സാംസൻ – 2അടിപൊളി  

 

“ശരിയാ, നിന്റെ പ്രശ്നം എന്താണെന്ന് പറയളിയാ..” ഗോപനൂം എന്റെ മുഖത്ത് നോക്കി.

 

“ഒരു മയിര് പ്രശ്‌നവും എനിക്കില്ല.” ഞാൻ ഒഴിഞ്ഞുമാറി. “നിങ്ങൾ ഈ കുപ്പിയെ തുറന്നൊഴിക്ക്.”

 

അന്നേരം സുമ നെല്‍സനെ കോൾ ചെയ്തതും അവന്‍ എടുത്ത് എന്തൊക്കെയോ സംസാരിച്ച ശേഷം വച്ചു.

 

അതോടെ എന്റെ ചിന്ത പെട്ടന്ന് സുമയെ കുറിച്ചായി.

 

നല്ല ലാഭത്തിന് മാളിന്റെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിനായി പുതിയ കുറെ കൊണ്ടാക്റ്റ്സ് എനിക്ക് കിട്ടിയിരുന്നു. അങ്ങനെ അവരെയൊക്കെ നേരിട്ട് ചെന്ന് കാണേണ്ട അവശ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മൂന്ന്‌ അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ആയിരുന്നത് കൊണ്ടാണ് നെല്‍സനും സുമയുടെയും വിവാഹ വാര്‍ഷിക പാര്‍ട്ടിക്ക് പോകാൻ കഴിയാത്തത്.

 

ഞാൻ പോകാത്തതിന്‍റെ പേരില്‍ സുമ അഞ്ഞൂറ് വട്ടമെങ്കിലും എന്നെ വിളിച്ചു സങ്കടം പറച്ചിലും വഴക്കു പറയലും ആയിരുന്നു.

 

എന്റെ മനസ്സിൽ പെട്ടന്ന് സുമയുടെ പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുമായിരുന്നു.

 

സുമയ്ക്ക് നിറം കുറവാണെന്നതിനെ ഒരു പോരായ്മയായിട്ടാണ് നെല്‍സന്‍ കരുതുന്നത്. പലവട്ടം അവന്‍ എന്നോട് സങ്കടം പോലും പറഞ്ഞിട്ടുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവനത് സുമയോട് പോലും കുറ്റം പോലെ പറയാറുണ്ടെന്നും അവന്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്.

 

നിറത്തിലല്ല സൗന്ദര്യം ഉള്ളതെന്ന് അറിയാത്ത അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അതുകൊണ്ട്‌ ഞാൻ ഉപദേശം പോലും കൊടുക്കാറില്ല.

 

എന്നാൽ സുമയോട് അവളുടെ സൌന്ദര്യത്തെ കുറിച്ചു ഞാൻ എന്നെ തന്നെ മറന്നു വര്‍ണിച്ചിട്ടുണ്ട്, അതും പലവട്ടം. അവളെ വര്‍ണിക്കുമ്പോൾ എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന ഇഷ്ടവും, എല്ലാ തരത്തിലുള്ള സ്നേഹവും എന്റെ വാക്കുകളിലൂടെ ഒഴുകുന്നത് ഞാൻ പോലും അറിഞ്ഞിട്ടുണ്ട്.

 

അവൾ ശെരിക്കും അതൊക്കെ ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ സുമയ്ക്കും എന്നോട് സംസാരിക്കാന്‍ ഭയങ്കര ഇഷ്ട്ടവുമാണ്. ഞങ്ങൾ എപ്പോഴും ചാറ്റും ചെയ്യാറുണ്ട്. പലപ്പോഴും, സുമയ്ക്കും എന്നോട് ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതുപോലെ അവളുടെ ചാറ്റിൽ നിന്നും, പിന്നെ നേരിട്ടുള്ള സംസാരത്തിൽ നിന്നും, കൂടാതെ ചില പെരുമാറ്റത്തിൽ നിന്നുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഈയിടെയായിട്ട് ഞാൻ സ്വയം ഉണ്ടാക്കിയെടുത്ത ചില സെക്സ് ജോക്ക്സ് ഒക്കെ ചെറിയ കഥയായി ഞാൻ അവളോട് പറയാനും തുടങ്ങിയിരുന്നു. അവളും അതൊക്കെ കേട്ടിട്ട് ചിരിക്കും. ചില സംശയങ്ങള്‍ പോലും നാണത്തോടെ അവള്‍ ചോദിക്കാറുമുണ്ട്.

 

അതൊന്നും കൂടാതെ, നെല്‍സന്റെ വീട്ടില്‍ ഞാൻ ചെല്ലുമ്പോൾ എല്ലാം അറിയാതെ സംഭവിച്ചത് പോലെ ചെറിയ തട്ടലും മുട്ടലും ഒക്കെ ഞാൻ അവളോട്‌ നടത്തിയിട്ടുണ്ട്. പലപ്രാവശ്യം അവളുടെ ചന്തിയിൽ നുള്ളുന്ന സമയത്ത് അതിനെ ഞാൻ സ്നേഹത്തോടെ തഴുകിയിട്ടുമുണ്ട്. അവള്‍ നാണത്തോടെ ചിരിക്കും എന്നല്ലാതെ കുറ്റം പറഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ എനിക്ക് തട്ടാനും മുട്ടാനും വേണ്ടി അവൾ സാഹചര്യം സൃഷ്ടിക്കുന്നത് പോലെയും ഫീൽ ചെയ്തിട്ടുണ്ട്.

 

“എടാ നി സ്വപ്നം കാണൂവാന്നോ..?” പെട്ടന്ന് നെല്‍സന്‍ എന്നെ കുലുക്കി വിളിച്ചു.

 

ഉടനെ ഞാനും അവന്റെ ഭാര്യയെ കുറിച്ചുള്ള ചിന്തകള്‍ മതിയാക്കി അവർ ഒഴിച്ചു തന്ന രണ്ട് പെഗിനെ അകത്താക്കുകയും ചെയ്തു.

 

രണ്ട് പെഗ് അടിച്ചതും എനിക്കെല്ലാം മരവിച്ചത് പോലെ തോന്നി. അതോടൊപ്പം എന്റെ മനസ്സും മരവിച്ചു. ചിന്തകൾ ഓരോന്നായി മനസ്സിൽ നിന്നും ഒഴിഞ്ഞു പോയി. എന്റെ ഉള്ളിലെ വിഷമം എന്തിനാണെന്ന്‌ പോലും ഞാൻ മറന്നു തുടങ്ങി.

 

“മച്ചു, കുടി നി മതിയാക്കടാ. ഇപ്പളെ ബോധം പോയത് പോലയാ നിന്റെ ഇരുപ്പ്…!” എന്റെ ആടിയാടിയുള്ള ഇരുപ്പ് കണ്ടിട്ട് ഗോപന്‍ വിലക്കി.

 

“നി മര്യാദക്ക് ഒഴിക്ക് മച്ചമ്പി…! ബോധം പോകാതിരിക്കാനും,  സ്റ്റെഡിയായി നില്‍ക്കാനും ആണേൽ ഇതിനെ കുടിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ!? വെറുതെ മദ്യത്തിനെ നാണം കെടുത്താതെ ഒഴിക്കളിയാ.”

 

അതിന്‌ മറുപടി പറയാൻ കഴിയാത്തത് കൊണ്ട്‌ അവർ എന്നോട് തര്‍ക്കിച്ചില്ല.

 

അങ്ങനെ മൂന്ന്‌ പേരും കൂടി ഒന്നര കുപ്പി തീര്‍ത്തപ്പോഴെ എനിക്ക് തലവേദന തുടങ്ങിയിരുന്നു. എല്ലാം ഈരണ്ടായി എനിക്കു കാണാൻ തുടങ്ങി.

 

അപ്പൊ രണ്ട് പെണ്ണുങ്ങളെ ഒരുമിച്ചു കളിക്കുന്നത് പോലെ തോന്നിക്കാൻ വേണ്ടിയാവും ചിലരൊക്കെ കളിക്കും മുമ്പ്‌ കള്ളു കുടിക്കുന്നത്…!! എന്റെ ചിന്തയെ ഞാൻ അവരോട് പറഞ്ഞതും അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു… ഒപ്പം ഞാനും ചിരിച്ചു.

 

ഞാൻ ചിരിച്ചതും ഉള്ളില്‍ നിന്നും എന്തൊക്കെയോ ഉരുണ്ടു കേറി വന്നു. ഞാൻ വേഗം നാലു കാലില്‍ ദൂരേക്ക് ഓടി ചെന്ന് വാളും വച്ചിട്ട് പിന്നെയും നാലു കാലിൽ തന്നെ തിരികെ വന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി എന്റെ നാലു കാലിലുള്ള പാച്ചിൽ കണ്ടിട്ട് അവർ രണ്ടുപേരും മണ്ണില്‍ കിടന്നുരുണ്ട് ചിരിച്ചു. പോരാത്തതിന് എന്നെ അവർ കളിയാക്കിയും കൊന്നു.

 

അതിനിടക്ക് എന്റെ മൊബൈലില്‍ ആയിരം കോൾ എങ്കിലും വന്നിട്ടുണ്ടാകും പക്ഷേ ആരാണെന്ന് സ്ക്രീനില്‍ നോക്കി വായിക്കാൻ പോലും കഴിയാത്ത വിധം എന്റെ ബോധവും കാഴ്ചയും മങ്ങിപ്പോയിരുന്നു. അവസാനം ഭ്രാന്ത് കേറി ഞാൻ സ്വിച്ച് ഓഫ് ചെയ്തു വച്ചു.

 

അതിനുശേഷം അവന്മാരുടെ എതിർപ്പിനെ വകവെക്കാതെ ഞാൻ പിന്നെയും അവര്‍ക്കൊപ്പം കുടിച്ചു. മൂന്നാല് വട്ടം നാലു കാലിലെ ഓട്ടവും വാള് വെപ്പും ആയപ്പോ അവർ രണ്ടും കുലുങ്ങി ചിരിച്ചു. അതിന്‍റെ ഫലമായി അവർ രണ്ടു പേരും കൂടി വാള് വച്ചതോടെ എനിക്കാണ് ചിരിക്കാനുള്ള ഊഴം കിട്ടിയത്.

 

അവസാനം കുപ്പികള്‍ കാലിയായതും ഞാൻ ആ മണലില്‍ മലര്‍ന്നു കിടന്നു. തല പൊട്ടി പിളരുന്നത് പോലെ തോന്നി. ആകാശത്ത് തെളിഞ്ഞു നിന്ന കോടാനുകോടി നക്ഷത്രങ്ങളെ എനിക്ക് ഒരൊറ്റ നക്ഷത്രം പോലെയാണ് കണ്ടത്.

 

“അളിയാ സമയം പത്തു മണി കഴിഞ്ഞു. നാളെ എനിക്ക് സ്കൂളിൽ പോകാനുള്ളതാടാ.” നെല്‍സന്‍ ടെൻഷനടിച്ചു.

 

“എനിക്കൊരു വെഡ്ഡിംഗ് ഷൂട്ടിങ് ഉണ്ട്..” ഗോപനും പറഞ്ഞു.

 

“നിങ്ങൾ രണ്ടുപേരും വിട്ടോ. കുറച്ച് കഴിഞ്ഞു ഞാൻ പോയേക്കാം.” വേദനിക്കുന്ന എന്റെ തലയിൽ അങ്ങിങ്ങായി ഞാൻ കൊട്ടി കൊണ്ട്‌ പറഞ്ഞതും അവർ പരസ്പരം നോക്കി കണ്ണുരുട്ടി. അവര്‍ക്ക് എന്നെക്കാളും നല്ല ബോധം ഉണ്ടായിരുന്നു വെങ്കിലും ബൈക്ക് ഓടിക്കാനുള്ള വലിയ ബോധം ഒന്നും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *