മലമുകളിലെ ആ പുരാതന കൽമണ്ഡപം ഇപ്പോൾ ഒരു ദേവാലയമെന്നോണം പരിശുദ്ധവും എന്നാൽ വന്യവുമായ കാമനകളാൽ ശ്വാസംമുട്ടുകയായിരുന്നു. വായുവിൽ അലിഞ്ഞുചേർന്ന പാലപ്പൂക്കളുടെ ഗന്ധം ഒരു ലഹരിയായി വേദികയുടെ സിരകളിലേക്ക് പടർന്നുകയറി.
ഗന്ധർവ്വൻ ഓരോ ചുവട് വെക്കുമ്പോഴും, അവന്റെ പൗരുഷത്തിന്റെ കാന്തികവലയത്തിലേക്ക് അവൾ അറിയാതെ ആകർഷിക്കപ്പെട്ടു.
ഭയവും ലജ്ജയും ഒരുവശത്ത് തടഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, അവളുടെ ശരീരം ആ കാന്തശക്തിക്ക് മുന്നിൽ കീഴടങ്ങാൻ വെമ്പുകയായിരുന്നു.
വേദിക (വിറയലോടെ): “വേണ്ടാ… എന്നെ ഒന്നും ചെയ്യരുത്… ഞാൻ… ഞാൻ സ്നേഹിക്കുന്നത് പുണ്യാളനെയാണ്. അവന്റെ ജീവിതത്തിലെ തടസ്സങ്ങൾ മാറാനും, അവനോടൊപ്പം സുഖമായി ജീവിക്കാനും വേണ്ടിയാണ് ഞാൻ ഈ മലകയറി വന്നതുപോലും. എന്നെ വിട്ടയയ്ക്കണം…”
അവളുടെ വാക്കുകളിൽ നിസ്സഹായാവസ്ഥ നിഴലിച്ചെങ്കിലും, വിറയ്ക്കുന്ന അവളുടെ അധരങ്ങളും പാതി അടഞ്ഞ മിഴികളും മറ്റൊരു കഥയാണ് പറഞ്ഞുകൊണ്ടിരുന്നത്.
ഗന്ധർവ്വൻ അവളുടെ പരിഭ്രമം കണ്ട് അതിമനോഹരമായി ഒന്ന് മന്ദഹസിച്ചു. ആ ചിരിയിൽ ചന്ദ്രന്റെടെ തെളിച്ചവും കടലിന്റെ ഗാംഭീര്യവുമുണ്ടായിരുന്നു.
ഗന്ധർവ്വൻ: “ഭയപ്പെടേണ്ട ഭവതീ… നാം ആരുടെയും ജീവിതം തകർക്കുന്നവനല്ല. മറിച്ച്, അർഹതപ്പെട്ടവർക്ക് അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്നവനാണ്. ഇത് നിനക്കുള്ള എന്റെ പ്രസാദമാണ്. എന്നാൽ ഒരു കാര്യമുണ്ട്, ഗന്ധർവ്വനാൽ ഭോഗിക്കപ്പെടുന്ന ഏതൊരു യുവതിയും ഭൗതികശരീരം വെടിഞ്ഞാൽ പിന്നെ ഗന്ധർവ്വലോകത്തിലെ നിത്യകന്യകമാരായ ദാസിമാരായിത്തീരും. അത് ശാപമല്ല, മറിച്ച് ദേവതുല്യമായ പദവിയാണ്.”
അവൻ പറയുന്നത് കേട്ട് വേദികയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. മരണാനന്തരമുള്ള കാര്യങ്ങൾ ചിന്തിക്കാൻ പോലും കഴിയാത്തവിധം അവളുടെ ഹൃദയം ഇപ്പോൾ അവനിലേക്ക് അലിഞ്ഞുചേരാൻ തുടിക്കുകയായിരുന്നു.
പാന്റിനുള്ളിലെ ആർദ്രത ഒരു പ്രവാഹമായി മാറിക്കഴിഞ്ഞു. അവളുടെ വിരലുകൾ അറിയാതെ തന്നെ ആ കൽത്തൂണുകളിൽ മുറുകി.
ഗന്ധർവ്വൻ: “പാലപ്പൂവിന്റെ വെണ്മയും സൗന്ദര്യവുമുള്ള സുന്ദരിയാണ് നീ… ശിലയിൽ നിന്നും എന്നെ മോചിപ്പിച്ച നിനക്ക് നാം എങ്ങനെ പ്രസാദം നൽകാതിരിക്കും ദേവീ? കാലങ്ങൾ കാത്തിരുന്ന ഈ നിമിഷം പാഴാക്കരുത്. വരൂ… എന്നിലേക്ക് അലിഞ്ഞുചേരൂ. നിന്റെ ഓരോ കോശത്തിലും ഗന്ധർവ്വസ്പർശത്തിന്റെ അമൃത് ഞാൻ നിറയ്ക്കാം.”
ഗന്ധർവ്വൻ അത് പറഞ്ഞതും വേദികയുടെ ഉള്ളിലെ അവസാനത്തെ പ്രതിരോധവും തകർന്നു വീണു. അവൾ പൂർണ്ണമായും ഗന്ധർവ്വന്റെ രതിപുഷ്പമായി മാറി. അവളുടെ കണ്ണുകൾ വന്യമായ പ്രണയത്തോടെ അവന്റേതുമായി കോർത്തു.
മഴത്തുള്ളികൾ കനത്തു പെയ്യാൻ തുടങ്ങിയതോടെ പ്രകൃതി അവരെ പൊതിഞ്ഞുപിടിച്ചു.
ഗന്ധർവ്വൻ കുനിഞ്ഞ്, പട്ടുപോലെ മൃദുവായ അവളുടെ ഉടലിനെ തന്റെ ബലിഷ്ഠമായ കൈകളിൽ കോരിയെടുത്തു. നനഞ്ഞൊട്ടിയ നീല ഷർട്ടും ബഗ്ഗി പാന്റും അവളുടെ വശ്യതയെ ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ അവരുടെ ദേഹത്ത് തട്ടി ചിതറുമ്പോൾ, ഗന്ധർവ്വൻ അവളെയും കൊണ്ട് ആ പുരാതന കൽമണ്ഡപത്തിന്റെ അകത്തളത്തിലേക്ക് സാവധാനം നടന്നു.
കൽത്തൂണുകളിലെ പ്രതിമകൾ സാക്ഷിയാക്കി, പാലപ്പൂക്കളുടെ സുഗന്ധമേറ്റ ആ കരിങ്കൽ തറയിൽ ഒരു ദേവനും ദേവിയും തമ്മിലുള്ള അലൗകികമായ രതിക്രീഡയ്ക്ക് അരങ്ങൊരുങ്ങുകയായിരുന്നു.
ആ കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തറയിൽ, ഗന്ധർവ്വൻ വേദികയെ വളരെ പതുക്കെ കിടത്തി. മഴയുടെ വന്യമായ താളത്തിനൊപ്പം, ആകാശത്ത് നിന്നും പൊഴിഞ്ഞു വീണ മഞ്ഞുതുള്ളികൾ പോലെ തിളങ്ങുന്ന ഒരു ചെറിയ ആലിപ്പഴത്തിന്റെ ഐസ് കട്ട അയാൾ തന്റെ വിരലുകൾക്കിടയിൽ എടുത്തു. അവന്റെ സ്പർശനം പോലും ഒരു വശീകരണം പോലെയായിരുന്നു.
