോഹിച്ചു. അയാളുടെ ആ ആഗ്രഹത്തിന് വേണ്ടി അവൾ തന്റെ ശരീരത്തെ ഒരു വെണ്ണക്കൽശില്പം പോലെ കാത്തുസൂക്ഷിച്ചു. കർക്കശമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും ശാരീരിക സൗന്ദര്യം അവൾ നിലനിർത്തി. ഏതൊരാണും കൊതിക്കുന്ന പ്രസരിപ്പും ഉന്മേഷവും തുടുപ്പും തന്റെ ശരീരത്തിൽ അവൾ ആവോളം ആവാഹിച്ചു. എന്നിട്ടും എവിടെയാണ് പിഴച്ചത്?
പിഴച്ചത് തനിക്കല്ല, അത് അരവിന്ദിനാണ്. എല്ലാം തികഞ്ഞ ഭാര്യയുണ്ടായിട്ടും കണ്ടവളുമാരുടെ പിന്നാലെ പോയത് അവനാണ്. അവൻ ആരുടെ കൂടെ വേണമെങ്കിലും കെട്ടിമറിയട്ടെ. വീട്ടിലെ പെണ്ണ് പതിവ്രതയായി ഇരുന്നോളുമെന്ന അഹങ്കാരത്തിൽ അവൻ മദിച്ചു നടക്കട്ടെ. പക്ഷേ, എന്നെങ്കിലും ഒരിക്കൽ താൻ പ്രസവിക്കുന്ന കുഞ്ഞിനെ ഓമനിക്കാൻ അവന് തന്റെ അടുത്തേക്ക് തന്നെ വരേണ്ടി വരും. അന്ന് സ്വന്തം ചോരയാണെന്ന വിശ്വാസത്തോടെ അവൻ ആ കുഞ്ഞിനെ നെഞ്ചോട് ചേർക്കും. പക്ഷേ, ആ കുഞ്ഞിൽ അവന്റെ ഒരംശം പോലും ഉണ്ടാവില്ലെന്ന് അവൻ മാത്രം അറിയില്ല! ഒരു അച്ഛനാണെന്ന അഭിമാനത്തിൽ വല്ലവന്റെയും കൊച്ചിനെ അവൻ പോറ്റിവളർത്തുന്നത് കണ്ട് ജീവിതകാലം മുഴുവൻ തനിക്ക് പുച്ഛത്തോടെ ചിരിക്കണം.
മുപ്പത്തിരണ്ടാം വയസ്സിൽ അവളിൽ മുളച്ച ആ വാശി… അതിനും എത്രയോ മുമ്പ് തന്നെ പല മഹാൻമാരും പല രൂപത്തിൽ അവളുടെ അടുത്ത് ഓഫറുകളുമായി വന്നിരുന്നു. അരവിന്ദ് തന്നെ കാഴ്ചവസ്തുവായി കൊണ്ടുനടക്കുന്ന പാർട്ടികളിൽ അവളെ നോക്കി വെള്ളമിറക്കിയ ഊമ്പന്മാർ! സുന്ദരിമാരായ ഭാര്യമാർ കൂടെയുണ്ടായിട്ടും വല്ലവന്റെയും പെണ്ണിനെ പണ്ണാനുള്ള പൂതിയുമായി നടക്കുന്നവരോട് അവൾക്ക് വെറുപ്പായിരുന്നു. പക്ഷേ… മഹേഷ്! അവൻ ആളത്ര വെടിപ്പല്ലെന്ന് അറിഞ്ഞിട്ടും പത്ത് വർഷമായി വിടാതെ മണപ്പിച്ച് നടന്നതിന്റെ സിമ്പതി വെച്ചാണ് ഒരു കളി കൊടുത്തേക്കാമെന്ന് വിചാരിച്ചത്. പിന്നെ താൻ ഗർഭിണിയാകാൻ സാധ്യതയുള്ള ഡേറ്റും കൂടി ഒത്തുവന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും… പക്ഷേ…
ഹ്മം… അത് അങ്ങനെ അവസാനിച്ചത് നന്നായി. കാരണം, ഗോകുൽ! മഹേഷിനേക്കാൾ എന്തുകൊണ്ടും എത്രയോ പടി മുകളിലാണ് അവൻ. ആണത്തത്തിലായാലും ശരീര സൗന്ദര്യത്തിലായാലും.
