നെയ്യലുവ പോലുള്ള മേമ – 2 14

മേമ കൈപ്പടം അവരുടെ ചുണ്ടിനരികെ മുട്ടിച്ചു.

“എന്റെ ദൈവമേ..!”

ഞാന്‍ ശരിക്കും തലയില്‍ കൈവച്ചു പോയി. എന്റെ ഓര്‍മയില്‍ അങ്ങനൊരു സംഭവമേ ഉണ്ടായിരുന്നില്ല.

ഇനിയെന്ത് പറയണമെന്ന് ഒരു ഊഹവുമില്ലാതെ ഞാന്‍ ഒരു തളര്‍ച്ചയോടെ ചുമരിലേക്ക് ചാരി.

എന്ത് പറഞ്ഞാലും അവര്‍ വിശ്വസിക്കില്ല. അതിനവര്‍ക്ക് കാരണവുമുണ്ട്…അനുഭവങ്ങള്‍ ഒരുപാട് ഞാനായിട്ട് തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

“നീ പിന്നെന്തിനാ എന്റെ കയ്യില്‍ പിടിച്ചത്..? എന്നിട്ടിങ്ങനെ ചുണ്ടിന്റെ അടുത്തുവരെ കൊണ്ട്പോകേം ചെയ്തു…!”

ഒരല്പം ഭയാശങ്കയുണ്ടായിരുന്നെങ്കിലും വാക്കുകളില്‍ അപ്പോഴുമൊരു ഈര്‍ഷ്യ പ്രകടമാണ്.

ഞാനാ മുഖത്തേക്ക് നോക്കി. അവര്‍ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു.

“അതിനു മുന്നേ നിങ്ങള്‍ എന്തായിരുന്നു മേമേ ചെയ്തു കൊണ്ടിരുന്നത്..? ഓര്‍മ്മയുണ്ടോ..? എനിക്ക് വേദനിച്ചപ്പോ ഞാനാ കൈപ്പത്തിയിലൊന്ന് പിടിച്ചു…! അതിന്… അതിനാണോ നിങ്ങളെന്നെ പട്ടിയെന്നൊക്കെ വിളിച്ചു കളഞ്ഞത്…?!”

എന്റെ സ്വരം അല്പം പതറിപ്പോയിരുന്നു. അടുത്ത നിമിഷം മിന്നല്‍ വേഗത്തില്‍ ഞാനാ കൈപ്പത്തി വീണ്ടും കൈക്കുള്ളിലാക്കി.

“ഇതുപോലെ ഒന്ന് പിടിച്ചതിനാണോ നിങ്ങളെന്നെ പട്ടിയെന്ന് വിളിച്ചത്..?!എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല…!”

എന്റെയുള്ളിലൊരു നീറ്റലനുഭവപ്പെട്ടു. അശ്ലീലമായി നോക്കിയപ്പോഴാണ് അവരിങ്ങനെ പെരുമാറിയതെങ്കില്‍ ഞാന്‍ കേട്ടു നിന്നേനെ..പക്ഷെ, അവരോടൊപ്പം ചേര്‍ന്ന് തന്നെ ഒരു തമാശ കാണിച്ചതിന് ഇതുപോലൊക്കെ കേള്‍ക്കേണ്ടി വന്നത് എന്നെ വല്ലാതെ സ്പര്‍ശിച്ചു.

ഞാന്‍ മെല്ലെ ആ കൈ വിട്ടു. ഒരു നിമിഷം ആ മുഖത്തേക്കൊന്നു നോക്കി.
അവിടെ ഒരു കുറ്റബോധം ഉടലെടുക്കുന്നത് പോലെ ആ ഭാവം മാറി വരുന്നുണ്ടായിരുന്നു.

വാതില്‍ കുറ്റിയെടുത്ത് മലര്‍ക്കെ തുറന്നിട്ട ശേഷം ഞാന്‍ ചുമരും ചാരി തലയും കുമ്പിട്ടു നിന്നു.

“നീ…നീയെന്നെ വളരെ മോശമായിട്ടാ കാണുന്നത് ..പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്..തീരെ ശരിയല്ലായിരുന്നു നോട്ടം..!”

അവരുടെ സ്വരം ഒരല്പം മയപ്പെട്ടിരുന്നു.

ഞാന്‍ ഒന്നും മിണ്ടാതെ അതേ പോലെ നിന്നതേയുള്ളൂ. എന്നില്‍ നിന്നും എന്തെങ്കിലും വരുമോ എന്ന് കാത്ത് ഒരു നിമിഷം അവര്‍ നിശബ്ദയായി. പിന്നെ മെല്ലെ എഴുന്നേറ്റു.

“പെ..പെട്ടെന്ന് എനിക്കെന്തോ…എന്തോ ദേഷ്യം വന്നു പോയി..കൈ അങ്ങോട്ട്‌ കൊണ്ട് പോകുന്നത് കണ്ടപ്പോ.. ഇന്നലെയും ഇന്നുമായി നടന്നതൊക്കെ ഓര്‍ത്തപ്പോ‍ അത്..ആ വാക്ക് അറിയാതെ പുറത്തു വന്നു‍ പോയതാ…!”

അവര്‍ വല്ലാതെ പതറിക്കൊണ്ടായിരുന്നു പറഞ്ഞത്. വാക്കുകള്‍ പലപ്പോഴും മുറിഞ്ഞു. കുറ്റബോധത്തിന്റെ അലകള്‍ ആ സ്വരത്തില്‍ നല്ലപോലെ നിഴലിക്കുന്നുണ്ടായിരുന്നു.

“ശരിയാ..നിങ്ങളെ ഞാനങ്ങനെ നോക്കീട്ടുണ്ട്…മനുഷ്യനാണ് മേമേ…ഈ കണ്ണുകളെന്നു പറയുന്ന സാധനം അങ്ങോട്ടുമിങ്ങോട്ടും ഉരുളുന്നതിനിടയില്‍ സംഭവിച്ചിട്ടുണ്ടാകാം..! ആ നോട്ടം നിങ്ങളിലെത്തിയ സമയത്ത് മാത്രമാവാം നിങ്ങളത് ശ്രദ്ദിച്ചത്‌. അതിനു മുന്‍പ് വരെയും ഞാന്‍ ചിലപ്പോ പറമ്പിലേക്കോ, പാടത്തിലേക്കോ ആയിരിക്കാം നോക്കിയിട്ടുണ്ടാവുക. കല്ലിലേക്കോ പുല്ലിലേക്കോ കിളിയിലേക്കോ പ്രാണിയിലേക്കോ…അങ്ങനെ എന്തിലേക്കെങ്കിലുമാവാം…! ഇടയ്ക്കെപ്പോഴോ ആ നോട്ടം നിങ്ങളിലേക്ക് എത്തിയപ്പോള്‍ കൃത്യ സമയത്ത് നിങ്ങളത് ശ്രദ്ദിച്ചു…എന്നിട്ടങ്ങ് തീരുമാനിച്ചു..! എന്റെ മനസ്സില്‍ ആ നോട്ടം ആഭാസമല്ല…എനിക്ക് ഇഷ്ടപ്പെടുന്ന, എനിക്ക് സന്തോഷം പകരുന്ന കാഴ്ചകളിലേക്ക് കണ്ണ് പോകുന്നത് എനിക്കൊരിക്കലും മോശമായി തോന്നുകയുമില്ല. പക്ഷെ നിങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നു. എന്റെ പ്രവൃത്തി നിങ്ങളില്‍ അറപ്പുണ്ടാക്കിയിരുന്നെങ്കില്‍ ആ സമയത്ത് തന്നെ പ്രതികരിക്കാമായിരുന്നു. അടിക്ക്യോ..ഇടിക്ക്യോ..തെറി പറയോ..എന്തും ചെയ്യാമായിരുന്നു. ഒരു വാക്ക് മറുത്തു പറയാതെ ഞാനെല്ലാം ഏറ്റുവാങ്ങിയേനെ…കാരണം നിങ്ങള്‍ക്കതില്‍ ന്യായമുണ്ട്.! പക്ഷെ..ഇപ്പൊ ഈ കാണിച്ച ഷോ ഉണ്ടല്ലോ.. വിളിച്ച തെറിയുണ്ടല്ലോ.. ഇതില്‍ നിങ്ങള്‍ക്ക് പറയാന്‍ ഒരു ന്യായവുമില്ല മേമേ… ഞാനങ്ങനൊന്ന്‍ ചെയ്തിട്ടില്ല.. ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല.. വിശ്വസിക്കാന്‍ വേണ്ടി പറയുന്നതല്ല.. വിശ്വസിക്കണമെന്നുമില്ല…!”

Leave a Reply

Your email address will not be published. Required fields are marked *