മോനാച്ചന്റെ കാമ ദേവതകൾ – 1
Monachante Kaamadevathakal -1 | Author : Shikkari Shambhu
ഹായ് ഫ്രണ്ട്‌സ് ഇതെന്റെ രണ്ടാമത്തെ കഥയാണ്. ആദ്യകഥ “ഉണ്ണിക്കുട്ടന്റെ വികൃതികൾക്ക്” നൽകിയ പിന്തുണയ്ക്കു അകമഴിഞ്ഞ നന്ദി. കഥ ഇഷ്ട്ടമായെങ്കിൽ നിങ്ങളുടെ ലൈക്കും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു…🙏🙏🙏
ഒരു പത്തു മുപ്പത് വർഷം മുൻപ് നടന്ന കഥയാണിത്, എന്റെയും എന്റെ കുറച്ചു സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ഈ കഥയിലെ നായകന്റെ ജീവിതകഥ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.
ഞാൻ മോനാച്ഛൻ ശെരിക്കും പേര് മോൻസി വർക്കി, ഇന്നു ഞാൻ കാനഡയിൽ ഒട്ടാവ എന്ന സ്ഥലത്താണ്, പെണ്ണുമ്പിള്ള സോഫിയ സെബാസ്റ്റ്യൻ ഇവിടെ നഴ്സായി ജോലി ചെയ്യുന്നു, ഒരു കുഞ്ഞുണ്ട് അവനെ നോക്കി പ്രേത്യേകിച്ചു പണികൾ ഒന്നുമില്ലാതെ കുത്തിയിരിപ്പാണ്.
എന്നെപോലെ കുറെയാളുകൾ ഇവിടെയുണ്ട് അവരുമായി കത്തിവെച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു, ആഴ്ചയിൽ കുറഞ്ഞത് മൂന്നുകളി വെക്കും,അതാണ് ഏക ആശ്വാസം.
നാട്ടിനു ഇന്നല്ലേ അനിയത്തി ആൻസി വിളിച്ചാരുന്നു, വിശേഷം പറയുന്നതിനിടയിലാണ് പുത്തൻപുരയ്ക്കലെ അമ്മാമ്മ മരിച്ച കാര്യം പറഞ്ഞത്. നല്ല പ്രായമുണ്ടാരുന്നു എന്നാലും നല്ല ചുറുചുരുക്കുള്ള അമ്മച്ചിയാരുന്നു, കൊറോണ വന്നതോടെ കിടപ്പായിപോയാരുന്നു അവസാനം നാട്ടിൽ പോയപ്പോൾ പൊയികണ്ടാരുന്നു, എന്നായാലും ഒരു 75 വയസുകാണും മക്കളേം കൊച്ചുമക്കളേം അവരുടെ മക്കളേം കണ്ടിട്ടാ അമ്മച്ചി പോയത് അതിനും വേണം യോഗം.
“പുത്തൻപുരയ്ക്കൽ” ഞങ്ങളുടെ കരയിലെ പ്രമാണിമാരായിരുന്നു,പാലക്കാരായിരുന്നു.മദ്ധ്യാതിരുവിതാൻകൂർ കാലത്തു ഹൈറേഞ്ചിലേക്ക് കുടിയേറിപർത്തവരാണ് ഇവരുടെ അപ്പനപ്പൂപ്പന്മാർ, കാടുവെട്ടിപിടിച്ചും എതിരെവന്നവരെ കൊന്നുകളഞ്ഞും, എന്തിനു സായിപ്പിനു സ്വന്തം പെണ്ണുങ്ങളെ കൂട്ടികൊടുത്തും നേടിയെടുത്തതാണ് ഇന്നീകാണുന്നതെല്ലാം.
കരകമ്പിയാണേലും കുറച്ചൊക്കെ സത്യമാണ് കേട്ടോ. നമ്മുടെ മോനാച്ചൻ പത്താം ക്ലാസിൽ പത്തുകുത്തി നിൽക്കുന്ന കാലം. മോനിച്ചന്റെ അപ്പനും അമ്മച്ചിയും പുത്തൻപുരയ്ക്കലെ പണിക്കാരായിരുന്നു.
അവിടുത്തെ പിള്ളേർ ഉടുത്തു കളഞ്ഞ തുണികളാരുന്നു മോനിച്ഛന്റേം അൻസിയുടേം നാണം മറച്ചിരുന്നത്, പണ്ടൊരു ക്രിസ്തുമസ് തലേന്ന് പള്ളിയിൽ കുർബാന കൊള്ളാൻപോയ മോനാച്ചനെ പുത്തൻപുരക്കലെ ജോസ് കൂട്ടുകാരുടെ മുൻപിൽ വെച്ചു മോനാച്ചൻ ഇട്ടേക്കുന്നത് എന്റെ ഉടുപ്പാണെന്നു പറഞ്ഞു കളിയാക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ നിന്നുരുകിയതും, കൂട്ടുകാരുടെ പരിഹാസവാക്കുകൾ കേട്ടു നെഞ്ച് പൊട്ടികരഞ്ഞോണ്ട് വീട്ടിലേക്കു ഓടിപ്പോയതും മോനിച്ചനെ ഇന്നും വേദനിപ്പിക്കുന്ന ഓർമകളാണ്.
ക്ഷമിക്കണം മോനാച്ചന്റെ കഥനകഥ പറയാൻ വന്നതല്ല. അപ്പനും അമ്മച്ചിയും പുത്തൻപുരക്കലെ പണിക്കാരായതുകൊണ്ട് മോനിച്ചനും ഇടക്കൊക്കെ അവിടെപോകുമായിരുന്നു,
പുഴയ്ക്ക് അക്കരെയാണ് അവിടുത്തെ സിറ്റി, നാല് കടയും ഒരു ചായക്കടയും ഉണ്ടേൽ ഇവിടെല്ലാം സിറ്റിയാണ്, പുലർച്ചെ അക്കരെപോയി പുത്തൻപുരയ്ക്കിലേക്ക് പാലും പത്രവും കൊണ്ടുവരുന്നത് മോനാച്ചന്റെ ഡ്യൂട്ടിയാരുന്നു, മാസാവസാനം അവറാൻ മുതലാളി മോനാച്ചന്നു 30 രൂപ പ്രതിഫലവും കൊടുത്തിരുന്നു.
അവറാൻ മുതലാളി ശോശമ്മ ദമ്പതികൾക്കു 3 മക്കളാണ് ഉള്ളത് മൂത്തവൻ നേരത്തെ പറഞ്ഞ ജോസ്, മോനച്ഛനെക്കാൾ 5 വയസ്സ് മൂത്തതാണവൻ, നേരെ താഴെ 2 പെണ്ണുങ്ങൾ ആലീസ്, മേരി.
മേരിക്ക് മോനാച്ചന്റെ പ്രായമാണ് ആലിസിനു അവനെക്കാൾ 2 വയസ്സിന്റെ മൂപ്പുണ്ട്. ബീഫും പോർക്കും അടിച്ചുകേറ്റി രണ്ടും നെയ്യ്മുറ്റിയ ആറ്റൻ ചരക്കുകളാണ്.
അവിടുത്തെ പെണ്ണുങ്ങളുമായി മോനാച്ചന് നല്ല അടുപ്പമാണ്, പണത്തിന്റെ അഹങ്കാരവും അധികാര സ്വഭാവവും ഉണ്ടെങ്കിലും അവരവനെ കളിക്കാൻ കൂടെ കൂട്ടിയിരുന്നു.
ജോസിനെ കാണുന്നത് ചെകുത്താൻ കുരിശു കാണുമ്പോലെയാണ് മോനാച്ചന്, തിരിച്ചും അതുപോലെ തന്നെ എന്നാലവന്റെ പെങ്ങൾ ആൻസിയോട് ജോസിനു വല്യ അടുപ്പമാണ് താനും.അതിന് കാരണം ഉണ്ട് കേട്ടോ.
പത്തിൽ തോറ്റ മോനാച്ചൻ രണ്ടു തവണ പാരലാൽ കോളേജിൽ പോയി പഠിച്ചെങ്കിലും പഠനം അവനൊരു ബാലികേറാ മലയാരുന്നു. അവന്റെ അപ്പനവന്നെ ഇടവകയിലെ അച്ഛനോട് പറഞ്ഞു പള്ളിവക പ്രസ്സിൽ ഒരു പണി മേടിച്ചുകൊടുത്താരുന്നു.
ഉച്ചവരെയേ പ്രസ്സിൽ അവനു പണികളുള്ളാരുന്നു അതു കഴിഞ്ഞു പള്ളിയിൽ അച്ഛനെ സഹായിക്കാൻകൂടും, നല്ല കള്ളപ്പവും താറാവു റോസ്സ്റ്റുമായിരുന്നു ലക്ഷ്യം, ഇടയ്ക്ക് അച്ഛൻ കാണാതെ വീഞ്ഞ് അടിച്ചുമാറ്റി കുടിക്കാറുമുണ്ട്.
ഒരുദിവസം പ്രെസ്സിലെ പണികൾ കഴിഞ്ഞു മോനാച്ചൻ പള്ളിയിൽ ചെന്നു, അച്ഛനും കൈക്കാരനും കൂടെ അക്കരെ മലയിൽ വീട് വെഞ്ചരിക്കാൻ പോയേക്കുവാന് അറിഞ്ഞു അവൻ വീട്ടിലേക്കു നടന്നു. പോകും വഴിയാണ് ഷാപ്പു നടത്തുന്ന ചാക്കൊച്ഛന്റെ വീട്. ചക്കൊച്ഛന്റെ വീടിന്റെ മുൻപിൽ എന്നും കൊപ്രാ ഉണക്കനിട്ടിരിക്കും അവനാ വഴിപോകുമ്പോൾ ആരുമില്ലെങ്കിൽ ആരും കാണാതെ കൊപ്രാ അടിച്ചുമാറ്റാറുണ്ട്.
അപ്പവും താറാവും കിട്ടാത്തേന്റെ നിരാശയിൽ നടന്നവൻ ചാക്കൊച്ഛന്റെ പടിക്കലെത്തി മുറ്റത്തു കോപ്രാ ഉണക്കനിട്ടിട്ടുണ്ട് അവൻ നാലു പാടും നോക്കി ഭാഗ്യം ആരുമില്ല, മോനാച്ചൻ ചാക്കൊച്ഛന്റെ ഗേറ്റ് മെല്ലെത്തുറന്നു അകത്തുകേറി, ഈറ്റ പായിൽ വിരിച്ചിട്ടേക്കുന്ന കൊപ്രയിൽ നല്ലയുണക്കുള്ള കൊപ്രാ നോക്കി പെറുക്കി മോനാച്ചൻ പോക്കറ്റ് നിറച്ചു, തിരികെ നടക്കാൻ നോക്കിയതും പുറകിന്നു ഉടുപ്പിന്റ കോളറിൽ ആരോപിടിച്ചു വലിക്കുന്നു
മൂഞ്ചിയല്ലോ കർത്താവെന്നും പറഞ്ഞു മോനാച്ചൻ തിരിഞ്ഞു നോക്കി, മോളികുട്ടിയാണ് തന്നെ പിടിച്ചേക്കുന്നേനും മനസിലായ മോനാച്ചൻ അവളെ നോക്കി അണ്ടി പോയ അണ്ണാനെ കണക്കുനിന്നു.
എടാ കള്ള നീയാണല്ലോ അപ്പോൾ എന്നും ഇവിടുത്തെ കോപ്രാ അടിച്ചുമാറ്റുന്നതല്ലേ മോളികുട്ടി അക്രോശിച്ച. ചാക്കൊച്ഛന്റെ മോളാണ് മോളികുട്ടി ഒരു ഇരുപത്തി രണ്ടു വയസു കാണും, നാട്ടിലെ ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന മുതലാണ് മോളികുട്ടി.
അത്യാവശ്യം ചുറ്റികളിയൊക്കെ ഉള്ളവളാണി മോളികുട്ടി. പണ്ട് മീൻവിൽക്കാൻ വരുന്ന ബഷീർ പാലത്തിന്റെ അടിയിൽ കുനിച്ചു നിർത്തി പാവാട പൊക്കി പണിഞ്ഞത് ചൂണ്ടയിടാൻ പോയ കുഞ്ഞപ്പൻ ചേട്ടൻ കണ്ടതും, കുഞ്ഞപ്പനെ കണ്ടു കണ്ടം വഴി ഓടിയ ബഷീറിന്റെ ഒപ്പം ഓടാൻ പറ്റാതെ മുട്ടുവരെ ഷട്ടിയും പൊക്കി പിടിച്ചോണ്ട് നിന്ന മോളികുട്ടിയെ അവിടിട്ടു കുഞ്ഞപ്പൻ പണിത കഥയും നാട്ടിൽ പാട്ടാണ്.