ജോസിനെ കാണുന്നത് ചെകുത്താൻ കുരിശു കാണുമ്പോലെയാണ് മോനാച്ചന്, തിരിച്ചും അതുപോലെ തന്നെ എന്നാലവന്റെ പെങ്ങൾ ആൻസിയോട് ജോസിനു വല്യ അടുപ്പമാണ് താനും.അതിന് കാരണം ഉണ്ട് കേട്ടോ.
പത്തിൽ തോറ്റ മോനാച്ചൻ രണ്ടു തവണ പാരലാൽ കോളേജിൽ പോയി പഠിച്ചെങ്കിലും പഠനം അവനൊരു ബാലികേറാ മലയാരുന്നു. അവന്റെ അപ്പനവന്നെ ഇടവകയിലെ അച്ഛനോട് പറഞ്ഞു പള്ളിവക പ്രസ്സിൽ ഒരു പണി മേടിച്ചുകൊടുത്താരുന്നു.
ഉച്ചവരെയേ പ്രസ്സിൽ അവനു പണികളുള്ളാരുന്നു അതു കഴിഞ്ഞു പള്ളിയിൽ അച്ഛനെ സഹായിക്കാൻകൂടും, നല്ല കള്ളപ്പവും താറാവു റോസ്സ്റ്റുമായിരുന്നു ലക്ഷ്യം, ഇടയ്ക്ക് അച്ഛൻ കാണാതെ വീഞ്ഞ് അടിച്ചുമാറ്റി കുടിക്കാറുമുണ്ട്.
ഒരുദിവസം പ്രെസ്സിലെ പണികൾ കഴിഞ്ഞു മോനാച്ചൻ പള്ളിയിൽ ചെന്നു, അച്ഛനും കൈക്കാരനും കൂടെ അക്കരെ മലയിൽ വീട് വെഞ്ചരിക്കാൻ പോയേക്കുവാന് അറിഞ്ഞു അവൻ വീട്ടിലേക്കു നടന്നു. പോകും വഴിയാണ് ഷാപ്പു നടത്തുന്ന ചാക്കൊച്ഛന്റെ വീട്. ചക്കൊച്ഛന്റെ വീടിന്റെ മുൻപിൽ എന്നും കൊപ്രാ ഉണക്കനിട്ടിരിക്കും അവനാ വഴിപോകുമ്പോൾ ആരുമില്ലെങ്കിൽ ആരും കാണാതെ കൊപ്രാ അടിച്ചുമാറ്റാറുണ്ട്.
അപ്പവും താറാവും കിട്ടാത്തേന്റെ നിരാശയിൽ നടന്നവൻ ചാക്കൊച്ഛന്റെ പടിക്കലെത്തി മുറ്റത്തു കോപ്രാ ഉണക്കനിട്ടിട്ടുണ്ട് അവൻ നാലു പാടും നോക്കി ഭാഗ്യം ആരുമില്ല, മോനാച്ചൻ ചാക്കൊച്ഛന്റെ ഗേറ്റ് മെല്ലെത്തുറന്നു അകത്തുകേറി, ഈറ്റ പായിൽ വിരിച്ചിട്ടേക്കുന്ന കൊപ്രയിൽ നല്ലയുണക്കുള്ള കൊപ്രാ നോക്കി പെറുക്കി മോനാച്ചൻ പോക്കറ്റ് നിറച്ചു, തിരികെ നടക്കാൻ നോക്കിയതും പുറകിന്നു ഉടുപ്പിന്റ കോളറിൽ ആരോപിടിച്ചു വലിക്കുന്നു
മൂഞ്ചിയല്ലോ കർത്താവെന്നും പറഞ്ഞു മോനാച്ചൻ തിരിഞ്ഞു നോക്കി, മോളികുട്ടിയാണ് തന്നെ പിടിച്ചേക്കുന്നേനും മനസിലായ മോനാച്ചൻ അവളെ നോക്കി അണ്ടി പോയ അണ്ണാനെ കണക്കുനിന്നു.
എടാ കള്ള നീയാണല്ലോ അപ്പോൾ എന്നും ഇവിടുത്തെ കോപ്രാ അടിച്ചുമാറ്റുന്നതല്ലേ മോളികുട്ടി അക്രോശിച്ച. ചാക്കൊച്ഛന്റെ മോളാണ് മോളികുട്ടി ഒരു ഇരുപത്തി രണ്ടു വയസു കാണും, നാട്ടിലെ ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന മുതലാണ് മോളികുട്ടി.
അത്യാവശ്യം ചുറ്റികളിയൊക്കെ ഉള്ളവളാണി മോളികുട്ടി. പണ്ട് മീൻവിൽക്കാൻ വരുന്ന ബഷീർ പാലത്തിന്റെ അടിയിൽ കുനിച്ചു നിർത്തി പാവാട പൊക്കി പണിഞ്ഞത് ചൂണ്ടയിടാൻ പോയ കുഞ്ഞപ്പൻ ചേട്ടൻ കണ്ടതും, കുഞ്ഞപ്പനെ കണ്ടു കണ്ടം വഴി ഓടിയ ബഷീറിന്റെ ഒപ്പം ഓടാൻ പറ്റാതെ മുട്ടുവരെ ഷട്ടിയും പൊക്കി പിടിച്ചോണ്ട് നിന്ന മോളികുട്ടിയെ അവിടിട്ടു കുഞ്ഞപ്പൻ പണിത കഥയും നാട്ടിൽ പാട്ടാണ്.
എന്റെ പൊന്ന് മോളിക്കുട്ടി ചേച്ചി!!! കോപ്രാ കണ്ടപ്പോൾ അറിയാതെ എടുത്തു പോയതാ, ഇതിനു മുൻപ് ഞാനെടുത്തിട്ടേയില്ല, മോനാച്ചൻ കരയുന്ന ഭാവത്തിൽ പറഞ്ഞു.
എന്നാടി അവിടൊരു ബഹളം എന്നും ചോദിച്ചോണ്ട് മോളികുട്ടീടെ അമ്മ ത്രേസ്സ്യാമ്മ അങ്ങോട്ടെക്കും വന്നു. അമ്മേ ഇവൻ നമ്മുടെ കോപ്രാ കട്ടെടുക്കുവാരുന്നു ഞാൻ കണ്ടോണ്ടു വന്നതാ അവൾ പറഞ്ഞു.
എന്നിട്ടവളവന്റെ കോളറിനു കൈവിട്ടിട്ടു മോനാച്ചന്റെ പോക്കറ്റിൽ കൈ ഇട്ടു കോപ്രാ എടുത്തു ത്രേസ്യമ്മയെ കാണിച്ചു കണ്ടോ!!
പിന്നെയും അവളാ പോക്കറ്റിൽ കയ്യിട്ടു ഇനിയുമുണ്ടോന്നു നോക്കാൻ, ഇത്തവണ കയ്യിൽ കിട്ടിയത് കൊപ്രാ അല്ലാരുന്നു മോനാച്ചന്റെ കോബ്രയായിരുന്നു, മോളിക്കുട്ടി ഞെട്ടിപ്പോയി ചെറുക്കൻ കാഴ്ച്ചയിൽ ചെറുതാണേലും അവന്റെ സാമാനം അത്ര ചെറുതല്ല
നീ അവനെ വിടു മോളികുട്ടി രണ്ടു കഷ്ണം കൊപ്രാ എടുത്തുന്നും വെച്ചു ആകാശം ഇടിഞ്ഞു വീഴാത്തില്ലല്ലോ! എന്നും പറഞ്ഞു ത്രേസ്സ്യാമ്മ അവനു കുറച്ചു കോപ്രാ പെറുക്കി കൊടുത്തിട്ടു, അവളു ചുമ്മാ പറയുന്നതാ മോൻ പോക്കൊന്നും പറഞ്ഞു.
കിട്ടിയ സമയത്തു മോനാച്ചൻ സ്ഥലം കാലിയാക്കി. മോളികുട്ടി അന്നേരവും അവന്റെ സാധനത്തിന്റെ വലിപ്പം ഓർത്തു വായും പിളർന്നു നിൽക്കുവാരുന്നു.
