“ആഹ്ഹ… ആഹഹാ… സാം… ഇത്രയും സുഖം ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല… പ്ലീസ് സാം… നിർത്തല്ലേ…”
അവരുടെ കിതപ്പുകളും കട്ടിലിന്റെ ശബ്ദവും ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു. സാം അവളുടെ കൈകൾ തന്റെ തലയ്ക്ക് മുകളിൽ ചേർത്തുപിടിച്ചു.
നതാഷയുടെ കണ്ണുകളിൽ കണ്ട ആ കാമലഹരി സാമിനെ കൂടുതൽ ഉത്തേജിപ്പിച്ചു.
മിനിറ്റുകൾ നീണ്ട ആ സെൻഷ്വൽ പോരാട്ടത്തിനൊടുവിൽ സുഖത്തിന്റെ ആ പരകോടിയിൽ സാം തന്റെ സർവ്വ ഊർജ്ജവും അവളുടെ യോനിയുടെ ആഴങ്ങളിലേക്ക് പകർന്നു നൽകി.
ആ ചൂടുള്ള പ്രേമരസം തന്റെ പൂറിനുള്ളിൽ ആഴങ്ങളിൽ പതിക്കുന്നത് നതാഷ അറിഞ്ഞു.
അവൾ വിറച്ചുകൊണ്ട് സാമിനെ കെട്ടിപ്പിടിച്ചു.
അവളുടെ യോനിയിൽ നിന്നും സാമിന്റെ രതിരസം ധാര ധാരയായി ഇറ്റിറ്റു താഴേക്ക് വീഴുന്നത് അവൾ ഓരോ നിമിഷവും അനുഭവിച്ചു.
ആ രതിമൂർച്ഛയിൽ അവളുടെ ശരീരം തളർന്നു.
അല്പനേരം അവർ ഒന്നും മിണ്ടാതെ വിയർപ്പുതുള്ളികൾക്കിടയിൽ ഒട്ടിപ്പിടിച്ചു കിടന്നു.
ഒരു യഥാർത്ഥ ഭാര്യാഭർത്താക്കന്മാരെപ്പോലെ അവർ ആ ബെഡിൽ കെട്ടിപ്പുണർന്നു കിടന്നു.
മാത്യുവിനോടൊപ്പം ഒരിക്കലും ലഭിക്കാത്ത ആ വന്യമായ സംതൃപ്തിയും സുരക്ഷിതബോധവും അവൾ സാമിൽ നിന്നും കണ്ടെത്തിയിരുന്നു.
ആ സുഖമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നതാഷ പൂർണ്ണമായും തളർന്നിരുന്നു.
അവളുടെ ഉടലിലെ ഓരോ കോശവും സാമിനോട് ചേർന്നുനിന്ന ആ സുഖത്തിൽ ലയിച്ച് അവൾ വേഗത്തിൽ തന്നെ ഗാഢനിദ്രയിലേക്ക് വഴുതിവീണു.
സാം ആ ബെഡിൽ തല കൈയിൽ കുത്തിവച്ചു ചെരിഞ്ഞു കിടന്നു, ഉറങ്ങിക്കിടക്കുന്ന ആ സുന്ദരരൂപത്തെ നോക്കി നിന്നു.
അവളുടെ മുഖത്ത് ഇപ്പോൾ കണ്ട ആ ശാന്തത കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് താൻ കണ്ട ആ പരിഭ്രാന്തയായ സ്ത്രീയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.
അയാൾ തന്റെ വിരലുകൾ കൊണ്ട് അവളുടെ നനഞ്ഞ മുടിയിഴകളിൽ പതുക്കെ തലോടി.
ഈ മുറിയിൽ ഈ ബെഡിൽ ഇവർക്കിടയിൽ ബാക്കിയുള്ള ആ കാമത്തിന്റെ ഗന്ധത്തിൽ ലയിച്ച് ആ പുലർച്ചെ മുഴുവൻ അവളുടെ കൂടെ ഇരിക്കാൻ സാമിന് വല്ലാത്തൊരു ആഗ്രഹം തോന്നി.
എങ്കിലും ഭിത്തിയിലെ ഫോട്ടോയിൽ തെളിയുന്ന മാത്യുവിന്റെ മുഖം അയാളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സാം: (മനസ്സിൽ) “നീ ഇപ്പോഴും മാത്യുവിന്റെ ഭാര്യയാണ് നതാഷാ… ഞാൻ നിന്റെ രക്ഷകനാകാം…പക്ഷേ ഈ ആഡംബരങ്ങളുടെ ഉടമയല്ല ഞാൻ.”
അയാൾ മനസ്സില്ലാ മനസ്സോടെ ബെഡിൽ നിന്നും എഴുന്നേറ്റു.
നിലത്തു ചിതറിക്കിടന്നിരുന്ന തന്റെ വസ്ത്രങ്ങൾ അയാൾ ഓരോന്നായി എടുത്തു ധരിച്ചു.
ഉറക്കത്തിൽ നതാഷയുടെ ഉടൽ തണുക്കാതിരിക്കാൻ അയാൾ ഒരു പുതപ്പ് എടുത്ത് അവളെ കരുതലോടെ പൊതിഞ്ഞു.
നേരത്തെ അഴിച്ചിട്ട അവളുടെ ആ ഓവർസൈസ് ഷർട്ട് അയാൾ ആ പുതപ്പിനുള്ളിൽ തിരുകി..
ആ പട്ട് പുതപ്പിനുള്ളിൽ അവൾ ഒരു ദേവതയെപ്പോലെ ഒളിച്ചു കിടന്നു.
സാം മുറിക്ക് പുറത്തിറങ്ങി.
ആ വലിയ വീടിനുള്ളിലെ ഓരോ നിഴലും മാത്യുവിന്റെ അധികാരത്തെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
അയാൾ പതുക്കെ ഇറങ്ങി..
മെയിൻ ഡോർ ശബ്ദമുണ്ടാക്കാതെ ചാരി അടച്ചു. പുലർച്ചെയിലെ മഞ്ഞുവീണ ആ അന്തരീക്ഷത്തിലേക്ക് അയാൾ പുറത്തിറങ്ങി.
റോഡിലെ തണുത്ത കാറ്റ് അയാളുടെ മുഖത്ത് തട്ടിയപ്പോൾ അയാളിലെ പകയും ആസക്തിയും പതുക്കെ അടങ്ങി.
തന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന ആ വിജനമായ സ്ഥലത്തേക്ക് അയാൾ സാവധാനം നടക്കാൻ തുടങ്ങി.
പക്ഷേ സാമിന് അറിയാമായിരുന്നു ഈ രാത്രിയിലെ ഓർമ്മകൾ നതാഷയുടെയും തന്റെയും ജീവിതം എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കുന്നു എന്ന്…
അന്ന് രാവിലെ വെളിച്ചം പരക്കുന്നതിനു മുന്നേ ഹോസ്പിറ്റലിലെ ജീവൻ മരണ പോരാട്ടത്തിൽ ഒരു ജീവൻ കൂടി രക്ഷിച്ചെടുത്ത സംതൃപ്തിയോടെയാണ് മാത്യു തന്റെ കാർ വീടിന്റെ പോർച്ചിലേക്ക് കയറ്റിയത്.
രാത്രി മുഴുവൻ നീണ്ട സർജറിയുടെ ക്ഷീണം അയാളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും നതാഷയെ കാണാമെന്ന ചിന്ത അയാൾക്ക് ആവേശം നൽകി.
എന്നാൽ കാറിൽ നിന്നിറങ്ങിയ അയാൾ കണ്ടത് പാതി തുറന്നു കിടക്കുന്ന മെയിൻ ഡോറാണ്.
