ഉമ്മയിലേക്ക് 56അടിപൊളി 

അന്നു രാത്രി മുതൽ അഷറഫ് തിരികെ പോകുന്നതുവരെ ആരിഫ വെല്യുമ്മാടേം ആസിഫിന്റേം അടുത്തായിരുന്നു.

നബീസ എല്ലാം അറിഞ്ഞെന്നത് അഷറഫ് ഒരിയ്ക്കലും അറിയേണ്ടെന്ന് അവർ മൂവരും പണ്ടേ തീരുമാനിച്ചിരുന്നു.

അതിനാൽ അവരെല്ലാം അഷറഫ് തിരികെ പോകുന്നതുവരെ എന്നും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു.

***

ഹൽദിയാ ജനിച്ചപ്പോഴേയ്ക്കും ആസിഫ്, പഴയതിലും നല്ല ഒരു ജോലിയിൽ പ്രവേശിച്ചിരുന്നു.

ഇക്കുറി മറ്റൊരു നഗരത്തിലേയ്ക്ക് അവരെല്ലാം പറിച്ചുനട്ടു.

ആസിഫിന്റെ വെല്യുമ്മാനോടും, ഉപ്പാനോടും, ഉമ്മാനോടും, കുടുംബത്തോടും ഉള്ള സ്നേഹത്ത്തിനും ബഹുമാനത്തിനും യാതൊരു കുറവും ഒരിയ്ക്കലും വന്നില്ല.

അവന്‌ അവരാണെല്ലാം.

***

കുട്ടികളുടെ വളർച്ചയിൽ മുഴുവൻ, ആസിഫ് അവർക്ക് ‘വെല്ലിക്കാ’ ആയിരുന്നു.

അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന, സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന, അവരുടെ പ്രിയപ്പെട്ട വെല്ലിക്കാ.

ആരിഫാ ഉണ്ടായതു മുതൽ ആയിഷാ അത് അങ്ങനെ തന്നെ വേണം എന്ന് ഉറപ്പിച്ചിരുന്നു.

നബീസയും അതിനോട് അനുകൂലിച്ചു.

നാട്ടുകാർക്ക് അഷറഫ് ആണല്ലോ വാപ്പാ. അതിന്‌ മാറ്റം വേണ്ടാ എന്നതായിരുന്നു ആ തീരുമാനത്തിന്‌ കാരണം. ആസിഫിന്‌ ഒരിയ്ക്കലും എതിർപ്പുണ്ടായിരുന്നില്ല.

കാരണം അവർക്ക് നാലുപേർക്കും സത്യം അറിയാമല്ലോ.

***

കുറേ വർഷങ്ങൾക്കു ശേഷം, ദൂരെ ദൂരെയൊരിടത്ത്.

കാലം മുന്നോട്ടോടിയപ്പോൾ, ആ കുടുംബം പലവട്ടം ജോലികൾ മാറി, കൂടുകൾ വിട്ട് വീടുകളും, ദേശങ്ങളും മാറി.

അതിനിടയിൽ, ഒരിക്കലും മായാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങൾ ബാക്കിയാക്കി ആദ്യം അഷറഫും, പിറ്റേ വർഷം നബീസയും കൊഴിഞ്ഞുപോയി.

അവസാനം നല്ലൊരു ജോലിയുമായി ആസിഫ് ഈ ദേശത്ത് ഉറച്ചപ്പോൾ എന്തുകൊണ്ടോ, ചുറ്റും ഉള്ളവർ ധരിച്ചത് കൂടെയുള്ളത് അയാളുടെ അമ്മായിഅമ്മയും, ഭാര്യയും, അവളുടെ അനിയത്തിയും ആണെന്നാണ്!

അവർ ആരോടും അങ്ങനെ തങ്ങളെ സ്വയം പരിചയപ്പെടുത്തിയില്ലെങ്കിലും, എല്ലാവരും എന്തുകൊണ്ടോ അങ്ങനെയാണ്‌ കരുതുന്നതെന്ന് അവർക്ക് മനസ്സിലായി. അത് ആദ്യം മനസ്സിലാക്കിയത് ആ വീട്ടിലെ സ്ത്രീകൾ തന്നെയായിരുന്നു.

ആശ്ചര്യമെന്ന് പറയട്ടേ ആയിഷായും പെൺകുട്ടികളും അത് തിരുത്താൻ പോയില്ല!

ആളുകൾ എന്തും വിചാരിക്കുന്നതിന്‌ നാമാരും ഉത്തരവാദിയല്ലല്ലോ!

ജോലിത്തിരക്കുമായി ആ നാട്ടിൽ അലിഞ്ഞ ആസിഫാകട്ടെ ഇതൊന്നും അറിഞ്ഞതേയില്ല. ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്ന പക്ഷക്കാരനായതിനാലാവാം ചുറ്റും ഉള്ള മറ്റുള്ളവർ എന്തു കരുതുന്നു എന്നത് ഒരിക്കലും അവനെ പുറകോട്ട് വലിക്കാറില്ല.

തന്റെ കുടുംബത്തെ കരുതലോടെയും തുറന്ന മനസ്സോടെയും അവൻ സ്നേഹിച്ചുകൊണ്ടിരുന്നു. അതു മാത്രമാണ്‌ എന്നും അവന്റെ ലോകം.

ആ ഉമ്മയും മകനും, അവരുടെ രണ്ടു പെണ്മക്കളും പരസ്പര സ്നേഹത്തിന്റെയും, കളങ്കമില്ലാത്ത തുറന്ന മനസ്സുകളുടേയും ഉടമകളും, ആസിഫിന്റെ കളങ്കമില്ലാത്ത, വറ്റാത്ത സ്നേഹത്തിന്റെ കരുതൽ വലയത്തിലുമായിരുന്നു.

ആരിഫ വളർന്ന് പത്തൊമ്പതുവയസ്സിൽ അതിസുന്ദരിയായി മാറി. ഹിജാബിനുള്ളിൽ ആ സൗന്ദര്യം ഒളിപ്പിച്ചിരുന്നതിനാൽ ആരും അറിഞ്ഞില്ല എന്നുമാത്രം.

***

പത്തൊമ്പതാം പിറന്നാൾ

ആരിഫയുടെ പത്തൊമ്പതാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ അന്നു രാത്രി.

എല്ലാം തീർന്നപ്പോൾ സുഖകരമായ ഒരു കുളി കഴിഞ്ഞ് തന്റെ പ്രിയപ്പെട്ട ലുങ്കിയും ചുറ്റി കിടക്കയിൽ ചാഞ്ഞ്, ആസിഫ് പതിവുപോലെ ഉമ്മയുടെ വരവും കാത്ത് കിടന്നു.

ഉമ്മാ ആരിഫായുടെ പത്തൊൻപതാം ജന്മദിനം മനോഹരമാകുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച.

പിറന്നാൾ ഒരുക്കങ്ങളുടെ തിരക്കിൽ കുറേ ദിവസങ്ങളായി ഉമ്മായും പെണ്മക്കളും ഓട്ടമായിരുന്നല്ലോ.

“ഈ ജന്മദിനം ആരിഫയുടെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും” എന്നാണ്‌ ഉമ്മ ആസിഫിനോട് പറഞ്ഞത്.

ആരിഫായുടെ ഇത്തവണത്തെ പിറന്നാൾ ഗംഭീരമാക്കണം എന്ന് എന്തുകൊണ്ടോ ഉമ്മായ്ക്ക് നിർബന്ധമായിരുന്നു. ഈ നാട്ടിൽ വന്നിട്ട് രണ്ടുവർഷം ആകുന്നു. ഇവിടെ അവളുടെ പിറന്നാൾ ഇത്തവണ വളരെ സ്പെഷ്യൽ ആക്കണം എന്നാണ്‌ ഉമ്മാ പറഞ്ഞത്.

Updated: January 12, 2026 — 2:10 am

Leave a Reply

Your email address will not be published. Required fields are marked *