“ആയിഷാടെ ആൾ?”
“ഞങ്ങളാണ്.” നബീസ പറഞ്ഞു.
“ദാ, പെൺകുഞ്ഞാണ്.”
“അൽ ഹംദുലില്ലാ… ദാ, മോനെ നിന്റെ വാവ…”
“ഉമ്മ്..മ്മ… ഉമ്മ്…മ്മ.”
വെല്യുമ്മായും പേരക്കുട്ടീം കുഞ്ഞിനെ ഏറ്റുവാങ്ങി.
“ആസിഫേ, സന്തോഷായോ?” പുറത്തുവന്ന ഡോ. വന്ദന പുഞ്ചിരിയോടെ ആസിഫിനോട് തിരക്കി.
“ഉവ്വ് ഡോക്റ്ററേ… താങ്ക്സ്.”
“വാവേനെ നോക്കിക്കോളണം…”
“ശരി ഡോക്റ്ററേ…”
അഷറഫിന് വരാൻ പറ്റിയില്ല. അയാൾ വീഡിയോകോളിൽ ഭാര്യയേയും പെൺകുഞ്ഞിനേയും കണ്ട് സന്തോഷിച്ചു.
ആസിഫിന്റെ മുഖത്ത് സന്തോഷം അലയടിച്ചുകൊണ്ടിരുന്നു.
അത് കണ്ട വെല്യുമ്മയുടെ പുഞ്ചിരി വറ്റാതെ തെളിഞ്ഞുനിന്നു. അന്ന് അഷറഫിനെ കൈയ്യിൽ വാങ്ങിയപ്പോൾ തന്റെ വാപ്പന്റെ മുഖം ഇതുപോലെ ആയിരുന്നു എന്ന് നബീസ ഓർത്തു. അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.
നബീസയാണ് ആശുപത്രിയിൽ ആയിഷയ്ക്ക് കൂട്ടുനിന്നത്.
കാലങ്ങൾക്കുശേഷം തറവാട്ടിലേയ്ക്ക് വരുന്ന കുഞ്ഞവകാശിയെ, ആദ്യത്തെ പെൺകുഞ്ഞിനെ, വരവേൽക്കാൻ എന്തൊക്കെ വാങ്ങിവെയ്ക്കണം എന്ന് വെല്യുമ്മ പേരമകന് നിർദ്ദേശങ്ങൾ നൽകി.
ആസിഫ് അപ്രകാരം എല്ലാം വാങ്ങി, വെല്യുമ്മ പറഞ്ഞ വിധത്തിൽ ഉമ്മാടെ മുറിയിൽ ഒരുക്കി.
ഏഴാം ദിവസം അതിരാവിലെ വെല്യുമ്മാനെ ആസിഫ് വീട്ടിലെത്തിച്ചു. എന്നിട്ട് ആശുപത്രിയിലേയ്ക്ക് തിരികെപ്പോയി.
നബീസ രണ്ടു പണിക്കാരെ വിളിച്ചു വരുത്തി വീടും പരിസരവും ആകെ വെടിപ്പാക്കി. ബില്ലു തീർത്ത് ആസിഫും ആയിഷയും വരാൻ വൈകുന്നേരമാകും. അതിനുമുന്നേ പണികളെല്ലാം തീർക്കാം.
സന്ധ്യക്കുമുമ്പ് ഉമ്മാനേം കുഞ്ഞിനേം കൂട്ടി ആസിഫ് വീട്ടിലെത്തി.
വെല്യുമ്മ വീടും മുറിയും ഒരുക്കി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
‘അങ്ങനെ എന്റെ പേരക്കുട്ടിയുടെ കുഞ്ഞിനേം താലോലിയ്ക്കാൻ പറ്റി.’ അവർ മനസ്സിൽ പറഞ്ഞ് പുഞ്ചിരിയോടെ ആ കുടുംബത്തെ തറവാട്ടിലേയ്ക്ക് വരവേറ്റു!
***
കുഞ്ഞുമായി വന്നതിനുശേഷം ആസിഫ് പൂർണ്ണമായി ആയിഷാടെ മുറിയിലായി താമസം.
കുഞ്ഞെങ്ങാനും കരഞ്ഞാൽ ഉടൻ ആസിഫ് എഴുന്നേൽക്കും. മുലകുടിയ്ക്കാൻ ആണെങ്കിൽ മാത്രമേ ആയിഷ കുഞ്ഞിനെ എടുക്കേണ്ടതുള്ളൂ. ആസിഫിന്റെ കൈകളിൽ കിടന്നാൽ മോൾ വേഗം ഉറങ്ങും.
ആസിഫ് ക്ലാസ്സിൽ പോകുമ്പോൾ നബീസ കുഞ്ഞിന്റെ ചുമതലകൾ മുഴുവൻ ഏറ്റെടുത്തു.
ചില ദിവസങ്ങളിൽ കുഞ്ഞ് മുലപ്പാൽ മുഴുവൻ കുടിയ്ക്കില്ല. ആ ആദ്യദിവസങ്ങളിൽ ആയിഷാക്ക് വേദനമൂലം എന്തുചെയ്യണം എന്നറിയാതെയായി.
നബീസയാണ് പോംവഴി പറഞ്ഞത്,
“ആസിഫ് വരട്ടെ. അവനോട് കുടിയ്ക്കാൻ പറയാം. അവൻ കുറെ കുടിച്ചതല്ലേ? അപ്പോപ്പിന്നെ പ്രശ്നമില്ല. അല്ലാതെ പിഴിഞ്ഞുകളയൽ എളുപ്പമല്ലാ മോളെ. അമർത്തി പിഴിഞ്ഞാൽ ചിലപ്പോൾ നീർക്കോളുണ്ടാവും. പിന്നെ കല്ലപ്പുണ്ടാവും. കുഞ്ഞ് കുടിയ്ക്കില്ല.”
“ഞാനെങ്ങനാ ഉമ്മാ അവനോട്…”
“സാരമില്ല മോളേ.. ഞാൻ പറയാം. പിന്നേയ്… അഷറഫ് ഉണ്ടായപ്പോൾ എനിക്കും ഇതേ ബുദ്ധിമുട്ടായിരുന്നു. വേദനകൊണ്ട് കണ്ണിലൂടെ പൊന്നീച്ച പറന്നിട്ടൊണ്ട്. പിന്നെ വാപ്പയാണ് വലിച്ച് കുടിച്ച് സഹായിച്ചത്.”
“വാപ്പയോ?”
“അഷറഫിന്റെ വാപ്പാനെ ഞാനും വാപ്പാന്നാ വിളിച്ചാർന്നേ. അതാ… ഹഹഹ”
“അതിപ്പോ ഉമ്മാ, അഷറഫിക്കാ ഇവിടെ ഉണ്ടാരുന്നേ ഞാനും പറഞ്ഞേനെ. ഇതിപ്പോ ആസിഫിനോട്..”
‘മ്മ്.. മ്മ്.. കള്ളീ… ഞാൻ തന്നെ ഇക്കാര്യം പറഞ്ഞ് നടത്തിത്തരണം അല്ലേ… സാരമില്ലാ… നടക്കട്ടേ.. മ്മ് മ്മ്’ നബീസ മനസ്സിൽ പറഞ്ഞു.
“ഞാൻ പറഞ്ഞ് അവനെക്കൊണ്ട് സമ്മതിപ്പിയ്ക്കാം പേടിയ്ക്കണ്ട. ഉമ്മാക്കൊരു വെഷമോണ്ടെന്ന് കണ്ടാപ്പിന്നെ അവൻ എന്തും ചെയ്തോളും.” നബീസ തലയാട്ടി.
“മ്മ്…” ആയിഷാ മനസ്സില്ലാമനസ്സോടെ എന്നോണം മൂളി.
***
“ആസിഫേ.. നീയിങ്ങുവന്നേ…”
“എന്താ വെല്യുമ്മാ…?”
“നീയേ ഒരു സഹായം ചെയ്യണം, ആയിഷാന്.”
“എന്താ വെല്യുമ്മാ?”
“അതേയ്, നിന്റെ വാവ ചെലദിവസം മൊലപ്പാൽ മുഴുവനായി കുടിയ്ക്കണില്ല. അത് കെട്ടിക്കെടന്നാ ഉമ്മാനും, കുഞ്ഞിനും കൊള്ളൂല്ലാ. പിഴിഞ്ഞു കളയാനും എളുപ്പോല്ല. നീർക്കോളുണ്ടാവും. പിന്നെ മുല കല്ലിച്ചുപോകും, പാലും വറ്റും. അതോണ്ട്…”
