കഴുത്തിന് കീഴെ ഒത്തനടുക്കുള്ള കണ്‌ഠക്കുഴിയിൽ വിരലുകൾ ആഴ്ത്തി ഞാൻ മുകളിലേക്ക് ഉരസി കയറ്റിയവളുടെ കുറുനിരകൾക്ക് കീഴെ ലോലമായ ചർമ്മത്തിൽ ചെന്നെത്തിന്നു. വിസ്മയത്തോടെ ഞാൻ ആ കേശഭാരം കയ്യിലെടുത്ത് വാസനിച്ചു. കാട്ടുമുല്ല കാറ്റിലുലയുന്ന ഗന്ധം, മഥനനു പോലും മതിവരാത്ത രാസകേളിതരംഗം. നനഞ്ഞീറനായ ശരീരങ്ങൾക്കുള്ളിൽ പ്രാണനു തീപിടിച്ചിരുന്നു.
അവളുടെ നേർത്ത കാൽപടങ്ങളിലൊന്ന് അവളെനിക്കായ് എൻ്റെ തുടയിൽ കയറ്റിവച്ചു തന്നു. ഞാൻ ഒരു കൊച്ച് കുഞ്ഞിനു കയ്യിൽ ആദ്യമായി ഒരു കളിക്കോപ്പു കിട്ടും പോലെ കൗതുകത്തോടെ അതിലെ പാദസരഞ്ഞൊറികളിൽ തൊട്ട്നോക്കി. ഉരഞ്ഞു കയറിയ പാവാട ചേലയിൽ നിന്ന് അനാവൃതമായ ശിൽപകലയൊത്ത കാൽവണ്ണകളിൽ തൊട്ട് മാർദ്ദവമളന്നു. അവളെതിർത്തില്ല, അവൾക്കതെല്ലാം കുസൃതി ആയിരുന്നു. ഒരു പൈതലിനോളം പോലവമായ ശരീരം. ചിലനേരങ്ങളിലെ പ്രകൃതവും വിഭിന്നമല്ല. അവൾ എത്രകണ്ടാലും കൊതിതീരാത്തൊരു അത്ഭുതമായിരുന്നു.
ഇതൊന്നു മറിയാതെ, ആസ്വദിക്കാതെ മൂഢനായ റേഡിയോ പാടി കൊണ്ടേയിരുന്നു. അവയെല്ലാം തന്നെ, പൈശാചികമായ ദേവീവർണ്ണനകൾ പോലും അവളെ കുറിച്ചാണെന്ന് എനിക്ക് വെറുതേ തോന്നിപോയി.
“ തലയോടുകൾ അടിയുലഞ്ഞോ, പെണ്ണെ നിൻ ഗളത്തിൽ
അലങ്കാര വിഭൂഷിതയാമം, പെണ്ണിൻ മെയ് കരുത്ത്
പുരി കത്തിയ ചാരമെടുത്ത്, പെണ്ണിൻ കണ്ണെഴുത്ത്
നൂറായിരം പൊന്നുരച്ചാലും, മാറ്റ് നിൻ അഴക്.”
അവളുതിരിഞ്ഞ് അഴിച്ചിട്ട കാർമുടി ഒരു ഓരത്തേക്ക് ഒതുക്കി എനിക്കാ കുഞ്ഞു ജാക്കറ്റിൻ്റെ ഹുക്ക് കാണിച്ച് തന്നു. ശരീരത്തെ വലിഞ്ഞ് മുറുക്കി അത് അവളുടെ വശ്യമായ പുറമഴകിനെ പുണർന്ന് കിടന്നു. തിളങ്ങുന്ന കുഞ്ഞുകുഞ്ഞു വെള്ളികൊളുത്തുകൾ, കാമത്തിൻ്റെ തീയള്ളിയിട്ട കാട്ടുകടന്നൽ കൂട്ടങ്ങൾ. ഞാനത് ഒരോന്നോരോന്നായി കടിച്ചഴിച്ചു കൊണ്ടിരുന്നു. അവളത് ആസ്വദിച്ച് ഓരകണ്ണാൽ എന്നെ നോക്കി മടിയിലമർന്നിരുന്നു. ഒരു കൊളുത്തു കൂടിയേ ബാക്കി കാണുമായിരുന്നുള്ളു, അതിന് ക്ഷമകാണിക്കാതെ ഞാൻ അവളെ തിരിച്ച് അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഇനിയുമവളെ ചുംബിക്കാതിരിക്കുന്നത് മനുഷ്യരാൽ സാധ്യമാണോ, അത് കരിയിലകളിൽ കനൽതരി വീഴുംപോലെയായിരുന്നു, അതാളി പടർന്നു കയറി.
ആ നനവാർന്ന ചുണ്ടുകൾ ഞാൻ കൊതിയോടെ നുണഞ്ഞു. ആ അഴകൊത്തമേനിയിൽ എൻ്റെ കൈകൾ പരതി നടന്നു. നിതംബത്തെ തഴുകിയിറങ്ങിയ കൈ ആ ഫലപൂയിഷ്ടമായ ഭൂമിയിൽ കൃഷിയാരംഭിച്ച് സ്ഥിരതാമസമാക്കി. അയഞ്ഞ ജാക്കറ്റിനുള്ളിൽ കയറിപറ്റിയ ഒരു കൈ കുചകുംഭലഹരിയിൽ അർമാദ നൃത്തമാടി. അവളെന്നെ ശക്തിയിൽ മറച്ചിട്ട് മുകളിലിരുന്ന് ചുംബിച്ച് തുടങ്ങി, സുഖത്തിൽ പുളഞ്ഞമർന്ന് ഒരു നാഗമെന്നോണം വിടർന്നെഴുന്നേറ്റ് അവളാ ബാക്കിനിന്നിരുന്ന ജാക്കറ്റിൽ നിന്നും സ്വതന്ത്രയായി. നിമിഷനേരത്തിലവളെ വീർപ്പുമുട്ടിയിരുന്ന സ്തനകഞ്ചുകങ്ങളും ഊരിയെറിഞ്ഞ് അവളുടെ അർദ്ധനഗ്നമായ പെണ്ണഴക് എനിക്ക് മുന്നിൽ അനാവൃതമാക്കി. കൊതിയോടെ ഞാനാ കുചകുംഭദളങ്ങളിൽ വിടർന്ന അങ്കുരങ്ങളിൽ തഴുകി. ഇരുമേനികളിലും ആസക്തിയുടെ നഖക്ഷതങ്ങൾ പതിഞ്ഞമർന്നു. നെഞ്ചുകൾ ഉമിനീരിൽ കുതിർന്നു. ചുണ്ടുകൾ കൂടുതൽ ചുവന്ന് വീർത്തു വന്നു.
ക്ഷീണമില്ലാതെ റേഡിയോ അപ്പോഴും സ്ഥലകാലബോധമന്ന്യെ പാടുകയാണ്.
“ പദമൂന്നിയ നാട്യ വിലാസം
പകയോടെ നീ, അടി കലാശം..
വലംകാൽ ചിലമ്പൂരിയെറിഞ്ഞെൻ്റെ
നെഞ്ചിലമർന്നവളെ…
മുടിയേറ്റിയ ദേവികലാവതി
ലാസ്യ വിലാസിനിയേ… ”
കരണ്ട് പോയി, റേഡിയോ ഓഫായി. ഞങ്ങൾക്കു മുകളിൽ ഇരുള് കമ്പളം വിരിച്ചു. ചീവീടുകളുടെ ശബ്ദം മുറിയിലാകെ പ്രതിധ്വനിച്ചു. വഴി തെറ്റിയെത്തിയ ഒരു കാറ്റ് ചൂളമടിച്ചു കൊണ്ട് ഞങ്ങൾക്കരികിലൂടെ കടന്ന് പോയി. ഇതൊന്നു മറിയാതെ, ഞങ്ങളിരുവരും രതിയുടെ കാണാപുറങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു.
നിലാവിൽ അവളുടെ കണ്ണിൽ അസുലഭ രതിഭാവം പൂത്തുനിൽക്കുന്നത്, ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. അവളിലെ കൊതിപ്പിക്കുന്ന ഓരോ അംഗങ്ങളും ഞാൻ നുകർന്നുകൊണ്ടേയിരുന്നു. കൈകുഴികളിൽ, മണിനാഭിയിൽ, പാദസരങ്ങളിൽ, നെറുകയിലെ കുഞ്ഞുപൊട്ടിൽ പ്രണയം പൂവിട്ടു.
