…
…
ശ്രുതി: “അതെ കിച്ചു, ശരിയാ.”
….
…
…
കിച്ചു: “അപ്പോ അവനും അറിയാം, നമുക്കും അറിയാം. തൽക്കാലം
അങ്ങനെ പോട്ടെ. അപ്പോ നമ്മൾ അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു.”
…
…
…
ശ്രുതി: “കിച്ചു, ഇത് തുടങ്ങി കഴിഞ്ഞാൽ എങ്ങനെയാണ് എല്ലാ തവണയും അവസാനിക്കുന്നത് എന്ന് കിച്ചുവിന് അറിയാലോ?”
…
…
…
കിച്ചു: എനിക്കറിയാം.പെണ്ണെ..ഞാൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞില്ലേ?”
…
…
ശ്രുതി: “എനിക്ക് നല്ല പേടിയുണ്ട് കേട്ടോ.”
…
…
കിച്ചു: “പേടി ഇപ്പോ എനിക്കുമുണ്ട്.”
…
…
ശ്രുതി: “നീ എന്തിനാ പേടിക്കുന്നെ?”
…
…
കിച്ചു: “പേടിക്കാൻ… ഇത് എന്റെ ഭാര്യയല്ലേ?”
…
…
ശ്രുതി: “ഓ ഭാര്യയാണോ? ഞാൻ അറിഞ്ഞില്ലാലോ…
…
…
കിച്ചു: “പോടീ..വാ , എന്നാ നമുക്ക് കിടക്കാം.”
…
…
ശ്രുതി: “കിടക്കാം.”
….
…
അന്ന് രാത്രി സാധാരണയിലും ആവേശമായിരുന്നു ശ്രുതിക്കും എനിക്കും.
…
…
…
ഞങ്ങളുടെ രണ്ടാമത്തെ ഫന്റാസി ജേർണിയിലേക്ക് കടക്കുകയായിരുന്നു ഞങ്ങളുടെ എന്നതിനേക്കാളും എന്റെ എന്ന് പറയുന്നതാകും ശെരി .
…
…
…
…
പിറ്റേന്ന് വളരെ ഊർജ്ജസ്വലതയോടെയാണ് ഞാനും ശ്രുതിയും എഴുന്നേറ്റതും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തതും.
…
…
…
പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോകുന്ന പോലെ തോന്നി.
ഹരി മിക്കപ്പോഴും ശ്രുതിയെ കാണാൻ വൈകിട്ട് ഓഫീസിന്റെ അടുത്ത് വരും, അവർ ഔർമിച്ചിരുന്ന സംസാരിക്കും.
…
…
…
ഹരി പലപ്പോഴും ശ്രുതിയെ ഡ്രോപ്പ് ചെയ്യും, വീട്ടിൽ വന്നാലും മെസ്സേജ് അയക്കും, ഇടയ്ക്ക് വിളിക്കും. ഞാൻ ലേറ്റായിട്ട് വരുമ്പോൾ മിക്കപ്പോഴും ശ്രുതി ഫോണിലായിരിക്കും.
എങ്കിലും എന്റെ കാര്യങ്ങൾ നോക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും
ശ്രുതി ഒരിടത്തും മുടക്കം വരുത്തിയിട്ടില്ല….
…
…
…
എങ്കിലും ഈ കളിയും തമാശയും ചിരിയും വർത്തമാനവും ചായകുടിയും അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും പോകാത്തതിൽ എനിക്ക് ചെറിയൊരു നിരാശയുണ്ടായിരുന്നു. എങ്കിലും ഓരോ ദിവസവും ഹരി വരുന്നതും, കാണുന്നതും, ചായ കുടിക്കുന്നതും, കൈകോർത്ത് പിടിച്ച് സംസാരിക്കുന്നതും എല്ലാം ശ്രുതി വള്ളിപുള്ളി വിടാതെ എന്നോട് പറയുന്നുണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോവുകയാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ ഓഫീസിലിരിക്കുന്ന നേരം ശ്രുതിയുടെ ഒരു മെസ്സേജ്.
…
…
ശ്രുതി: “കിച്ചു..കിച്ചൂ… കിച്ചൂ… ടാ പട്ടി…”
…
…
…
തുരുതുരാ മെസ്സേജ് വരുന്നത് കണ്ട് ഞാൻ ഫോണെടുത്തു.
…
…
…
കിച്ചു: “പറ മോളെ.”
ശ്രുതി: “ഹരി ഒന്ന് പുറത്ത് പോവാ എന്ന് വിളിക്കുന്നു. എന്താ വേണ്ടേ?”
…
…
…
കിച്ചു: “ഇപ്പോൾ നിനക്ക് ഓഫീസില്ലേ?”
…
…
…
ശ്രുതി: “ആ, ഇന്ന് വർക്ക് കുറവാ.”
…
…
കിച്ചു: “ആണോ അപ്പോൾ എന്താ പ്ലാൻ? പോവുന്നുണ്ടോ?”
…
…
ശ്രുതി: “നീ പറ കിച്ചു.”
…
….
കിച്ചു: “പോയി നോക്ക്. ആദ്യമായിട്ട് വിളിച്ചതല്ലേ.”
…
…
ശ്രുതി: “ഉറപ്പാണ് പോണോ?”
…
…
കിച്ചു: “പോയി നോക്ക് പെണ്ണേ.”എന്താ വിളിച്ചതെന്ന് അറിയാലോ?”
…
…
…
ശ്രുതി: “ശരി, എന്നാ വന്നിട്ട് മെസ്സേജ് അയക്കാം.”
…
…
കിച്ചു: “എവിടെയാ പോകുന്നതെന്നെല്ലാം പറഞ്ഞോ?”
…
…
ശ്രുതി: “ഇല്ല, അവൻ ഒന്ന് പുറത്ത് പോയാലോ, ഒത്തിരി ലേറ്റ് ആവാതെ വരാം എന്ന് പറഞ്ഞു.”
….
….
കിച്ചു: “അറിയാവുന്നവർ ആരും കാണാതെ നോക്കണം കേട്ടോ, ബാംഗ്ലൂർ പോലെ അല്ല കൊച്ചി. ആളുകൾ ചിലപ്പോൾ വിചാരിക്കും ‘ഇവൾ എന്താ ഇവിടെ?’ എന്നുള്ള രീതിയിൽ.”
…
…
ശ്രുതി: “ആ, ഞാൻ ശ്രദ്ധിച്ചോളാം കിച്ചു.”
…
…
അങ്ങനെ ശ്രുതിയുടെ മെസ്സേജ് എത്തി. ഞാൻ കുറച്ചു നേരം ഫോണിലേക്ക് നോക്കിയിരുന്നു. മെസ്സേജ് അയക്കുമ്പോൾ സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മൂന്ന് കഴിഞ്ഞിരുന്നു.
എങ്കിലും ഇടയ്ക്ക് ഞാൻ മെസ്സേജ് അയച്ച് ശല്യം ചെയ്യാനൊന്നും പോയില്ല.
കുറെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി ഞാൻ വീട്ടിൽ വന്നപ്പോൾ എന്തായാലും ശ്രുതി എത്തിയിട്ടുണ്ടായിരുന്നില്ല. എവിടെ പോയതാവും എന്ന് ഓർത്ത് ഞാൻ പേടിച്ചു. വേഗം ഫോണെടുത്ത് ശ്രുതിക്ക് മെസ്സേജ് അയച്ചു:
…..
….
….
കിച്ചു: “എവിടെ?”
…
…
…
റിപ്ലൈ ഇല്ല. ഡബിൾ ടിക്ക് വീഴുന്നുണ്ട്. ഞാൻ വേഗം ഫോണെടുത്ത് വിളിച്ചു. വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല. ഞാൻ വാതിൽ തുറന്ന് അകത്ത് കയറി ശ്രുതിയെ വെയിറ്റ് ചെയ്തിരുന്നു.
