നിശയുടെ ചിറകില്‍ തനിയെ 2അടിപൊളി 

ആ ചെറുക്കന്‍ എന്നെ പ്രേമിക്കുന്നു എന്നോ? കൊള്ളാല്ലോ! എനിക്ക് സ്വയം പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ശ്യെ! എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്? ഞാന്‍ സ്വയം ശാസിച്ചു.

“എടാ എന്നെ നിര്‍ബന്ധിക്കരുത്…”

ഞാന്‍ ശബ്ദം കേള്‍പ്പിക്കാതെ അവന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു.

“നല്ല നീണ്ട മുടിയാണ്…എന്‍റെ പൊന്നേ, കണ്ണുകള്‍…നോട്ടം പറിക്കാന്‍ പറ്റില്ല രാജേഷേ…കാന്തം പോലെയാ..നോക്കുന്നവരെയൊക്കെ വലിച്ചെടുക്കുന്ന പോലത്തെ നോട്ടം…ചുണ്ടോ..ഹോ…കടിച്ചീമ്പിവലിക്കാന്‍ തോന്നും മോനെ…”

ഞാന്‍ സ്വയമറിയാതെ എന്‍റെ അധരത്തില്‍ പിടിച്ചു ഞെക്കി.

“കൈ വിരലുകള്‍ ഒക്കെ ഒന്ന് കാണണം…”

അവന്‍ തുടര്‍ന്നു.

“പിടിച്ച് ഓരോ വിരലും മുത്തം കൊടുക്കാന്‍ തോന്നും…”

ഞാന്‍ എന്‍റെ വിരലുകളിലേക്ക് നോക്കി. മാനിക്യൂവര്‍ ചെയ്ത് ഭംഗിയാക്കിയാണ് ഞാന്‍ അവയെ വെക്കാറുള്ളത്. ഈ ചെറുക്കന്‍ അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നോ? വിരലുകള്‍ അധരത്തിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു.

“ശ്യെ…എടാ..അത്..അതൊക്കെ എങ്ങനെയാ പറയുക? കാര്യം എനിക്ക് കല്യാണം കഴിക്കാനൊന്നും പറ്റില്ലായിരിക്കും, എന്നാലും പച്ചയ്ക്ക് അതൊക്കെ എങ്ങനെയാടാ പറയുന്നത്?”

രഞ്ജിത്ത് മടിയോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു. ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ഉള്ളയാള്‍ എന്താവും ചോദിച്ചിട്ടുണ്ടാവുക? എനിക്കാകാംക്ഷയേറി.

“നല്ല മുഴുപ്പും തെറിപ്പും ഉണ്ട്…നടക്കുമ്പോള്‍ അത് പതുക്കെ അനങ്ങും അളിയാ… കണ്ടു നിന്നാല്‍ സഹിക്കില്ല…കണ്ടാ അപ്പോള്‍ തന്നെ രണ്ടും ഒരുമിച്ചു പിടിച്ച് അങ്ങ് ശരിക്കും ഞെക്കി വിടാന്‍ തോന്നും..നല്ല കണ്ട്രോള്‍ ഉണ്ടായാലേ അവരോടു മിണ്ടാനോക്കെ പറ്റൂ മോനെ! അത്രക്ക് ചരക്കാ അവര്!”

ദൈവമേ…

ഞാന്‍ വിരലുകള്‍ അധരത്തോട് ചേര്‍ത്ത് വിസമിയിച്ചു നിന്നു പോയി അത് കേട്ടപ്പോള്‍. ഇവനെപ്പറ്റി ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. പെരുമാറ്റത്തിലും സംസാരത്തിലും എന്തൊരു മാന്യതയാണ്‌ കാണിച്ചിട്ടുള്ളത്! നല്ല അടക്കവും ഒതുക്കവുമുള്ള പെരുമാറ്റം എന്നൊക്കെയല്ലേ കരുതിയിരുന്നത്! എന്നിട്ടിപ്പോള്‍! ഇനി കാപ്പി കൊടുക്കാനും വെറുതെ മിണ്ടാനും ഒക്കെ എങ്ങനെ ഇവന്‍റെ അടുത്ത് പോയി നില്‍ക്കും? കയറിപ്പിടിക്കില്ലേ ഇവന്‍ എന്നെ? കീഴ്പ്പെടുത്താന്‍ നോക്കില്ലേ?

അതൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്നു ഒരെത്തും പിടിയും കിട്ടിയില്ല.

*********************************

ഞെട്ടിയുണരുമ്പോള്‍ കണ്ട സ്വപ്നമെന്താണ് എന്ന് ഓര്‍മ്മ വന്നില്ല. കണ്ണുകള്‍ ചുവരിലേക്ക് നീണ്ടു. ക്ലോക്ക് പതിനൊന്നര എന്ന് കാണിച്ചു. സാം പറഞ്ഞത് പത്തരയാകുമ്പോള്‍ വരുമെന്നാണ്. അവനെ നോക്കിയിരുന്നു നോക്കിയിരുന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല.

“ശ്യെ!”

ഞാന്‍ നിരാശയോടെ പറഞ്ഞു.

“ഇന്നത്തെ രാത്രിയെങ്കിലും എന്തെങ്കിലും നടക്കും എന്നോര്‍ത്തു. എല്ലാം വെറുതെയായി…”

അതിന് കാരണമുണ്ട്.

രാത്രി തുടങ്ങാറായപ്പോള്‍, എട്ടുമണിയായിക്കാണണം അപ്പോള്‍, , സാം ഓഫീസ് മുറിയില്‍ ഇരിക്കുമ്പോള്‍, മുമ്പില്‍ക്കൂടി നടന്ന് കിമോണ തുറന്ന്‍ ഡേ ഫ്ലവര്‍ ബ്രാന്‍ഡിന്‍റെ കറുത്ത ട്രാന്‍സ്പരന്‍റ്റ് ബ്രായും അതേ, ബ്രാന്‍ഡ്, അതേ നിറത്തിലുള്ള പാന്‍റ്റീസും അവനെ കാണിച്ചപ്പോള്‍ അവനെന്താ പറഞ്ഞത്?

“എന്‍റെ കോണ്‍സെന്‍ട്രേഷന്‍ തെറ്റിക്കല്ലേ, ഹോ, എന്നാ ഒരു ഹോട്ട് ചരക്കാടി നീ ഇപ്പഴും!”

അപ്പോള്‍ എനിക്കുണ്ടായ ഒരു കോരിത്തരിപ്പ്!

പക്ഷെ കോരിത്തരിപ്പിന് ഏതാനും സെക്കന്‍ഡുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

“എന്നെ ഇങ്ങനെ കണ്ടിട്ട് ശരിക്കും ചൂടായോ?”

ഞാന്‍ അപ്പോള്‍ ചോദിച്ചു.

“എന്നാ ഒന്ന് കാണിച്ചേ..”

അത് ചോദിക്കുമ്പോള്‍ എന്‍റെ സ്വരം വിറച്ചിരുന്നു. നെഞ്ചിടിപ്പ് വന്നിരുന്നു.

“എന്‍റെ സോഫീ…”

അനിഷ്ടം നിറഞ്ഞ സ്വരത്തില്‍ അങ്ങനെ പറഞ്ഞിട്ട് സാം ഒരു ഫയല്‍ എടുത്ത് എന്നെ ഉയര്‍ത്തി കാണിച്ചു.

“ഇത് മൊത്തം കമ്പ്ലീറ്റ് ചെയ്തില്ലേ പണികിട്ടും! അന്നേരം നിന്‍റെ ചരക്ക് ബോഡി കണ്ടിട്ട് എന്തോരം ചൂടായി ഞാന്‍ എന്ന് കാണിച്ചു തന്നാ വേറെ ജോലിക്ക് വേണ്ടി ഇന്‍റ്റെര്‍വ്യൂ പ്രിപ്പയര്‍ ചെയ്യാന്‍ തുടങ്ങേണ്ടി വരും….നീ ചെല്ല്!”