ഹെബ്രോണിലെ ഒലിവ് പൂക്കള്‍ 12

ഗാസയില്‍ ഇസ്രായേലി റെയ്ഡില്‍, തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളില്‍ ഒരാളായി ഇര്‍ഷാദും കണക്കാക്കപ്പെട്ടു.

അവനെയോര്‍ത്ത് വിതുമ്പി നിറയാത്ത ഒരു ദിവസവും തന്‍റെ ജിവിതത്തില്‍ പിന്നെയുണ്ടയില്ല.അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്, അവന്‍ നടന്ന വഴികള്‍ കണ്ട്, അവന്‍ തൊട്ട ചൂട് അറിഞ്ഞ്, കണ്ണീര്‍ നിറയാത്ത ഒരു ദിവസവും….

ഇന്ത്യാ ടൈസിന്‍റെ വിദേശകാര്യ റിപ്പോര്‍ട്ടര്‍ എന്ന വിലാസത്തില്‍ ഇന്നലെയാണ് താന്‍ രണ്ടായിരത്തി ഒന്നില്‍ അടച്ചു പൂട്ടിയ ഗാസയിലെ യാസ്സര്‍ ആരാഫാത്ത് ഇന്‍റെര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയത്.

തകര്‍ന്ന് നാമാവശേഷമായി എന്ന് പറയാമെങ്കിലും അറിയപ്പെടുന്ന ജേണലിസ്റ്റുകള്‍ക്കും യൂ എന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്രായേലിന്‍റെയൊ ഈജിപ്തിന്‍റെയോ ട്രാവല്‍ പെര്‍മിറ്റ്‌ ഉണ്ടെങ്കില്‍ ഗാസയിലേക്ക് ഇപ്പോഴും പറക്കാം.

അതിഭീകരമായ ഫ്രിസ്ക്കിങ്ങിന് വഴങ്ങണമെന്ന് മാത്രം.

നീലക്കണ്ണുകളുള്ള ഇസ്രായേലി സുന്ദരിമാര്‍ യോനിക്കകം വരെ വിരല്‍ കടത്തി പരിശോധിക്കും. വിരല്‍ കയറ്റിക്കഴിഞ്ഞ് ശാലോമോന്‍ ഉത്തമഗീതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന തരം അഴകുള്ള ആ സുന്ദരി കണ്ണിലേക്ക് ഒരു നോട്ടം നോക്കി. കോരിക്കുടിക്കുന്ന നോട്ടം! അടുത്ത നിമിഷം എന്‍റെ ചുണ്ടുകള്‍ കടിച്ചു പറിക്കുമോ എന്നുപോലും താനപ്പോള്‍ ഭയപ്പെട്ടു. അവളുടെ ശ്വാസത്തിന്‍റെ ചൂട് ഇപ്പോഴുമുണ്ട് ദേഹത്ത് എവിടെയൊക്കെയോ….കഠിനമായി പണിപ്പെടേണ്ടിവന്നു അവളുടെ ഓരോ വിരലിളക്കത്തിനും യോനിക്കകം നനയാതെയിരിക്കാന്‍…

“മുമ്പ് ഒരുത്തി മൈക്രോച്ചിപ്പ് യോനിക്കുള്ളില്‍ വെച്ചു കൊണ്ടുവന്നതാണ്…”

തന്‍റെ കഴുത്തിനടുത്തേക്ക് ചുണ്ടുകള്‍ കൊണ്ടുവന്ന് വിറയാര്‍ന്ന സ്വരത്തില്‍ അവളപ്പോള്‍ പറഞ്ഞത് താനിപ്പോഴും ഓര്‍ക്കുന്നു.

“അതുകൊണ്ട് ഇതുപോലെയുള്ള ദേഹപരിശോധന ഒഴിവാക്കാതിരിക്കാന്‍ കഴിയില്ല…”

അതുകഴിഞ്ഞാണ് കടല്‍ത്തീരത്ത് താന്‍ ആബിദീനെ കണ്ടുമുട്ടുന്നത്.

ഉത്തമഗീതത്തില്‍ എഴുതിയിരിക്കുന്നത് പോലെ കാട്ടുമരങ്ങള്‍ക്കിടയില്‍ നാരകം പോലെ അവന്‍. തന്‍റെ സാന്നിധ്യം കൊണ്ട് മരുഭൂമിയെ തേന്‍ രുചിയുള്ള വീഞ്ഞു സമുദ്രമാക്കുന്നവന്‍…

അവനെയോര്‍ത്താണ് അന്നവള്‍ ഇര്‍ഫാനെ കെട്ടിപ്പിടിച്ച് ഉറങ്ങിയത്…

പിറ്റേ ദിവസം ഇര്‍ഫാന്‍ ഗാര്‍ഡന്‍ മുമ്പില്‍ കസേരയെടുത്തിട്ട് ലാപ്ടോപ്പിന്‍റെ സ്ക്രീനില്‍ കണ്ണും നട്ടിരിക്കവേ അഫ്രീന്റെ കിയാ സെല്‍റ്റോസ് ഒലിവ് മരങ്ങള്‍ക്കപ്പുറത്ത് നിന്ന് അയാളെ സമീപിച്ചു.

കാര്‍ അവന്റെ സമീപം നിന്നു.

അയാള്‍ കണ്ണുകള്‍ മോണിട്ടറില്‍ നിന്നും മാറ്റി കാറിനെ നോക്കി.

മുമ്പിലെ ഡോര്‍ തുറന്ന് ഒരു യുവാവ് ഇറങ്ങിവരുന്നത് അയാള്‍ കണ്ടു. അവനെ കണ്ട് അയാള്‍ കണ്ണുകള്‍ തള്ളി വായ്‌ പൊളിച്ചു നോക്കി നിന്നു.

“യാ, റബ്ബേ…..”

അവന്‍ മന്ത്രിച്ചു.

എന്തൊരു രൂപഭംഗി! എന്ത് ഭംഗിയുള്ള ശരീരം! എന്തൊരു നോട്ടം! തേനൂറുന്ന ഭാവം.

ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇര്‍ഫാന്‍റ്റെ നോട്ടത്തിന് നേരെ ഒരു കുസൃതിപ്പുഞ്ചിരിയെറിഞ്ഞ് അഫ്രീന്‍ ഇറങ്ങി വന്നു.

“എന്നാടാ ഇവനെ കണ്ടിട്ട് കുണ്ടനടിക്കാന്‍ തോന്നുന്നുണ്ടോ?”

അവള്‍ മലയാളത്തില്‍ ചോദിച്ചു.

“ഒന്ന് പോടീ, മൈരേ…”

അയാള്‍ ചിരിച്ചുകൊണ്ട് അവളെ പിച്ചി.

“എന്താ മാഡം?”

അത് കേട്ട് ആബിദീന്‍ ചോദിച്ചു.

“അതൊന്നൂല്ല…”

അവള്‍ അറബിയില്‍ അവനോട് പറഞ്ഞു.

“ഇതാണ് എന്‍റെ ഉടമസ്ഥന്‍…എന്‍റെ പ്രിയതമന്‍ ഇര്‍ഫാന്‍,”

ഇര്‍ഫാന്‍റെ പിമ്പില്‍ വന്ന്‍ അവനെ ചേര്‍ത്ത് പിടിച്ച്, പിമ്പില്‍ നിന്നും ആലിംഗനം ചെയ്ത് ആബിദീനെ നോക്കി അഫ്രീന്‍ പറഞ്ഞു.

“പ്രിയതമാ, മുത്തെ, ചക്കരെ, ഇതാണ് ഞാന്‍ പറഞ്ഞ ആബിദീന്‍, നമ്മുടെ ഗസ്റ്റ്…”

ഇര്‍ഫാന്‍ മുമ്പോട്ട്‌ വന്ന് അവന്‍റെ കൈ പിടിച്ചു കുലുക്കി.

ലഞ്ച് കഴിഞ്ഞ് അല്‍പ്പനേരം ടീ വിയിലേക്ക് നോക്കിയിരുന്ന ആബിദീന്‍ കോട്ടുവായിട്ടപ്പോള്‍ അഫ്രീന്‍ അവനോട് പറഞ്ഞു:

1 Comment

Add a Comment
  1. വ്ഔ….
    ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
    നിങ്ങൾ ആരായാലും വേണ്ടില്ല…
    മനോഹരമായി എഴുതുന്നു.
    ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
    ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
    അഭിനന്ദനങ്ങൾ… ❤️

Leave a Reply

Your email address will not be published. Required fields are marked *