ഞാൻ അമ്മുവിനോട് ചോദിച്ചു.
“ഞാൻ എപ്പോളും ഏട്ടന്റെ ഒപ്പം ഉണ്ടാവും. എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നെ വിളിച്ചാൽ മതി”
അമ്മു എന്നോടായി പറഞ്ഞു. അവളുടെ കണ്ണുകൾ അത് പറയുമ്പോൾ നിറയുന്നുണ്ടായിരുന്നു. ഞാൻ സമ്മതാർത്ഥത്തിൽ തലയാട്ടി.
“ഇപ്പോ ഞാൻ താഴേക്ക് ചെല്ലട്ടെ അവരൊക്കെ എന്നെ അന്വേഷിക്കും. ഏട്ടൻ ഇവിടെ കിടന്നോട്ടോ ”
അവൾ എന്നെ അവിടെ കിടത്തി താഴേക്ക് പോയി. നല്ലൊരു പെൺകുട്ടി എല്ലാവരോടും നന്നായി പെരുമാറാൻ അറിയുന്ന ചുറു ചുറുക്കുള്ള പെൺകുട്ടി. എന്റെ കല്യാണ സങ്കല്പത്തിലുള്ള പെൺകുട്ടി. ഇവളെയാണലോ ഞാൻ തെറ്റായ കണ്ണിലൂടെ നോക്കിയത്. ഇവളെ ഓർത്താണല്ലോ ഞാൻ വാണമടിച്ചത്. എന്നിൽ കുറ്റ ബോധം നിറയാൻ തുടങ്ങി.
കിടക്കുമ്പോൾ ഞാൻ വന്നവരിൽ നിന്ന് കേട്ടാ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. അച്ഛന്റെ പേര് മാധവൻ അമ്മ സീത. പാരമ്പര്യമായി ഞങ്ങൾ കൃഷിക്കാരാണ്. ധാരാളം പാടങ്ങളും പറമ്പും കൃഷി ചെയ്ത് ജീവിക്കുന്നു. അതാണീ കുടുംബത്തിന്റെ വരുമ്മാന സ്രോതസ്സ്.
അച്ഛന്റെയും അമ്മയുടെയും പേര് കിട്ടി. അമ്മുവിന്റെ യഥാർത്ഥ പേര് എന്താണാവോ. ഇനി അത് തന്നെ ആയിരിക്കോ യഥാർത്ഥ പേര്. പലതും ആലോചിച്ച് ഞാൻ കിടന്ന് ഉറങ്ങി പോയി.
അമ്മു വന്ന് കുലുക്കി വിളിച്ചപ്പോളാണ് ഞാൻ ഉണർന്നത്.
“വിഷ്ണുവേട്ടാ…. വിഷ്ണുവേട്ട എണീക്ക് നേരം ഒരുപാടായി എണീക്ക് ”
ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി.
“വായോ നമ്മുക്ക് ചായ കുടിക്കാം. വാ പേടിക്കണ്ട അവരൊക്കെ പോയി ”
അവരെല്ലാം പോയി എന്ന് പറഞ്ഞത് എന്നിൽ ആശ്വാസം ഏകി. ഞാൻ താഴെ പോയി ചായ കുടിച്ചു.
ചായക്ക് ശേഷം ഞാൻ വീടും പരിസരവും കാണാൻ നടന്നു. വലിയൊരു സ്ഥലത്ത് ആയിരുന്നു വീട്. വീടിന് ചുറ്റും നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. വീടിന് പിന്നിലായി വലിയൊരു സുന്ദര കുളവും ഉണ്ടായിരുന്നു. അവരൊക്കെ എന്തോ തിരക്കിലായിരുന്നു. ഞാൻ അവിടം മുഴുവൻ ചുറ്റി കണ്ട് തിരിച്ച് വീട്ടിലേക്ക് കയറി. നേരം അപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. വീട്ടിൽ കയറിയതും അമ്മ എന്നെ കണ്ടു.
“എവിടെ ആയിരുന്നു മോനെ നി? നിന്നെ ഞങ്ങൾ ഇവിടെയൊക്കെ അന്വേഷിക്കുകയായിരുന്നു”
അമ്മ എന്നെ കാണാത്ത ആശങ്കയിൽ പറഞ്ഞു.
“ഞാൻ ഇവിടെ പറമ്പോക്കെ ഒന്ന് കാണാൻ വേണ്ടി പോയതായിരുന്നു ”
“എവിടെങ്കിലും പോവുമ്പോൾ പറഞ്ഞിട്ട് പോയിക്കൂടെ. വെറുതേ പേടിപ്പിക്കാതെ ”
അമ്മ തന്റെ വിഷമം പ്രകടിപ്പിച്ചു.
“ഞാൻ പറയാം.ഇനി എവിടേക്ക് പോവുന്നുണ്ടെങ്കിലും പറഞ്ഞിട്ട് പോവാം”
ഞാൻ അമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ച് അകത്തേക്ക് കയറി.ഞാൻ അവിടെന്ന് നടന്ന് മുറിയിലേക്ക് കയറി.
മുറിയിൽ ചെന്ന് ഇരുന്നതും അമ്മു പരിഭവത്തോടെ എന്നോട് പറയുവാൻ
തുടങ്ങി.
“എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നോട് പറയാം എന്ന് പറഞ്ഞിട്ട് എന്നോട് പറയാതെ എന്തിനാ പുറത്തേക്ക് പോയെ? ”
“പുറത്തേക്ക് ഒന്നും ഞാൻ പോയിട്ടില്ല. ഈ പറമ്പിൽ തന്നെ ഞാൻ ഉണ്ടായിരുന്നു ”
“ഇനി അങ്ങനെ പുറത്തേക്കൊന്നും ഒറ്റക്ക് പോവണ്ട. വേണേൽ ഞാനും കൂടെ വരാം ”
എന്റെ ഓർമ്മ നഷ്ടപെട്ടതിനാൽ എനിക്ക് വല്ല ആപത്തും വരുമോ എന്നായിരുന്നു അവരുടെ പേടി.
“അമ്മു ഞാൻ കൊച്ച് കുട്ടിയല്ല. എന്റെ ഓർമ്മയെ നഷ്ടപ്പെട്ടിട്ടുള്ളു. ബോധവും ബുദ്ധിയും നഷ്ടപ്പെട്ടിട്ടില്ല”
ഞാൻ അവളോട് പറഞ്ഞു
“വയ്യാത്ത ആളാ എവിടെങ്കിലും വീണ് വല്ലതും പറ്റിയാലോ എന്ന പേടികൊണ്ട ഞാൻ പറഞ്ഞേ ”
അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി. എനിക്ക് അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പിടിക്കിട്ടിയില്ല. അവൾ കരയുന്നത് കണ്ട് എനിക്ക് എന്തോ സങ്കടമായി. അവൾ എന്നെ ഇത്രെയും അധികം സ്നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് എന്നിൽ ഞെട്ടൽ ഉളവാക്കി. ആ സ്നേഹം ഇനി അവൾക്കും തിരിച്ച് കൊടുക്കണം എന്ന് എന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ.
“അമ്മു കരച്ചിൽ നിർത്ത്. ഇനി ഞാൻ ഒറ്റക്ക് പുറത്തേക്ക് പോവില്ല. ആരുടെയെങ്കിലും ഒപ്പമേ പോവൂ. എന്തുണ്ടേങ്കിലും ഞാൻ നിന്നോട് പറയാതെ ഒന്നും ചെയ്യില്ല. സത്യം ”
