അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

“പൊറുപ്പിക്കാനോ.? അതോ… പിഴപ്പിക്കാനോ..?”

“നി ചെല്ല്..”

“മുതലാളീടെയൊക്കെ ഒരു യോഗം..”

അത് കേട്ട് സ്വർണം കെട്ടിയ പല്ല് കാണിച്ച് ചിരിച്ചു കൊണ്ട് ലോറെൻസിന്റെ പുറത്ത് തട്ടി അയാൾ അവനെ പറഞ്ഞയച്ചു.

അടുത്ത ദിവസം രാവിലെ പത്തു മണി ആയിരുന്നു പ്രസാദ് എഴുന്നേൽക്കാൻ. അശ്വതിയുടെ മുഖം കടന്നൽ കുത്തിയത് പോലെ പത്തു കിലോ ഉണ്ട്.

മിണ്ടാൻ ശ്രമിച്ചാൽ ഒരു സ്ഫോടനം തന്നെ നടക്കുമെന്ന് മനസിലാക്കി പണിക്ക് പോകാൻ ഇറങ്ങുകയാണ്.

മേശപ്പുറത്തു ഭക്ഷണം ഉണ്ടായിരുന്നില്ല. അശ്വതിയെ നോക്കിയപ്പോൾ അടുക്കളയിൽ ഏതോ അഗാദ്ധമായ ചിന്തയിൽ മുഴുകി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

വിളിക്കാൻ മടി തോന്നിയത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇറങ്ങി.

പതിനൊന്നു മണിക്ക് പുറത്ത് കാറിന്റെ ശബ്ദം കേട്ടു. ഡൈനിങ് ടേബിളിൽ കൈ നീട്ടി തല ചാർത്തി കിടക്കുന്ന അശ്വതി പെട്ടെന്ന് ഉയർന്നു.

എഴുന്നേറ്റ് മുഖം കഴുകി, കവിളുകളിൽ വരണ്ടുണങ്ങിയ കണ്ണ് നീർ തുടച്ച് മുഖത്തെ അപാകതകൾ മാറ്റിയെടുക്കാൻ ശ്രമം നടത്തി.

സാഹചര്യമോ ഗതികേടോ അവളെ വാതിൽ തുറന്ന് പുറത്ത് വരാൻ വിവശയാക്കിയിരുന്നു.

കുളിക്കാതെ, തലേന്നുടുത്ത സാരി മാറാതെ, ഇളകി കിടക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന അശ്വതിയെ കണ്ണിമ വെട്ടാതെ നോക്കുകയാണ് മാധവൻ.

ആ നിലയിലും പെണ്ണിനെ അയാൾക്ക് അതീവ സുന്ദരിയായി തോന്നിച്ചു.

മാധവൻ പതിയെ പടികൾ കയറുമ്പോൾ മുഖം കുത്തനെയിട്ട് അവളവിടെ തന്നെ നിന്നു. ഇത്തവണ രണ്ടു പടികളുടെ അകലത്തിൽ അയാളെത്തി.

“അശ്വതി..”

വിളി കേട്ടിട്ടും അവൾക്കായാളെ നോക്കാൻ തോന്നിയില്ല.

“നിന്റെ കണ്ണീർ വാർന്ന മുഖമാണോ ഞാൻ കാണണമെന്ന് പറഞ്ഞത്..?”

അയാൾ താഴ്മയോടെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറയുന്നത് കാണുന്നുണ്ട്.

“എനിക്ക് മനസിലാകും അശ്വതി.. നിന്റെ അവസ്ഥ.. പക്ഷെ..”

പറയാൻ വന്നത് വിഴുങ്ങി അയാൾ അവളെ നോക്കി.

“പുതിയ സാരി ഉടുത്ത് വരുമെന്ന് പ്രതീക്ഷിച്ചു. സാരമില്ല…”

അവളൊന്നും മിണ്ടിയില്ല. കൈകൾ കൂട്ടി പിടിച്ച് മുഖം താഴ്ത്തി നിൽക്കുവാണ്.

“അവനെ കൗൺസിലിംഗിനോ മറ്റോ കാണിക്കണോ..?”

അയാളുടെ കൂടുതൽ ചോദ്യങ്ങൾ നേരിടാൻ ത്രാണി ഉണ്ടായില്ല. അവൾ ഉളിലേക്ക് കയറി.

“അശ്..”

വിളി മുഴുവിക്കാതെ അയാളും നിന്നു. മെല്ലെ താഴിക്കറങ്ങി നടന്നു. അവളിന്ന് വരാൻ സാധ്യത ഇല്ലെന്ന് കരുതുയിടത്ത് അവളുടെ വരവ് അയാളെ നന്നായി സന്തോഷിപ്പിച്ചിരുന്നു. പക്ഷെ അശ്വതിയുടെ സങ്കടവും രൂപവും നെഞ്ചിൽ തറച്ചത് പോലെയൊരു വിങ്ങൽ..!

പതിവിലും നേരത്തെ, രാത്രി ഒൻപത് മണിയാകുമ്പോൾ പ്രസാദ് വീട്ടിലെത്തി. വാതിൽ തുറന്ന് കൊടുത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ തിരികെ നടക്കുന്ന അശ്വതിയെ കണ്ട് അവന് ഉൾക്കൊള്ളനായില്ല..

അശ്വതിക്കറിയാം പ്രസാദ് ഇന്ന് എന്തായാലും കുടിച്ചിട്ട് വരാൻ പോകുന്നില്ലെന്ന്. ഭാര്യയെ സോപ്പിടെണ്ടത് ഭർത്താവിന്റെ കടമയാണല്ലോ.

“അച്ചൂ..”

വിളി കേട്ടിട്ടും അവൾ കൂസാക്കിയില്ല. അവസാനം അവളുടെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി.അവന്റെ പിടി അവൾ വേഗത്തിൽ അഴിച്ചു കളഞ്ഞു.

“എടി..”

“ഒച്ച വെക്കേണ്ട..”

അവളുടെ ഭാവബേധമില്ലാത്ത സ്വരം അവനെ അൽപം ആശയകുഴപ്പിത്തലാക്കി.

“സോറി.. ഇന്നലെ ഞാൻ..”

“സാരമില്ല…”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് നടന്നകലാൻ ശ്രമിക്കുകയാണ്. അവൻ വീണ്ടും അവളെ തടഞ്ഞു.

“എന്താ…?”

അവൾ അനിഷ്ടത്തോടെ ചോദിച്ചു.

“സാരമില്ലെന്നോ..?”

“പിന്നേ… ഞാനെന്താ വേണ്ടേ..?? കുടിക്കരുതെന്ന് കാല് പിടിച്ച് പുറകെ വരണോ.. അതോ നിങ്ങൾക്ക് ഞാനും മക്കളും ഉണ്ടെന്ന് ഓർമിപ്പിച്ചു പുറകെ വരണോ.?”

അവളുടെയാ ഭാവവും ചോദ്യവും തെല്ലൊന്നുമല്ല അവനെ കുഴപ്പിച്ചത്.

“എടി ഞാൻ..”

അവന് വാക്കുകൾ കിട്ടിയില്ല. അവളുടെ കണ്ണുകളിലാണെങ്കിൽ ഇതു വരെ കാണാത്ത തരത്തിൽ ഒരു തീഷ്ണത.

“മ്മ് ശെരി.. എന്നോട് ക്ഷമിക്ക് ഇത്തവണത്തേക്ക് കൂടി. ഇനി കുടിക്കില്ല..”

“അയ്യോ.. ഞാനൊരു പാവമാ ഏട്ടാ വിശ്വസിച്ചു പോകും..”

കളിയാക്കിയതാണെന്ന് അവന് മനസിലായി. പക്ഷെ തന്റെ മറുപടിക്ക് ഒട്ടും അർഹിക്കില്ല ഈ നിമിഷം. താലി കെട്ടിയ പെണ്ണിന്റെ മുന്നിൽ ഇനിയും പൊട്ടൻ കളിക്കുന്നതിൽ അർത്ഥമില്ലാത്തത് കൊണ്ട് അവൻ പറഞ്ഞു.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *