സാംസൻ – 9അടിപൊളി  

ഞാൻ ഒന്നും മിണ്ടാതെ ഇട്ടിരുന്ന ഡ്രെസ്സ് മാറി ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു.

ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട്‌ ജൂലി മുഖം വീർപ്പിച്ചു കൊണ്ട്‌ സാരിയിൽ നിന്നും നൈറ്റിയിലേക്ക് മാറി. ശേഷം എന്റെ മുഖത്ത് അവളുടെ തീക്ഷ്ണമായ കണ്ണുകള്‍ പതിഞ്ഞു.

“അവരോട് എത്ര ദിവസം പിണങ്ങി ഇരിക്കാനാണ് ഭാവം…?” ജൂലി കടുപ്പിച്ച് ചോദിച്ചു.

“എന്നെ അന്യനായി കാണുന്നവരോട് ഞാൻ എന്തു സംസാരിക്കണം…?”

“ഓഹോ..!” ജൂലി പെട്ടന്ന് ദേഷ്യത്തില്‍ ചീറി. “നിങ്ങളെ അന്യനായി കാണാന്‍ കാരണക്കാരന്‍ നിങ്ങൾ തന്നെയാണെന്ന് അറിയില്ലേ..?!”

ജൂലി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു നിന്നു.

“ഞാനോ…?!!”

“നിങ്ങൾ തന്നെ.” അവള്‍ കടുപ്പിച്ച് പറഞ്ഞു.

കാര്യം മനസിലാവാതെ ഞാൻ ജൂലിയെ ചോദ്യ ഭാവത്തില്‍ നോക്കി.

“സ്വന്തം സഹോദരന്‍റെ സ്ഥാനവും അച്ഛന്റെ സ്ഥാനവും തന്ന്‌ നിങ്ങളെ അമിതമായി സ്നേഹിച്ച സാന്ദ്രയെ അനുജത്തിയേ പോലെയാണോ ചേട്ടൻ കണ്ടത്..? അതോ മകളെ പോലെയാണോ കണ്ടത്..?”

ജൂലിയുടെ മുഖത്തടിച്ചുള്ള ചോദ്യം കേട്ട് ഞാൻ തറച്ചത് പോലെ നിന്നു. സാന്ദ്രയെ ഞാൻ തെറ്റായി കാണുന്ന കാര്യം ജൂലി എങ്ങനെ അറിഞ്ഞു..? പേടിയോടെ ഞാൻ സ്വയം ചോദിച്ചു.

“എന്തേ നാവിറങ്ങി പോയോ..?” ജൂലി പരിഹസിച്ചു. “അവളുടെ സ്നേഹത്തെ നിങ്ങൾ എങ്ങനെയാണ് മുതലെടുത്തത്…? അവളെ നുള്ളുന്ന വ്യാജേനെ ചന്തിക്ക് തടവുന്നതും, അബദ്ധത്തിൽ എന്നപോലെ അവളുടെ മുലയ്ക്ക് ചേട്ടന്റെ ശരീര ഭാഗങ്ങൾ കൊള്ളിക്കുന്നതും, അവളുടെ മടിയില്‍ കിടക്കുമ്പോള്‍ പലപ്പോഴും അവളുടെ തുടയിൽ പിടിക്കുന്നതും, കഴിക്കുന്ന സമയത്ത്‌ കാലാൽ അവളുടെ മര്‍മ്മ സ്ഥലങ്ങളില്‍ കാല്‍ ഉപയോഗിച്ച് തോണ്ടി ശല്യം ചെയ്യുന്നതൊക്കെ മമ്മിയും ഞാനും അറിയുന്നില്ല എന്നാണോ കരുതിയത്…?!” ജൂലി അത്യധികം ക്രോധത്തിൽ ഗര്‍ജ്ജിച്ചു.

അവൾ പറഞ്ഞ സത്യാവസ്ഥ കേട്ട് ഇടിവെട്ടേറ്റ പോലെ ഞാൻ നിന്നു. ഈശ്വരാ…!!! ഇതൊക്കെ ഇവരുടെ ശ്രദ്ധയില്‍ പെട്ടുവോ..?? എന്നിട്ട് ഇത്രയും നാളുകള്‍ എന്തുകൊണ്ട്‌ അവർ ഒന്നും അറിയാത്ത പോലെ ഭാവിച്ചു…?!

“സ്വന്തം മകളുടെ ശരീരത്തെ നിങ്ങളുടെ കണ്ണും മനസ്സും ബലാല്‍സംഗം ചെയ്യുമ്പോൾ ഏതു അമ്മയ്ക്കാണ് സഹിക്കുക…? സ്വന്തം മകളുടെ ശരീരത്തെ കാമക്കണ്ണുകൾ പച്ചക്ക് കൊത്തി പറിച്ചു തിന്നുമ്പോൾ ഏതു അമ്മയ്ക്കാണ് ഭയം തോന്നാതിരിക്കുക…?” അവസാനം നിയന്ത്രണം വിട്ട് ജൂലി അലറി. “എന്നിട്ടും എന്റെ മമ്മി നിങ്ങളോട് സ്നേഹം മാത്രമല്ലേ കാണിച്ചത്….? നിങ്ങൾ അര്‍ഹിക്കുന്നതിൽ കൂടുതൽ ബഹുമാനം തന്നെയല്ലേ മമ്മി നിങ്ങള്‍ക്ക് ഇന്നുവരെ തന്നത്…?” ജൂലിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി.

എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. അപമാനം എന്നെ കാർന്നു തിന്നു. ഭാര്യയെ വഞ്ചിച്ചവൻ, സ്ത്രീലമ്പടൻ, വീട്ടില്‍ കയറ്റാൻ പോലും കൊള്ളാത്തവന്‍ എന്ന മുദ്രകള്‍ എന്റെ മുഖത്ത് പതിയുന്നത് ഞാൻ അറിഞ്ഞു.

“അവളെ മോഹിച്ച് നടക്കുന്ന നിങ്ങളോട് സാന്ദ്ര പോകുന്ന കാര്യം പറയാൻ മമ്മിക്ക് ധൈര്യം തോന്നാത്തതിൽ എന്താണ് അല്‍ഭുതം..? സാന്ദ്ര പോകുമെന്ന് അറിഞ്ഞാല്‍ നിങ്ങൾ എതിര് നില്‍ക്കും എന്ന് മമ്മി ഭയന്നതിൽ എന്താണ് തെറ്റ്…? അവൾ പോകുന്നതില്‍ നിങ്ങൾ തടസ്സം സൃഷ്ടിക്കും എന്ന് മമ്മി കരുതിയതിൽ തെറ്റുണ്ടോ…?” ജൂലി ഓരോന്നും വിരലില്‍ എണ്ണിയെണ്ണി എന്നോട് ചോദിച്ചു.

അതൊക്കെ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ നാവ് അകത്തേക്ക് വലിഞ്ഞു. മനസ്സില്‍ ഭാരവും ആരോടൊക്കെയോ ദേഷ്യവും തോന്നി.

“കാര്യങ്ങൾ ഇങ്ങനെയുള്ള സ്ഥിതിക്ക് സാന്ദ്രയുടെ എല്ലാ കാര്യങ്ങളും ശെരിയായ ശേഷം മാത്രം നിങ്ങളെ അറിയിച്ചാല്‍ മതിയെന്ന് മമ്മി തീരുമാനിച്ചതിൽ എനിക്കും തെറ്റൊയി തോന്നിയില്ല. അതുകൊണ്ട്‌ നിങ്ങൾ ഇങ്ങനെ വാശിപിടിച്ചു പിണങ്ങി ഇരിക്കേണ്ട കാര്യവും ഇല്ല.”

അലറുന്ന പോലെ പറഞ്ഞു കൊണ്ട്‌ ജൂലി എന്നെ തുറിച്ച് നോക്കി. അതോടെ എന്റെ ക്ഷമയും നശിച്ചു. കോപം എന്റെ നല്ല ബുദ്ധിയെ നശിപ്പിച്ചു. ക്രോധം എന്റെ തലച്ചോറില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നീറി നിറഞ്ഞ് കാഴ്ച മങ്ങി.

“ഞാൻ ഇങ്ങനെ പെണ്ണ് പിടിച്ചു നടക്കാൻ നീ തന്നെയാണടി കാരണം. ഭർത്താവിന്റെ നഗ്ന ശരീരത്തെ പോലും വെറുപ്പോടെ കണ്ടിരുന്നു ഭാര്യയെ കിട്ടിയ ഞാൻ പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു…? നല്ല പ്രായത്തില്‍ സ്വന്തം ഭാര്യ സെക്സിനെ വെറുത്ത് അവജ്ഞ കാണിച്ചപ്പോൾ ഞാൻ നിന്നെ ഉപേക്ഷിച്ചാണോടി പോയത്..? അതോ നിന്നോട് വെറുപ്പ് ഞാൻ കാണിച്ചോ..? അപ്പോഴും ഇപ്പോഴും എന്റെ ജീവന് തുല്യമായി തന്നെയല്ലേ നിന്നെ സ്നേഹിച്ചത്.” ഞാൻ ഭ്രാന്തനെ പോലെ അലറി.

എന്റെ കുറ്റപ്പെടുത്തൽ കേട്ട് ജൂലി വിറങ്ങലിച്ച് നിന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുതിച്ചു ചാടി.

“നിന്നെ കെട്ടും മുമ്പ്‌ ഒരുത്തിയെ പോലും തിരക്കി ഞാൻ പോയില്ല. ആരെയും തെറ്റായ രീതിക്ക് നോക്കിയിട്ടില്ല. പക്ഷേ ഭാര്യ ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വന്നപ്പോ ഞാൻ വഴിതെറ്റി പോയി. വഴിതെറ്റി പോയത് എന്റെ കുറ്റം തന്നെയാ. പക്ഷേ സന്യാസിയായി ജീവിക്കാനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു.. അതുകൊണ്ട്‌ ഞാൻ വഴിതെറ്റി ജീവിക്കാൻ തുടങ്ങി.” അത്രയും ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ നിന്നു കിതച്ചു.

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ജൂലി കരയുകയായിരുന്നു. അവള്‍ ഏങ്ങി കരഞ്ഞു കൊണ്ട്‌ ഓടി ചെന്ന് മുറിയുടെ വാതില്‍ തുറന്നു. പക്ഷേ അവള്‍ തറച്ചത് പോലെ അവിടെതന്നെ നിന്നു.

കാരണം വാതിലിനടുത്ത് നിന്നുകൊണ്ട് സാന്ദ്ര കരയുകയായിരുന്നു. വിളറിയ മുഖത്തോടെ അമ്മായി ഞങ്ങളുടെ മുറിയുടെ വാതിലിൽ നോക്കി സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. അവരെ കണ്ട് ജൂലി ഒന്ന് പതറി. എന്നിട്ട് തല തിരിച്ച് എന്നെ നോക്കിയ ശേഷം മുഖം പൊത്തി അവൾ ആർത്തു കരഞ്ഞു.

മഞ്ഞില്‍ തീര്‍ത്ത പ്രതിമ പോലെ ഞാൻ നിന്ന് ഉരുകുകയായിരുന്നു. ഈ നിമിഷം എന്റെ ഹൃദയമോ തലച്ചോറോ പൊട്ടിച്ചിതറി ഞാൻ ചത്തെങ്കിൽ മതിയായിരുന്നു എന്ന് ആശിച്ചു പോയി.

സാന്ദ്രയുടെ മുഖത്തും അമ്മായിയുടെ മുഖത്തും നോക്കാൻ കഴിയാതെ ഞാൻ തല കുനിച്ചു.

ഞാൻ ഓരോന്ന് ചെയ്തു കൂട്ടിയപ്പോൾ തെറ്റായിട്ടൊന്നും തോന്നിയില്ല.. പക്ഷേ ജൂലി കുറ്റപ്പെടുത്തി പറഞ്ഞത് കേട്ടപ്പോ എന്റെ തൊലിയുരിഞ്ഞു പോയി.

ജൂലി പറഞ്ഞത് ശെരിയാണ്. ഞാൻ തന്നെയാണ് സാന്ദ്രയെ ശല്യം ചെയ്തത്… ഞാൻ തന്നെയാണ് അവളെ തെറ്റിലേക്ക് വലിച്ചിഴച്ചത്. തെറ്റുകൾ എല്ലാം തുടങ്ങി വച്ചത്‌ ഞാൻ തന്നെയാണ്… അതിനുശേഷമാണ് സാന്ദ്രയും എന്റെ പിടിയില്‍ വീണു പോയത്.

എന്തൊക്കെയായാലും സാന്ദ്രയോട് ഞാൻ ചെയ്ത വലിയ കുറ്റങ്ങള്‍ ഒന്നും ജൂലിയും അമ്മായിയും അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ഭാഗ്യത്തിന്‌ അവർ പാവം സാന്ദ്രയെ പഴി ചാരിയില്ല എന്നതും എന്റെ മനസ്സിന്റെ കോണില്‍ ആശ്വാസമേകി.