മീനാക്ഷി കല്യാണം – 5അടിപൊളി  

Kambi Story – Meenakshi Kallyanam Part 5 | Author : Narabhoji

[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ]

 [Previous Part]

“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.

ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത് ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.

പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.

ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.

**************

ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……
ഒക്കെ ലെവൽ അപ്പ് ഓക്സി കോൺസൻ്റേറ്റർ.

ഒക്കെ കീപ്പ് ഇട്ട് സ്റ്റേബിൾ

ലെറ്റ്സ് സ്റ്റാർട്ട് എഗയിൽ ……….. ഗെറ്റ് ദ ഡിഫെബ്(defibrillator machine)

ഓൺലൈൻ. വീ ഷുഡ് യൂസ് ദാറ്റ് അഫ്റ്റർ ദിസ് സെറ്റ്.

വൺ, ടു, ത്രീ, ഫോർ ….

പെട്ടന്നുണ്ടായ സമ്മർദ്ദത്തിൽ ഹൃദയം ഇതുവരെയില്ലാത്ത ശക്തിയിൽ കഠിനമായ വേദനയിൽ മിടിച്ചുകൊണ്ട് നെഞ്ചിലേക്ക് ശ്വാസം അരിച്ചു കയറിവന്ന്നിറഞ്ഞു. ശുദ്ധമായ ഓക്സിജൻ നെഞ്ചിലേക്ക് കയറിയൊഴുകി ഉള്ളൊന്നു തണുത്തു. ഞാൻ ആർത്തിയോടെ അത് വീണ്ടും വീണ്ടും വലിച്ചെടുത്തു, ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, അതില്ലാത്ത നാലുമിനിറ്റ് സ്ഥിരമായ മസ്തിഷ്കക്ഷതത്തിനു വരെ കാരണമാകാം. എട്ട് മിനിറ്റ് മരണത്തിനും. കലർപ്പില്ലാത്ത ഓക്സിജൻ തലയ്ക്കു പിടിച്ച് തുടങ്ങിയപ്പോൾ അതിനകത്ത് കുറച്ച് വെളിച്ചം വന്നു. ഞാൻ പകച്ച്, കിടക്കുന്ന സ്ഥലം നോക്കി. ഓടുന്ന എന്തോ ഒന്നാണ്, ഓ അംബുലൻസ്. ഞാൻ എൻ്റെ ദേഹത്ത് കയറിയിരുന്നു ഈ സർക്കസ് മുഴുവൻ കാണിക്കുന്ന പെണ്ണിനെ നോക്കി. കാഴ്ചയിൽ സുന്ദരിയായൊരു നേഴ്സ് അവളുടെ എടുത്ത്പിടിച്ചു നിൽക്കുന്ന കുചഗോളങ്ങളെ മറികടന്ന് ആ മുഖം ഒന്ന് നോക്കാൻ ആരും ഒന്ന് പാടുപെടും.

എനിക്ക് ബോധം വന്ന സന്തോഷത്തിൽ പിന്നിലേക്ക് ചാഞ്ഞ അവളുടെ കനത്ത ചന്തിഗോളങ്ങൾ എൻ്റെ അടിവയറ്റിലുരഞ്ഞു. ഞാൻ എൻ്റെ നഗ്നമായ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ കൈകൾ അൽപ്പം ഈർഷ്യയോടെ തട്ടിമാറ്റി, ഇല്ലെങ്ങി അവക്കിനിയും ഒരുവട്ടം കൂടി പിടിച്ച് അമർത്താൻ തോന്നിയാലോ. രണ്ട് കൈ കൊണ്ടും ഷർട്ട് വലിച്ച് നെഞ്ച് മറച്ചുകൊണ്ട് ഞാൻ ഇടംവശത്തു നിൽക്കുന്നയാളെ നോക്കി. അവൻ ഡിഫിബ്രിലേറ്ററിൽ ജെൽ ഇട്ട് ഉരക്കുക്കുക ആയിരുന്നു. ഏതോ കാർന്നവൻമാരുടെ പുണ്യം കൊണ്ട് ഞാൻ ഇപ്പോൾ എഴുന്നേറ്റു, ഇല്ലെങ്കി അവൻ അതും വച്ച് എൻ്റെ നെഞ്ചിൽ പൊങ്കാലയിട്ടേനെ, ആണ്ടവാ…., അതു ചെയ്യാൻ പറ്റാത്ത വിഷമം അവൻ്റെ മുഖത്ത് നല്ലപോലെ തെളിഞ്ഞ് കാണാനുണ്ട്.

നാശം, ചത്തില്ല. ഈ മറുത എന്നെ രക്ഷിച്ചു ഞാൻ അവളെ നിസ്സംഗമായി നോക്കി. അവൾക്കിതൊന്നും പുത്തരിയല്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം, ഒരു പക്ഷെ അവൾ രക്ഷിച്ചവരിൽ ഏറെപേരും സ്വസ്ഥമായി മരിക്കാൻ ആഗ്രഹിച്ചിരുന്നവർ ആയിരിക്കും. അല്ലെങ്കിൽ തുടർച്ചയായ ജനനവും മരണവും അതിനിടയിലെ ദുരിതപൂർണ്ണമായ ജീവിതവും കണ്ട് കണ്ട്
മനംമടുത്ത് പോയി ജീവിതത്തിൻ്റെ ഫിലോസഫി തെറ്റിയവളായിരിക്കും. ഇതൊന്നുമല്ലെങ്കിൽ കൂടിയും, രാവും പകലും മാറുന്നതറിയാതെ തൊഴിൽ ചെയ്ത് തുഛമായ ശമ്പളവും വാങ്ങി, പ്രാരാബ്ധം തള്ളിനീക്കുന്ന പിഞ്ഞിയ ഗൗണിട്ട, വാട്ട്സ് അപ്പ് സ്റ്റാറ്റസുകളിൽ സ്ഥിരമായി കാണുന്ന മാലകയാണ് അവളെന്ന് ഒട്ടും ആലോചിക്കാതെ തന്നെ എനിക്ക് പറയാൻ കഴിയും.

എൻ്റെ കാട്ടികൂട്ടിലുകൾ കണ്ട് അവൾക്ക് ചിരിപൊട്ടിയെങ്കിലും, വലത് കാലിനോരത്ത് നിർത്താതെയുള്ള ഏങ്ങലടികൾ കേട്ട് ഞാൻ അങ്ങോട്ട് എത്തിനോക്കി. കരഞ്ഞ് കുതിർന്ന്, വെള്ളത്തിൽ നിന്നും പിടിച്ചു കരയില്ലിട്ട മീനെന്ന കണക്കെ മീനാക്ഷി. അതൊന്നും കണ്ട് നിൽക്കാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല ഞാൻ ചാഞ്ഞ് ആംബൂലൻസിൻ്റെ മച്ചിലും നോക്കി കിടന്നു. എന്നാലും ആംബുലൻസിൽ പോലും ICU സെറ്റപ്പ് ഉള്ള ആശുപത്രി ഇതേത്. തലക്ക് പെട്ടന്നൊരു വെള്ളിടിവെട്ടി. ആണ്ടവാ…, നെപ്പോളോ, സുഭാഷ്.

എം. ജി. ആറും, ജയലളിതയും വലിയ വലിയ ആളുകൾ കിടന്ന ഹോസ്പിറ്റൽ. വെറും പനിക്കു പോലും മിനിമം പതിനായിരം ബില്ലുവരും, അത്യാസന്നനിലയിൽ ബോധം പോലും ഇല്ലാതെയാണ് എന്നെ കൊണ്ടു പോകണത്, പോരാത്തതിന് ആ നാറി ഡീഫിബ്രിലേറ്ററിൽ ജെല്ലെടുത്ത് തേക്കുകയും ചെയ്തു, അതിനും ചേർത്ത് ബില്ല് വരും. മിക്കവാറും അടിയിലിട്ടിരിക്കണ വള്ളിനിക്കറു വരെ അവര് ഊരി വാങ്ങും. ഇറങ്ങി ഓടിയാലോ, വേണ്ട ഇപ്പൊ ഉള്ള പരിക്കെന്നെ ധാരാളമാണ് ഇനി ഇതിന്ന് എടുത്ത് ചാടി കയ്യും കാലും കൂടി ഒടിഞ്ഞാ ഒരു മാസം അവരു പിടിച്ച് കിടത്തും. ഞാൻ ബോധംപൂവാതിരിക്കാൻ പ്രത്യേകം ശ്രദ്ധകൊടുത്ത് മുകളിലോട്ട് നോക്കി കണ്ണുമുരുട്ടി കിടന്നു. ഇവർക്കീ നിലവിളിശബ്ദം ഒന്ന് നിറുത്തിക്കൂടെ, ഞാൻ ചത്തില്ലല്ലോ, ചത്തിട്ട് ഇട്ടാ പോരെ.

ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ തന്നെ അവർക്ക് എൻ്റെ ശ്വാസമുട്ടിനെ പറ്റിയും, അത് ട്രിഗർ ചെയ്യാൻ കാരണമായ പൊടിയും, തലേദിവസത്തെ അമിതമദ്യപാനവും അതുമൂലം ഉണ്ടായ ഡീഹൈഡ്രേഷനും, ഭക്ഷണം കഴിക്കാൻ മറന്നതും, ഇൻഹേലർ തിരക്കിൽ എടുക്കാൻ വിട്ടുപോയതും വിശദമായി വിവരിച്ചു കൊടുത്തു. എല്ലാം കേട്ട്, എല്ലാം എൻ്റെ കുത്തികഴിപ്പിൻ്റെ ഭാഗമായി ഉണ്ടായതാണെന്ന് മനസ്സിലാക്കി അവർ എന്നെ അപമാനിച്ചു തുടങ്ങി. അപമാനിച്ച് മതിയായപ്പോൾ അറഞ്ചം പൊറഞ്ചം മരുന്നും എഴുതി , എൻ്റെ ഡെബിറ്റ് കാർഡ് വാങ്ങി അക്കൗണ്ട് ക്ലീനായി തന്നു. മീനാക്ഷി കൊടുക്കാമെന്ന് ഒരു പാട് വട്ടം പറഞ്ഞു. അത് അങ്ങനെ അല്ലല്ലോ നമ്മള് കാണിച്ച കന്നന്തിരിവിന് മീനാക്ഷി എന്തിനാണ് ഫൈൻ അടക്കണത്. എന്തായാലും പണിക്ക് പൂവാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയായി.
എന്നെ വിഷമിപ്പിച്ചത് ഈ പ്രണയമാണ്, അതിൻ്റെ മൂലമായ ഭാവം സന്ദേഹമാണ്. പ്രണയമെന്താണെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നേടിയെടുക്കുന്നതാണൊ, വിട്ടുകൊടുക്കുന്നതാണോ പ്രണയം. അത് ശരിതെറ്റുകൾ പോലെ തന്നെ നിർവചിക്കാൻ കഴിയാത്തൊരു ആശയമാണ്. വരുന്നിടത്ത് വച്ച് കാണം എന്ന് മാത്രമേ പറയാൻ കഴിയൂ. പ്രണയം നേടുന്നവരുടെയോ, വിട്ടുകൊടുക്കുന്നവരുടെയോ എന്ന വിശ്വപ്രസിദ്ധമായ ഉത്തരമില്ലാത്ത തർക്ക വിഷയത്തിൽ ഞാനും ഭാഗമായി എന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *