ആരോ ഓടിവരുന്ന ശബ്ദം കേട്ടു മോളികുട്ടി മോനാച്ചനെ ദേഹത്ത് നിന്നും തട്ടിയെഴുന്നേൽപ്പിച്ചു.
ഒരുമ്പെട്ടവളേ!!!! കുടുംബത്തിന് മാനക്കേടുണ്ടാക്കാനായി ഉണ്ടായ പുലയാടിച്ചി മോളെ!!!!!
ത്രേസ്യമ്മ ശ്വാസം കിട്ടാതെ അണച്ചോണ്ട് വിളിച്ചു കൂവി
തലയ്ക്കു വെള്ളിടി വെട്ടിയവനെ പോലെ തരിച്ചിരുന്നു പോയി മോനാച്ചൻ.
മോളികുട്ടി ചാടി എഴുന്നേറ്റു ബ്ലൗസ് നേരെയിടാൻ വിഫല ശ്രെമം നടത്തി
ടപ്പേ!!!!! മോളികുട്ടീടെ ചെവിക്കല് നോക്കി ത്രേസ്യാമ്മ ഒറ്റയടിയായിരുന്നു…..
മോനാച്ചനാ അടിയുടെ ശബ്ദത്തിൽ ഒന്നു കിടുങ്ങി വിറച്ചു.
കണ്ണിലൂടെ പൊന്നീച്ച പറക്കുന്നപോലെ തോന്നി മോളികുട്ടിക്ക്
ടാ കഴുവേറിടെ മോനെ!!!!!
ത്രേസ്സ്യാമ്മ മോനാച്ചന്റെ നേരെ ചീറിയടുത്തു
ട്രൗസർ കേറ്റിയിട്ടോണ്ട് എഴുനേറ്റുവന്ന മോനാച്ചന്റെ പിടലിക്കാണ് അടി വീണത്
വെട്ടിയിട്ടപോലെ മോനാച്ചൻ വൈക്കോൽ കൂനയിലോട്ടു മറിഞ്ഞു വീണു.
മോളികുട്ടി ത്രേസ്യമ്മയെ കേറി പിടിച്ചു, മോളികുട്ടിയെ തള്ളിമാറ്റിയിട്ടു ത്രേസ്യാമ്മ മോനാച്ചനെ കിടന്നിടത്തുന്നു വലിച്ചെഴുനേൽപ്പിച്ചു.
ആരുമില്ലാത്ത നേരത്തു വീട്ടിൽ വന്നു അവരാതിക്കുന്നോടാ കൊച്ചുമൈരേ…
ത്രേസ്യാമ്മ മോനാച്ചന്റെ ചെവിക്കുറ്റിക്കു അടിച്ചോണ്ടു ചോദിച്ചു
മോനാച്ചൻ തറയിൽ കുത്തിയിരുന്നു പോയി.
എന്റെ പൊന്ന് അമ്മാമ്മേ!!! എന്നോട് ക്ഷമിക്കണം!!!!
മോളികുട്ടി വിളിച്ചപ്പോൾ കോപ്രാ മേടിക്കാൻ കേറി വന്നതാ….
പറ്റിപ്പോയി.. എന്നോട് ക്ഷമിക്കു ഞാനിനി ഈ വഴിക്കെ വരത്തില്ലായെ….
മോനാച്ചൻ വല്യ വായിൽ കരഞ്ഞു വിളിച്ചു
ത്രേസ്യാമ്മ അവന്റെ വായ പൊത്തി
പതിയെ കൂവട… നാട്ടുകാര് കേറി വരും
ഉള്ള മാനവും കൂടെ കളയാൻ നോക്കുന്നോ……
ത്രേസ്യാമ്മ അവനെ നോക്കി കണ്ണുരുട്ടി.
അവർക്കു കാര്യം മനസിലായി…വഴിയേ പോയ മോനാച്ചനെ കഴപ്പ് തീർക്കാൻ മോളികുട്ടി വിളിച്ചു കെട്ടിയതാണെന്ന്.
ചെത്തുകാരൻ സുകുമാരന്റെ കൂടെ പണ്ട് പുരയ്ക്കകത്തു നിന്നു പിടിച്ചപ്പോളും അവൻ പറഞ്ഞത് ത്രേസ്യാമ്മ ഓർത്തു വഴിയേ പോയ സുകുമാരനെ റൂമിൽ പാമ്പു കേറിന് കള്ളം പറഞ്ഞു വീട്ടിൽ കേറ്റി കയ്യും കാലും കാണിച്ചു കഴപ്പ് തീർത്ത മൈരത്തിയാണ്.
കുറച്ചു നാളായിട്ട് വല്യ കുഴപ്പം ഇല്ലാതെ പോയതാ എല്ലാരും പഴയതൊക്കെ മറന്നു തുടങ്ങിയതാ ഇതിനി നാട്ടിലറിഞ്ഞാൽ ഇവളീ വീട്ടിൽ കെട്ട ചരക്കായി ഇരിക്കാത്തെയുള്ളൂ.
ത്രേസ്യാമ്മ മോനാച്ചനെ സൂക്ഷിച്ചു നോക്കി, കരഞ്ഞു മുഖമെല്ലാം തടിച്ചിട്ടുണ്ട് ചെറുക്കന്റെ.
ടാ!!! മോനാച്ചാ ത്രേസ്യാമ്മ മോനാച്ചനെ കലിപ്പിൽ വിളിച്ചു
എന്തോ!!!!!
നീ മേലിൽ ഈ വഴി വന്നുപോകരുത് കേട്ടല്ലോ…. പിന്നെ ഇവിടിപ്പോ നടന്നത് ആരോടേലും പറഞ്ഞാൽ എന്റെ തനിക്കൊണം നീ അറിയും…. നീ മോളികുട്ടിയെ കേറിപ്പിടിച്ചെന്നു പറഞ്ഞു പോലീസിനെ കൊണ്ടു പിടിപ്പിക്കും ഞാൻ കേട്ടോടാ!!!!……….
എന്റെ പൊന്ന് ത്രേസ്യാമ്മച്ചി ഇനി കർത്താവാണെ സത്യം ഈ വഴിക്കെ വരില്ല…സത്യം
എന്നാ തുണിയും കേറ്റിയിട്ടോണ്ട് പോകാൻ നോക്ക്…ആരോടേലും പറഞ്ഞാൽ അറിയാല്ലോ
ഞാൻ വരില്ല ഉറപ്പാ….
മോനാച്ചൻ നിക്കറും വലിച്ചു കേറ്റി ഉള്ള ജീവനും കൊണ്ടു അവിടുന്ന് ഇറങ്ങി ഓടി
കൊളുത്തു പൊട്ടിയ ബ്ലൗസു പൊതിഞ്ഞു നിൽക്കുന്ന മോളികുട്ടിയെ കണ്ടു ത്രേസ്യാമ്മയ്ക്ക് അടി മുതൽ ദേഷ്യം ഇരച്ചു കേറി
മോളികുട്ടീടെ മുടികുത്തിനു കുത്തിപ്പിടിച്ചു ത്രേസ്സ്യാമ്മ അവളെ പുരയ്ക്കകത്തോട്ടു വലിച്ചോണ്ട് പോയി
ഇന്നത്തോടെ നിർത്തിക്കോ നിന്റെ മറ്റേപണി, എന്തേലും ചെമ്മാടനോ ചെരുപ്പുക്കുത്തിക്കോ നിന്നെ എത്രേം പെട്ടെന്ന് പിടിച്ചു കെട്ടിച്ചു കൊടുക്കും….
ത്രേസ്യാമ്മ മോളികുട്ടിയെ അകത്തോട്ടു തള്ളിക്കൊണ്ട് പറഞ്ഞു.
പുഴക്കരയിൽ കുത്തിയിരുന്നു മോനാച്ചൻ അണച്ചു. നിർത്താതെ ഉള്ള ഓട്ടമായിരുന്നു അവിടുന്ന് പുഴക്കരവരെ.
പിടലിയിലും മുഖത്തും ത്രേസ്യാമ്മയുടെ അടിയുടെ പെരുപ്പ് ഇപ്പോളും ഉണ്ട്.
