“”…ഞാൻ കാര്യായ്ട്ടാപറഞ്ഞെ… എനിയ്ക്കിതുമനസ്സിലാക്കാനുള്ള ബുദ്ധിയൊന്നൂല്ല… എന്നുമിങ്ങനെ രാവിലേചെന്ന് മാഡത്തിന്റെ വായിലിരിയ്ക്കുന്നതു കേൾക്കാനെനിയ്ക്കു വയ്യന്നേ… അതോണ്ട് ഞാമ്പോവുവാ..!!”””_ കണ്ണുനിറച്ചുകൊണ്ട് ഞാമ്പറഞ്ഞതും അതുകണ്ട ഇത്തയുടെമുഖവും വിവർണ്ണമായി…
എന്നെയെങ്ങനെ സമാധാനിപ്പിയ്ക്കണമെന്നറിയാതെ വാക്കുകൾക്കായി പരതുന്ന, അതുകിട്ടാതെവന്നപ്പോൾ നിസ്സംഗമാകുന്ന കണ്ണുകളും വിയർപ്പിൻകണികകൾ പൂത്തുതുടങ്ങിയ ചൊടിയും മൂക്കിൻതുമ്പുമെല്ലാം ആശങ്കയോടെ എന്നെയുറ്റുനോക്കാനായി തുടങ്ങി…
“”…അയ്യേ.! കണ്ണൻകരയുവാണോ..?? ഞാങ്കരുതിയെ ആള് നല്ല ബോൾഡാന്നാ… ഇതിപ്പോൾ മാഡമൊന്നു ദേഷ്യപ്പെട്ടപ്പോൾ ഇരുന്നുമോങ്ങാനുള്ള തന്റേടമൊക്കെയേ ഈ കള്ളക്കണ്ണനുണ്ടായ്രുന്നുള്ളോ..??”””_ ഒന്നുപുന്നരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് എന്റെകവിളിലും തോളിലുമൊക്കെയിട്ട് കുത്തിക്കൊണ്ടതു പറയുമ്പോൾ ചിരിപൊട്ടി പുറത്തുവരാതിരിയ്ക്കാനായി ഞാൻ പണിപ്പെടുകയായ്രുന്നു…
“”…എന്താടാ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? നീയെവിടേമ്പോവൂല… ആരുമൊന്നും വയറ്റീന്നേപഠിച്ചിട്ടൊന്നുവല്ല വരണെ… അതുകൊണ്ട് ഞാമ്പറഞ്ഞുതരും… നീയിവടിരുന്നുചെയ്യും..!!”””_ കാര്യമായിത്തന്നെ പറഞ്ഞശേഷം,
“”…നീ പോയി മുഖംകഴുകിയിട്ടു വാ… ഇരുന്നുമോങ്ങീത് ആ പെണ്ണറിയണ്ട..!!”””_ എന്നുംകൂട്ടിച്ചേർത്തുകൊണ്ട് ആക്കിയൊരു ചിരിയുംചിരിച്ചു…
ഞാനുടനേ പുറത്തെ കോമൺബാത്‌റൂമിലേയ്ക്കു പോയി കയ്യുംമുഖവും കഴുകിയിറങ്ങുമ്പോൾ ഉദ്ദേശിച്ചതെന്തോ സഫലമായ സന്തോഷമായ്രുന്നെനിയ്ക്ക്…
…നൂറയെ വളയ്ക്കാനുള്ളവഴി സെന്റിമെന്റ്സാണോന്ന് ഉറപ്പിയ്ക്കാനായി ഒന്നെറിഞ്ഞുനോക്കിയതാണെങ്കിലും ആയേറ് ഇത്രപെട്ടെന്നു ലക്ഷ്യംഭേദിയ്ക്കുമെന്നു കരുതിയില്ല.!
…ഇനിയെന്തായാലും അവർക്കെന്നോടൊരു സോഫ്റ്റ്‌കോർണറുണ്ടാവും… അതിൽപ്പിടിച്ചുകേറണം…
അതിലൂടെവേണം അവൾടെ ഇളംകരിക്കുകൾടേയും വിളഞ്ഞുപഴുത്ത തേൻവരിക്കയുടേയുമെല്ലാം സ്വാദറിയാൻ.!
അങ്ങനെ വൻ പ്ലാനിങ്ങുകളുമായി തിരികെ ഓഫീസിലേയ്ക്കു കയറുമ്പോഴാണ് ഒരു സ്റ്റൂളിട്ട് കുറച്ചുമുകളിലായുള്ള റാക്കിൽനിന്നും നൂറാത്തയേതോ ഫയലുതപ്പുന്നത് കാണുന്നത്…
എന്നെക്കണ്ടതും അത്രയുംനേരം താഴെനിന്ന് സ്റ്റൂളുപിടിച്ചിട്ടുനിന്ന സേറ,
“”…ദേ… നിങ്ങടെ ശിഷ്യൻവന്നല്ലോ… ഇനിയവനെക്കൊണ്ട് പിടിപ്പിച്ചാമതി… ഞാമ്പോണു… എനിയ്ക്കൊന്നു മുഖംകഴുകണം..!!”””_ എന്നുമ്പറഞ്ഞു പിടിവിട്ടുമാറി…
“”…എവിടെ പിടിപ്പിയ്ക്കാൻ..??”””_ ഉടനെ ആക്കിയമട്ടിൽ സേറമാത്രം കേൾക്കാൻപാകത്തിനു ഞാഞ്ചോദിച്ചതും,
“”…എന്റെ ചന്തിയ്ക്ക്..!!”””_ എന്നായ്രുന്നു കലിപ്പിലുള്ള അവൾടെമറുപടി…
എന്നിട്ടവള് മുഖവുംവലിച്ചിറക്കി പുറത്തേയ്ക്കിറങ്ങിപ്പോയി…
ആ സമയമെനിയ്ക്കു ചിരിയ്ക്കണോ കരയണോന്നറിയാത്ത ഭാവമായി…
…ഇവൾടെ മട്ടുംഭാവവുമൊക്കെ കണ്ടാത്തോന്നും ഇവൾടടുത്തിരിയ്ക്കാൻ വയ്യാഞ്ഞിട്ട് ഞാൻ മുഖ്യമന്ത്രിയെക്കൊണ്ട് ശുപാർശചെയ്യിച്ച് മാറിയതാന്ന്…
…എന്റെ പൊന്നുകോപ്പേ… നേരംവെളുത്തപ്പൊ ആ മൈയ്ക്കുപെറന്നോള് വായിലുവന്നവരാതം മുഴുവമ്പറഞ്ഞശേഷം മാറ്റിച്ചതാടീ.. അല്ലെങ്കിൽ നിന്റെയാ ഭണ്ഡാരക്കുണ്ടിവിട്ട് ഞാൻ മാറുമോ മോളെ..??!!
സ്വയംനിന്നു പിറുപിറുത്തശേഷം ഞാൻ സ്റ്റൂളിൽപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നൂറാത്തയെനോക്കി…
…തലയ്ക്കുപിന്നിൽ കണ്ണെന്നുകേട്ടിട്ടുണ്ട്… ഇതിപ്പോളെന്താ തലയ്ക്കുപിന്നിൽ കൊതമോ..??
…മ്മ്മ്.! കൂടുതലങ്ങോട്ടു ചാരേണ്ട… തലയണയെന്നുവെച്ച് ഉറങ്ങിപ്പോയാലുംമതി..!!
സ്റ്റൂളിന്മേലെന്റെ മുഖത്തിനുനേരേ നെയ്മുറ്റിയ ചക്കക്കുണ്ടികളും വിരിച്ചുനിൽക്കുന്ന ഇത്തയെനോക്കി ഞാനറിയാതെ പറഞ്ഞുപോയി…
എങ്കിലും, കടുംചുവപ്പിൽ കറുത്തപൂക്കളുള്ള ചുരിദാർടോപ്പും വെള്ളലെഗ്ഗിൻസുമണിഞ്ഞുനിന്ന് ഫയലുതപ്പുന്ന നൂറാത്തയെ കണ്ണുകൾകൊണ്ട് കാർന്നെടുക്കാതിരിയ്ക്കാൻ എനിയ്ക്കുകഴിഞ്ഞില്ല…
