ട്വിൻ ഫ്ലവർസ് 1
Twin Flowers | Author : Cyril
പ്രിയപ്പെട്ട കൂട്ടുകാരെ,
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പിന്നേ, ഇത് വെറും സാധാരണ Erotic love story ആണ്. Twist ഒന്നും കാണില്ല. രണ്ടോ മൂന്നോ Part കൊണ്ട് അവസാനിപ്പിക്കാനാണ് ഉദ്ദേശ്യം. ഇതില്‍ family കുറിച്ചും കൂട്ടുകാരെ കുറച്ചൊക്കെ പറഞ്ഞു പോകും. Deep ആയ സെക്സ് ചിലപ്പോ ഉണ്ടാവില്ല. ആവശ്യമായത് ഉണ്ടാവും എന്നല്ലാതെ, ഈ കഥ വായിക്കുന്നർ Hard സെക്സ് പ്രതീക്ഷിക്കരുത്. കഥ ചിലപ്പോ സ്ലോ ആയിരിക്കാം. So ഇതൊക്കെ മനസ്സിൽ കണ്ട് ഈ കഥ വായിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.
വീണ്ടും ഓണാശംസകൾ നേരുന്നു.
“എന്ന അണ്ണാ റൊമ്പ യോസനൈല ഇറുക്കീങ്ക?”
ആ ചോദ്യം കേട്ടാണ് തീവ്രമായ ചിന്തയില്‍ നിന്നുണർന്നത്.
നീലഗിരിയിലുള്ള എന്റെ സ്വന്തം ലോഡ്ജ് ഓഫീസിൽ ഇരിക്കുകയായിരുന്നു ഞാൻ.
വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ ഞാൻ നോക്കി. 25 വയസ് ചെറുപ്പക്കാരനാണ് അരുൾ. അവന് 21 വയസ്സുള്ള ഒരു അനിയത്തി മാത്രമേയുള്ളു. പേര് അല്ലി. അവർ രണ്ടുപേരും എനിക്ക് അനിയനും അനിയത്തിയും പോലെയാണ്.
ദൈവമാണ് എന്നെ അവരുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ടതെന്ന് അല്ലി എപ്പോഴും പറയാറുണ്ട്. ചിലപ്പോ അത് സത്യമായിരിക്കാം. കാരണം നാലു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തോടെയാണ് അരുളും അല്ലിയും എന്റെ സഹോദരങ്ങളായി മാറിയത്.
നാല് കൊല്ലം മുന്‍പ്:
രാത്രി എന്റെ തേയില തോട്ടത്തിലൂടെ എന്റെ വണ്ടി ഓടിച്ചു പോകുമ്പോഴാണ് ഹെഡ് ലൈറ്റ് വെട്ടത്ത് ആ കാഴ്ച ഞാൻ കണ്ടത്. തല്ലിച്ചതയ്ക്കപ്പെട്ട അവസ്ഥയില്‍ നിലത്ത് കിടക്കുന്ന അരുളിന് അടുത്തിട്ട് അവന്റെ അനിയത്തി അല്ലിയെ റേപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു മൂന്ന് ഗുണ്ടകള്‍.
നിര്‍ത്താതെ ഹോൺ അടിച്ചുകൊണ്ട് അവര്‍ക്ക് നേരെ എന്റെ വണ്ടി ഞാൻ പായിച്ചു. ഹോണിന്റെ ശബ്ദവും, ഹെഡ് ലൈറ്റ് വെട്ടവും കണ്ടപ്പോൾ ഗുണ്ടകള്‍ ഒന്ന് പരുങ്ങി.
എന്റെ വണ്ടി പാഞ്ഞു ചെന്ന് അവര്‍ക്ക് മുന്നില്‍ നിന്നതും അല്ലിയെ വിട്ടിട്ട് ഗുണ്ടകള്‍ ആക്രമിക്കാൻ തയാറായി നിന്നു.
എന്റെ വണ്ടിയില്‍ നിന്നിറങ്ങി ഗുണ്ടകളെ ഞാൻ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടതും അവന്മാർ ചിരിച്ചു.
അവരെ കണ്ടാല്‍ ഏറെകുറെ മുപ്പത് വയസ്സ് തോന്നിക്കും. അത്യാവശ്യം നല്ല ബോടിയും മസിലും ഉണ്ട്. ഒരുത്തൻ ബോക്‌സർ ഒഴികെ വേറെ ഡ്രസ് ഒന്നും ഇല്ലാതെയാണ് നിന്നത്. മറ്റുള്ള രണ്ടു പേരും പാന്റ്സ് മാത്രമാണ് ഇട്ടിരുന്നു. ബെല്‍റ്റ് ഊരി കളഞ്ഞിട്ട് ബട്ടന്‍ അഴിച്ച് സിപ്പ് താഴ്ത്തി ഇട്ടിരുന്നു. മൂന്ന് പേരുടെ ബാക്കിയുള്ള ഡ്രസ് എല്ലാം നിലത്ത് കിടന്നു. അല്ലിയെ മാറിമാറി റേപ് ചെയ്യാനുള്ള പ്ലാൻ ആയിരുന്നു അവര്‍ക്കെന്ന് മനസ്സിലായി.
ഞാൻ അല്ലിയെ നോക്കി. അന്ന് വെറും പതിനേഴ് വയസ്സുള്ള അല്ലി നിലത്ത് കരഞ്ഞു കൊണ്ട് ചുരുണ്ട് കൂടി കിടക്കുന്നതാണ് കണ്ടു. അവളുടെ ബ്രായും ജട്ടിയും ഒഴികെ ബാക്കി തുണികളെല്ലാം ഗുണ്ടകള്‍ വലിച്ച് കീറി കളഞ്ഞിരുന്നു.
അല്ലിയും അരുളെയും അന്ന് എനിക്ക് പരിചയമില്ലായിരുന്നു. പക്ഷേ അവർ രണ്ടുപേരുടെയും അവസ്ഥ കണ്ടിട്ട് എന്റെ രക്തം തിളച്ചു. അപ്പോൾ ഗുണ്ടകളെ ദഹിപ്പിക്കുന്ന പോലെ ഞാൻ നോക്കി.
“പോ തമ്പി. തേവയില്ലാമ ഇന്ത വിഷയത്തില നി തലയിടാത. അപ്പറം തല ഇരുക്കാത്.” ബോക്സര്‍ ഇട്ടിരുന്നവൻ പുച്ഛിച്ചു പറഞ്ഞു.
“ഓഹോ.” അവനെ ഞാൻ മേലും കീഴും നോക്കി. “എന്റെ തോട്ടത്തിലാണ് ഞാൻ നില്‍ക്കുന്നത്. അതുകൊണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. പക്ഷേ നിങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനുള്ള ഒരവസരം ഞാൻ തരാം. വെറും ഒരു അവസരം. അതുകൊണ്ട് വേഗം സ്ഥലംവിടാൻ നോക്ക്.”
എന്റെ ഭീഷണി കേട്ട് ഗുണ്ടകള്‍ക്ക് ദേഷ്യം വന്നു.
“റാസ്ക്കൽ… ഉനക്ക് സൊന്നാ പുരിയാതാ? പട്ടാതാൻ പുരിയുമാ…? (നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ, കൊണ്ടാലേ മനസ്സിലാവത്തുള്ളോ)” പാന്റ് ഇട്ടിരുന്ന ഒരുത്തൻ ചോദിച്ചു. എന്നിട്ട് മൂന്നും എന്തോ തീരുമാനിച്ച പോലെ എന്റെ അടുത്തേക്ക് നടന്നു വന്നു.
അവർ മൂന്ന് പേര്‍ ഉണ്ടെന്നും, എന്നെ സിമ്പിളായി അടിച്ചു വീഴ്ത്താമെന്ന ധാരണയും അഹങ്കാരവും അവരുടെ മുഖത്ത് തെളിഞ്ഞത് കണ്ട് ഞാൻ പുഞ്ചിരിച്ചു.
പക്ഷേ കരാട്ടേയിലും കളരിയിലും മര്‍മ്മ ശാസ്ത്രത്തിലും ഞാൻ തികഞ്ഞ അഭ്യാസിയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.
“നിനക്കൊക്കെ രക്ഷപ്പെടാനുള്ള അവസരം തന്നിട്ടും എന്റെ മുന്നില്‍ തന്നെ പൊട്ടന്‍മാരെ പോലെ നില്‍ക്കുന്നത് കണ്ടില്ലേ..” ഞാൻ വെറുപ്പിച്ചു.
“തേവ്ടിയാ നായേ….” അലറിക്കൈണ്ട് മൂന്നുപേരും എന്നെ ഒരുമിച്ച് ആക്രമിച്ചു.
പക്ഷേ മിന്നല്‍ വേഗത്തിൽ ഞാൻ പ്രതികരിച്ചു. വെറും സെക്കന്‍ഡുകൾ കൊണ്ട് മൂന്ന് ഗുണ്ടകളുടെ വായും, മൂക്കിന്റെ പാലവും ചെവിക്കല്ലും ഞാൻ ഇടിച്ചു തകർത്തു.
തലച്ചോറ് സ്തംഭിച്ച് അവന്മാർ രണ്ട് സെക്കന്‍ഡ് അനങ്ങാതെ നിന്നു പോയി. ആ സമയം അവന്മാരുടെ ഓരോ കാല്‍ മുട്ടു കൂടി ഞാൻ മിന്നല്‍ വേഗത്തിൽ തൊഴിച്ചു തകർത്തപ്പൊ അവന്മാർ അലറിക്കരഞ്ഞ് നിലത്ത് വീണു.
മുഖവും മുട്ടുമെല്ലാം തകർന്ന വേദന സഹിക്കാനാവാതെ അവന്മാർ തൊണ്ട പൊട്ടുന്ന തരത്തിൽ അലറി. അവരോട് ഒരുത്തരി പോലും ദയ തോന്നിയില്ല.
“നീയൊക്കെ മറ്റുള്ളവരെ തല്ലി ചതയ്ക്കുമ്പോ ഇതുപോലെ തന്നെ വേദനിക്കുമെന്ന് അറിയണം.” പറഞ്ഞു കൊണ്ട് നിലത്ത് കിടന്ന് പുളയുന്ന അവന്മാരുടെ നാഭിക്കിട്ട് ഓരോ ചവിട്ട് കൂടി കൊടുത്തതും അവന്മാർ ആർത്തു കരഞ്ഞുകൊണ്ട് മൂത്രവിസര്‍ജ്ജനവും നടത്തി.
“അയ്യോ.. ഇനി എങ്കള ഒണ്ണും പണ്ണാതീങ്കോ സാർ. നാങ്ക സെത്തുറുവോം.” ബോക്‌സർ ഇട്ടിരുന്ന ഗുണ്ട കരഞ്ഞു പറഞ്ഞു.
“തെരിയാമ ഉങ്കക്കിട്ട വമ്പുക്ക് വന്തുട്ടോം, ദയവു സെഞ്ച് എങ്കള വിട്ടുറുങ്കോ സർ.” മറ്റൊരു ഗുണ്ട എന്നെ തൊഴുതു.
എന്നിട്ട് രക്ഷപ്പെടാന്‍ ഒരു അവസരം കൂടി കൊടുക്കണമെന്നു പറഞ്ഞ് മൂന്നും ആർത്തു കരഞ്ഞു കൊണ്ട് ആവര്‍ത്തിച്ചാവർത്തിച്ച് എന്നെ തൊഴുതു.
“ഇനി നീയൊക്കെ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ റേപ് ചെയ്യാനോ ശ്രമിച്ചാൽ, ഞാൻ വരും. നിന്നെയൊക്കെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും.” ഞാൻ ഭീഷണി മുഴക്കി.
“നാങ്ക ഇനിമേ ഒരു തപ്പും പണ്ണമാട്ടോം സാർ.” അവർ എന്നെ തൊഴുതു കരഞ്ഞു.
“എന്നാ എന്റെ മനസ്സ് മാറും മുമ്പ് ഓടി രക്ഷപ്പെട്ടോ.” ഞാൻ ആജ്ഞാപിച്ചു.
കേള്‍ക്കേണ്ട താമസം അവന്മാർ ഒറ്റ കാലില്‍ ഞൊണ്ടി ഞൊണ്ടി ഓടാൻ ശ്രമിച്ചു. പലവട്ടം വീണും, എഴുന്നേറ്റും, ഒടുവില്‍ എങ്ങനെയോ അവന്മാർ ഓടി മറഞ്ഞു.
അതിനു ശേഷം അല്ലിയും അരുളും കിടന്നിരുന്ന ഭാഗത്തേക്ക് ഞാൻ നോക്കി. ആ ഗുണ്ടകളിൽ ഒരുത്തന്റെ ഷർട്ട് എടുത്ത് അല്ലി അവളുടെ മുന്‍ഭാഗം മറച്ചു പിടിച്ചു കൊണ്ട് കരയുകയായിരുന്നു. അവളുടെ കോലവും കരച്ചിലും കണ്ട് എനിക്ക് വിഷമം തോന്നി. അരുളിനെ ഞാൻ നോക്കി അവന്‍ എങ്ങനെയോ മുട്ടുകുത്തി നിന്നിട്ട് എന്റെ നേര്‍ക്ക് കൈ കൂപ്പി പിടിച്ചിരുന്നതാണ് കണ്ടത്.