നെയ്യലുവ പോലുള്ള മേമ – 2

“ചിലപ്പോഴൊക്കെ കണ്ണന്‍ മേമയെ നോക്കുന്നത് ചില ചീത്തക്കുട്ടികളെപ്പോലെയാണോ എന്ന് ഡൌട്ട് വരുന്നു..അല്ലാ..പ്രായവും അതാണല്ലോ..!”

എന്തോ തമാശ പറഞ്ഞപോലെ അവരൊന്നു ചിരിച്ചു. എനിക്കെന്തെങ്കിലും മനപ്രയാസം തോന്നിയാല്‍ അതിനെയൊന്നു ലഘൂകരിക്കാം എന്ന ചിന്തയില്‍ നിന്നു വന്ന ചിരിയാണതെന്ന് എളുപ്പം മനസ്സിലാവുമായിരുന്നു.

“പക്ഷെ…അതങ്ങനല്ല..മേമയ്ക്ക് വെറുതെ തോന്നിയതാണെന്ന് കണ്ണന്‍ പറഞ്ഞാ മേമയ്ക്ക് വിശ്വാസാ..!”

അവര്‍ മറുപടിക്കായി എന്നെയൊന്നു നോക്കി. ആ നോട്ടത്തില്‍ ഒരു പ്രതീക്ഷ തെളിഞ്ഞു നില്‍പ്പുണ്ടായിരുന്നു. ‘അല്ല മേമേ..ഞാന്‍ അങ്ങനെ ഒരിക്കലും മേമയെ കണ്ടിട്ടില്ല’ എന്നൊരു മറുപടി അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ആ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ട്.

ഒരു നിമിഷം ഞാനാ മുഖത്തേക്കൊന്നു നോക്കി നിന്നു. ‘എനിക്ക് നിങ്ങളെ മലര്‍ത്തിക്കിടത്തി പൊളിച്ചടിക്കാനാണ് തോന്നുന്നത്’ എന്ന് ഇപ്പൊ ആ മുഖത്തു നോക്കി പറഞ്ഞാല്‍ എങ്ങനെയുണ്ടാകും..!

അതോര്‍ത്തപ്പോള്‍ അറിയാതെ എന്റെ ചുണ്ടിലൊരു ചിരിയുണര്‍ന്നു പോയി. തൊട്ടടുത്ത നിമിഷം അവരുടെ ആ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. അതിനെവിടുന്നു ധൈര്യം കിട്ടിയെന്നു ചോദിച്ചാല്‍…ആഹ്..ചില സമയങ്ങളില്‍ മനുഷ്യര്‍ അങ്ങനെയുമായിരിക്കും..!

എന്റെ ആ ചിരിയും മറുപടി മറുത്തു കൊണ്ടുള്ള നടത്തവും അവരെ ഒരു നിമിഷം സ്ഥബ്ധയാക്കിയിരുന്നു. എന്റെ ഇതുവരെയുള്ള പ്രതികരണങ്ങളൊക്കെ വച്ചു നോക്കിയാ ഇത്തരമൊരു നീക്കം അവര്‍ക്ക് അപ്രതീക്ഷിതമായിരുന്നു.

ഇനി എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാന്‍ എനിക്കൊരു ആകാംക്ഷയൊക്കെ വന്നു തുടങ്ങിയിരുന്നു. ആദ്യമായി അല്പം ധൈര്യമൊക്കെ കാണിച്ചതല്ലേ. അടുത്ത നിമിഷം പിന്നില്‍ അവര്‍ ഓടിയടുക്കുന്ന ശബ്ദം കേട്ടു.

“നീയൊന്നവിടെ നിന്നെ..!”

കൈവണ്ണയില്‍ മുറുകെ പിടിച്ചുകൊണ്ട് അവരെന്നെ നിര്‍ത്തിച്ചു.

ഞാന്‍ തിരിഞ്ഞു നിന്നെങ്കിലും മുഖം കൊടുക്കാതെ കുരുമുളക് കൊടിയുടെ ഇലയും നുള്ളിക്കൊണ്ട് ചീത്ത കേള്‍ക്കാന്‍ തയ്യാറെടുത്തു നിന്നു.

അവരെന്നെ തുറിച്ചു നോക്കുകയാണ്. എന്റെ പ്രവൃത്തിയൊക്കെ അവര്‍ക്കെന്തോ അപമാനം വരുത്തി വച്ചപോലെ ആ പുരികമൊക്കെ വളഞ്ഞ് കുത്തിയിരുന്നു.

“കണ്ണാ..ഇത് ശരിയാവില്ല..നിന്റെ സ്വഭാവമൊക്കെ വല്ലാതെ മാറിപ്പോയി..!”

മനസ്സിലുള്ള ക്ഷോഭം അതേപോലെ പുറത്തു കാണിക്കാന്‍ പറ്റാതെ അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു.

“എനിക്ക് നിന്നെ ഇങ്ങനെ കാണുന്നത് ഇഷ്ടമല്ല…ദയവു ചെയ്തു ഇനിമേലില്‍ എന്നോട് നീ മര്യാദ വിട്ടു പെരുമാറരുത്‌…അ‍..അല്ലെങ്കില്‍.. അല്ലെങ്കില്‍ നീ കോഴിക്കോട്ടേയ്ക്ക് തന്നെ തിരിച്ചു പൊയ്ക്കോ…അതാവും നല്ലത്..!”

അത് കേട്ടപ്പോ ഞാന്‍ പെട്ടെന്ന് ആ മുഖത്തേക്ക് നോക്കിപ്പോയി. മനസ്സ് പ്രക്ഷുബ്ധമായിട്ടെന്ന പോലെ അവര്‍ ഷാളിന്റെ തുമ്പ് വിരലിലിട്ട് ചുറ്റുകയും അഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നോട്ടം സൈഡില്‍ ഉള്ള എന്തിലേക്കോ നീണ്ടു കിടപ്പാണ്.

വല്ലാത്തൊരു മാനസികസമ്മര്‍ദ്ദം അവരെ കീഴടക്കിയിരിക്കുന്നെന്ന് എനിക്ക് മനസ്സിലായി. തിരിച്ചു പോകാന്‍ വരെ പറയണമെങ്കില്‍ അതിന്റെ ആഴം വളരെ വലുതാണ്‌.

എന്ത് ചെയ്യണം..? ബാഗ് പാക്ക് ചെയ്യണോ അതോ സോറി പറയണോ..?

എന്റെ കുറുക്കന്‍ ബുദ്ധി ഉണര്‍ന്നു. സോറി പറയാം..അതാണിപ്പൊ വേണ്ടത്..! മേമ പുറത്തെവിടെയോ പോകുന്ന കാര്യം പറഞ്ഞത് എന്റെ ഓര്‍മ്മയിലുണ്ട്.

ഈ ഒരവസ്ഥയില്‍ എന്തായാലും അവര്‍ പോകില്ല. കണ്ടാലറിയാം നല്ലപോലെ ഡിസ്റ്റര്‍ബ്ഡാണ്.. അങ്ങനെ വന്നാ ലിസിച്ചേച്ചിയോടോത്തുള്ള കുളിയും കിട്ടാന്‍ സാധ്യതയുള്ള കളിയും പ്രശ്നത്തിലാകും. ഇവരുള്ളപ്പോ എന്താണൊരു ധൈര്യം..!

ഞാന്‍ അവരെയൊന്നു പാളി നോക്കി. മുഖം കുനിഞ്ഞാണിരിക്കുന്നത്. ഉള്ളിലെ വിക്ഷോഭം ആ ചുണ്ടിനെ ചെറുതായി വിറപ്പിക്കുന്നുണ്ട്. വിരല്‍ ഷാളിന്റെ തലപ്പില്‍‍ മുറുകിക്കഴിഞ്ഞു.

ആ നില്‍പ്പ് എന്നില്‍ ചെറുതല്ലാത്ത ഒരു കുറ്റബോധമുണര്‍ത്തി. എന്റെ പെരുമാറ്റം അവരെ വല്ലാതെ മനപ്രയാസത്തിലാക്കിയിട്ടുണ്ട്. കുറച്ചു കൂടിപ്പോയോ?!

എന്തായാലും ഒന്ന് തണുപ്പിച്ചേക്കാം..ലിസിച്ചേച്ചി പറഞ്ഞ സമയം അടുത്തു വരികയാണ്. പക്ഷെ പെട്ടെന്നങ്ങ് നല്ല കുട്ടിയായാ അവര്‍ ചിലപ്പോ വിശ്വസിച്ചില്ലെങ്കിലോ…മ്ഹും…ഐഡിയ ഉണ്ട്.!

“മേമ ശരിക്കും പറഞ്ഞതാണോ എന്നോട് പൊയ്ക്കോളാന്‍..?”

എന്റെ ചോദ്യം കേട്ട് ആ കണ്ണുകളൊന്നു പിടഞ്ഞുയര്‍ന്നു. പെട്ടെന്നങ്ങനെ പറഞ്ഞു പോയത് അബദ്ധമായിപ്പോയോ എന്നൊരു വിഭ്രാന്തി അതില്‍ നിഴലിച്ചിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചിട്ട് പറ്റാത്ത പോലെ ആ ചുണ്ടുകളിലൊരു വിറ പടര്‍ന്നു.

“മേമയ്ക്ക് ഞാന്‍ പോകുന്നതാണ് നല്ലതെങ്കില്‍…ശരി..ഞാന്‍ പോയേക്കാം..!”

പൊടുന്നനെ ഞാന്‍ അവരെക്കടന്ന് വേഗത്തില്‍ നടന്നു. പിന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തതിനാല്‍ ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ അല്പമൊന്നു സ്പീഡ് കുറച്ചു.

“കണ്ണാ നിക്ക്..!”

പ്രതീക്ഷ തെറ്റിയില്ല. ഒരു ആന്തലോടെയുള്ള മേമയുടെ ശബ്ദം കേട്ട് ഞാന്‍ സഡന്‍ ബ്രേക്കിട്ടപോലെ നിന്നു.

അവര്‍ മെല്ലെ എന്റെ അരികിലെത്തി. ആ മിഴികള്‍ താഴ്ന്നിരുന്നു.

“ഇന്നലെ രാത്രിയില്‍ കണ്ടില്ലേ…അയാളാണ് മുമ്പ് ഇവിടെ തൊഴുത്തിലെ കാര്യമൊക്കെ നോക്കിയിരുന്നത്. പക്ഷെ, കഴിഞ്ഞ ആഴ്ച എനിക്കയാളെ പറഞ്ഞു വിടേണ്ടി വന്നു. പിന്നെ എന്നും രാത്രിയില്‍ ഇവിടെ വന്ന്‍….ഇന്നലെ കേട്ടില്ലേ..അതുപോലൊക്കെ…!”

മേമ ഒരു നിമിഷം ഇടറിപ്പോയി. പെട്ടെന്നുതന്നെ അത് തിരിച്ചറിഞ്ഞ് ശബ്ദം ശരിയാക്കുന്ന പോലെ ഒന്ന് മുരടനക്കി.

രാത്രിയില്‍ കുടിച്ചു പൂസായി തെറിവിളിച്ച് ആളെ എനിക്കോര്‍മ്മ വന്നു.

‘സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു..അയാളുടെ ഭാര്യ ഒരു പാവമാ..ഒരു കാന്‍സര്‍ രോഗി…അവരെന്റെ കാലുപിടിച്ച് കരഞ്ഞപ്പോ മനസ്സലിഞ്ഞ്‌ പരാതി പിന്‍വലിച്ചു. പക്ഷെ അയാള്‍ നിര്‍ത്തിയില്ല, എന്നും വരും രാത്രീല്‍..!

അവര്‍ മുഖമുയര്‍ത്തി എന്നെ നോക്കി.

“അയാളുടെ തൊണ്ട കഴയ്ക്കുന്നത് വരെയല്ലേ…പറഞ്ഞോട്ടെ എനിക്ക് പ്രശ്നമില്ല. പക്ഷെ, ഒരാള്‍ കൂടെ ഒപ്പമുണ്ടെങ്കില്‍….വേറൊന്നിനുമല്ല..ഒരു ധൈര്യത്തിന്..! അത്രേ വേണ്ടൂ..!

ഇനിയെന്താണ് പറയേണ്ടതെന്നറിയാതെ അവരെന്നില്‍ നിന്നും നോട്ടം മാറ്റിക്കളഞ്ഞു.

അവിടൊരു നിശ്ശബ്ദത അപ്പൊ ഒട്ടും യോജിക്കുന്നതല്ലെന്ന്‍ എനിക്ക് തോന്നി. അവര്‍ പറഞ്ഞു കഴിഞ്ഞു…ഇനി പറയേണ്ടത് ഞാനാണ്. അതാണവര്‍ കാത്തിരിക്കുന്നതും.

എന്താണ് പറയേണ്ടതെന്നറിയാം..പക്ഷെ എങ്ങനെ പറയണമെന്നാണ് ഞാന്‍ പിന്നെ ചിന്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *