ഇടതൂർന്ന കറുത്ത മുടി ഒരു വശത്തേക്ക് വീണുകിടക്കുന്നു. അതിൽ നിന്ന് വരുന്ന മൃദുവായ ഷാംപൂവിന്റെ മണം പോലും എനിക്ക് കിട്ടുന്ന പോലെ തോന്നി.
പക്ഷേ അതിന്നേക്കാൾ എന്നെ ബലഹീനനാക്കിയത് അവരുടെ ചുണ്ടുകളായിരുന്നു.
തേനിന്റെ നിറം പോലെ തോന്നുന്ന ആ തടിച്ച ബ്രൗൺ ചുണ്ട്… സംസാരിക്കുമ്പോഴും നാവുകൊണ്ട് ചെറുതായി നനയ്ക്കുമ്പോഴും ഞാൻ അതിലേക്കാണ് നോക്കിയത്.
പ്രായം മുപ്പത്തിയഞ്ച് ഉണ്ടാകുമെന്നു തോന്നും… പക്ഷേ മുപ്പത് പോലും പറയില്ല.സാരിയിൽ എടുത്തു കാണുന്ന അവരുടെ ശരീരഭംഗി ആരെയും ഒന്ന് നോക്കിപ്പോകാൻ മതി.
ആ സമയം ബാഗിൽ നിന്ന് വെള്ളക്കുപ്പി എടുക്കാൻ അവർ അല്പം തിരിഞ്ഞു.
ആ നിമിഷം സാരി ചെറുതായി മാറി… അവരുടെ വെളുത്ത വയറിനിടയിലെ ആഴമുള്ള മനോഹരമായ പൊക്കിൾ ചുഴി എന്റെ കണ്ണിൽപ്പെട്ടു.
ഒരു നിമിഷം ഞാൻ നോക്കി നിന്നുപോയി.അവരുടെ മൃദുവായ വയറും അതിന്റെ നടുവിലെ ആ കുഴിഞ്ഞ പൊക്കിൾ ചുഴിയും… എന്തോ ഒരു വല്ലാത്ത ഭംഗിയുണ്ടായിരുന്നു അതിന്.
അവരുടെ കഴുത്തിൽ ചെറിയ സ്വർണ്ണ മാല… കൈയിൽ വാച്ച്… നെറ്റിയിൽ ചെറിയ പൊട്ട്…അങ്ങനെ സാധാരണയായി ഇരുന്നിട്ടും, ആ അവരോട് എന്തോ ഒരു അഭിനിവേഷം എനിക്ക് തോന്നുന്നു.
പക്ഷേ അവർക്കറിയില്ലായിരുന്നു…
അവരുടെ മുന്നിൽ ഇരിക്കുന്ന ഈ ഇരുപത്തിയഞ്ചുകാരൻ…
ഒരിക്കൽ ഏഴാം ക്ലാസിൽ ബാക്ക് ബെഞ്ചിൽ ഇരുന്ന് അവരെ നോക്കി പ്രണയിച്ചിരുന്ന അതേ ആമീർ ആണെന്ന്.
പതിമൂന്നാം വയസ്സിൽ പ്രണയം തോന്നുമോ…? അറിയില്ല തോന്നുമായിരിക്കും. എനിക്ക് തോന്നിയില്ലേ. അതും വിവാഹം കഴിഞ്ഞ പഠിപ്പിക്കുന്ന സ്വന്തം ടീച്ചറിനോട്.
ശരിക്കും അന്ന് തോന്നിയത് പ്രണയം തന്നെയാണോ..?.
അവരുടെ ബ്ലൗസ്സിൽ നിറഞ്ഞ ഉരുണ്ട് കൊഴുത്ത മുലകളോട് അവരുടെ തടിച്ച ബ്രൗൺ നിറമുള്ള അധരങ്ങളോട്, കൊഴുത്ത വെണ്ണകൂതിയോട്, കാമം ആയിരുന്നു പക്ഷെ അതിലുപരി ആ മുഖം ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ട്.
സ്കൂൾ മാറിയതും ജീവിത സാഹചര്യവും അതിന്റെ ഇടയിൽ ശ്രീജ ടീച്ചറെ മനഃപൂർവം തന്നെ മറന്നിരുന്നു.എന്നാൽ കഴിഞ്ഞിരുന്നില്ല.
പക്ഷെ വിധി പിന്നെയും അവരെ എന്റെ മുന്നിൽ എത്തിച്ചിരിക്കുന്നു…
“ടീച്ചർക്ക് എന്നെ മനസ്സിലായോ…?”
ചെറിയൊരു ചിരിയോടെ ഞാൻ ചോദിച്ചു.
ട്രെയിൻ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ കുലുങ്ങിക്കൊണ്ട് മുന്നോട്ട് പോകുകയായിരുന്നു. പുറത്തേക്ക് ഇരുട്ട് മാത്രം. ഇടയ്ക്ക് ദൂരെയുള്ള ലൈറ്റുകൾ ജനാലക്കരികിലൂടെ മിന്നി മറയുന്നു.
അവർ ആദ്യം എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
കണ്ണുകൾ ചെറുതായി ചുരുട്ടി ഓർമ്മ കിട്ടാൻ ശ്രമിക്കുന്ന പോലെ.
“അയ്യോ… ഓർമ്മ കിട്ടുന്നില്ലാലോ…”
അവർ ചെറുതായി ചിരിച്ചു.
“ഞാൻ പഠിപ്പിച്ചിട്ടുണ്ടോ…?”
അവരുടെ ശബ്ദത്തിൽ ശരിക്കും സംശയം ഉണ്ടായിരുന്നു.
ഞാൻ സീറ്റിൽ അല്പം മുന്നോട്ട് ചാഞ്ഞു.
“ഉണ്ട്. 2010 ഏഴാം ക്ലാസ് ബാച്ച്., ക്ലാസിലെ ഏറ്റവും തലതെറിച്ചവൻ.”
ഞാൻ ചിരിച്ചു.
അത് കേട്ടതോടെ അവർ വീണ്ടും എന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി.
ഒരു നിമിഷം അവരുടെ കണ്ണിൽ ഓർമ്മകൾ ഓടുന്ന പോലെ തോന്നി.
പിന്നെ പെട്ടെന്ന് അവരുടെ മുഖം മുഴുവൻ വിടർന്നു.
“അമീർ എബ്രഹാം…!”
ആ പേര് അവരുടെ വായിൽ നിന്ന് കേട്ട നിമിഷം എന്റെ നെഞ്ചിനുള്ളിൽ എന്തോ കുലുങ്ങി.
വർഷങ്ങൾക്ക് ശേഷം…
ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ശബ്ദത്തിൽ…
എന്റെ പേര്.ഞാൻ ചിരിച്ചുകൊണ്ട് തല ആട്ടി.
“അതെ ടീച്ചറെ…”
“അയ്യോ…”
അവർ കൈ വായിൽ വെച്ച് ചിരിച്ചു.
“നീ വളർന്ന് വലിയ പുരുഷൻ ആയല്ലോ ചെക്കാ…”
ആ “ചെക്കാ” എന്ന വിളി കേട്ടപ്പോൾ ഞാൻ വീണ്ടും ഏഴാം ക്ലാസുകാരനായ പോലെ തോന്നി.
ട്രെയിൻ ചെറിയ കുലുക്കത്തോടെ മുന്നോട്ട് പോകുമ്പോൾ അവർ എന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.
ഇളം നീല സാരിയായിരുന്നു വേഷം.
സാരിയുടെ കരയിൽ ചെറിയ വെള്ളി പണിയുണ്ടായിരുന്നു. ബ്ലൗസിന്റെ കൈക്ക് കുറച്ചു നീളം കുറവായിരുന്നു ആയതുകൊണ്ട് അവരുടെ വെളുത്ത കൈകൾ ഏറെക്കുറേ കാണാമായിരുന്നു.
