സാംസൻ – 9അടിപൊളി  

വീട്ടില്‍ കയറിയതും , സ്കൂളിൽ പോകാൻ റെഡിയായി ഇരിക്കുന്ന അമ്മായിയെ കണ്ടു ഞാൻ സമയം നോക്കി. സാന്ദ്ര അവളുടെ അമ്മയോട് എന്തൊക്കെയോ ടൂറിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.

സമയം 4:40 ആണെന്ന് മൊബൈലില്‍ കണ്ടു. അഞ്ച് മണിക്ക് പോണം എന്നാണ് അമ്മായി പറഞ്ഞിരുന്നത്.

“മോന്‍ വേഗം ഫ്രഷായി വന്ന് ചായ കുടിക്ക്. എന്നിട്ട് എന്നെ കൊണ്ട്‌ വിട്ടാല്‍ മതി.” അമ്മായി എന്നോട് പറഞ്ഞു.

“ചെറിയ തീയില്‍ ചായ തിളച്ചു കൊണ്ടിരിക്കുവ.. ചേട്ടന്‍ മുഖം കഴുകി വരൂ. ഞാൻ ചായ കൊണ്ടുവരാം.” പറഞ്ഞിട്ട് ജൂലി നേരെ അടുക്കളയില്‍ പോയി.

ഞാൻ ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ ജൂലി ചായയുമായി വന്നു. അതിനെ ഞാൻ വെപ്രാളപ്പെട്ട് കുടിക്കാന്‍ തുടങ്ങി.

“ഇരുന്ന് പതിയെ കുടിക്ക് ചേട്ടാ, ഇനിയും സമയമുണ്ട്.” ജൂലി ചിരിച്ചു. “പിന്നേ ചേട്ടൻ സുമയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ട് പോകേണ്ട, കേട്ടോ.”

“എന്തുപറ്റി…?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇന്നലെ ഉച്ചക്ക് സുമയുടെ അമ്മയ്ക്ക് പിന്നെയും സുഖമില്ലാതായത് കൊണ്ട്‌ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. സുമയും ആശുപത്രിയിൽ അവരുടെ കൂടെയ. അതുകൊണ്ട്‌ അവള്‍ക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല.”

“ഓഹോ. ഇതിപ്പോ ഇടക്കിടക്ക് അവര്‍ക്ക് സുഖമില്ലാതെ ആവുന്നുണ്ടല്ലോ…? നാളെയോ മറ്റന്നാളോ നമുക്ക് ചെന്ന് കണ്ടാലോ…?” ഞാൻ ചോദിച്ചു.

“ഞാനും അതുതന്നെയ ചിന്തിച്ചത്. നാളെ സാന്ദ്രയെ രാവിലെ വിട്ടിട്ട് ചേട്ടൻ തിരികെ വരൂ. നമുക്ക് പോയി കാണാം.”

“എന്നാൽ അങ്ങനെ ആവട്ടെ.” പറഞ്ഞിട്ട് ഞാൻ വേഗം ചായ കുടിച്ചു.

കുടിച്ചു കഴിഞ്ഞതും ഞാനും ജൂലിയും ഹാളില്‍ വന്നു. ശേഷം കാറിൽ അമ്മായിയും ഞാനും സ്കൂളിലേക്ക് യാത്രയായി.

“കാര്യങ്ങൾ മറച്ചു വച്ചതിന് മോന് എന്നോട് ദേഷ്യം ഉണ്ടോ..?” വീട്ടില്‍ നിന്നും അല്‍പ്പ ദൂരം പിന്നിട്ടതും അമ്മായി അസ്വസ്ഥതയോടെ ചോദിച്ചു.

പക്ഷേ എന്തു മറുപടി കൊടുക്കണം എന്നറിയാത്ത കൊണ്ട്‌ മിണ്ടാതെ ഞാൻ വണ്ടി ഓടിച്ചു.

അമ്മായിയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെ പതിഞ്ഞിരുന്നു എന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു. കുറെ നേരം അമ്മായി എന്നെത്തന്നെ നോക്കിയിരുന്നു. അവസാനം അമ്മായി ഒന്ന് ചുമച്ച് തൊണ്ട ശെരിയാക്കി. എന്നിട്ട് സംസാരിച്ചു,,

“അഞ്ച് മാസത്തിനു മുമ്പാണ് മോന്റെ സ്വഭാവത്തിന് മാറ്റങ്ങൾ ഞാൻ അറിഞ്ഞത്. സാന്ദ്രയെ വേണ്ടാത്ത സ്ഥലത്ത്‌ അറിയാത്ത പോലെ തട്ടുന്നതും മുട്ടുന്നതും ഞാൻ ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷേ നി അങ്ങനെയൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാം എന്റെ തോന്നലുകള്‍ ആണെന്ന് സംശയിച്ചു. അതുകൊണ്ട്‌ ദിവസങ്ങളോളം ശ്രദ്ധാപൂര്‍വം നിന്റെ പ്രവര്‍ത്തികൾ എല്ലാം ഞാൻ വീക്ഷിച്ചു. അപ്പോഴാണ് ഒന്നും എന്റെ തോന്നലുകള്‍ അല്ലെന്ന് ഉറപ്പിച്ചത്.”

അമ്മായി ഒന്ന് നിര്‍ത്തിയ ശേഷം വണ്ടിയില്‍ ഉണ്ടായിരുന്ന വെള്ളം കുപ്പി എടുത്ത് അല്‍പ്പം കുടിച്ച ശേഷം തുടർന്നു,,

“പക്ഷേ അപ്പോഴും എന്റെ മരുമകനായ നിന്നോട് എനിക്ക് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും കാരണം നിന്നോട് അതിനെ കുറിച്ച് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല, എന്റെ മനസ്സ് അനുവദിച്ചില്ല. പക്ഷേ ഉള്ളില്‍ കൊണ്ടു നടക്കാൻ കഴിയാതെ വന്നപ്പോ ഞാൻ ജൂലിയോട് കാര്യം അവതരിപ്പിച്ചു. അവള്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷേ അവളുടെ നിരീക്ഷണത്തിലൂടെ അവള്‍ക്കും അവിശ്വസിക്കേണ്ടി വന്നു.” അത്രയും പറഞ്ഞിട്ട് അമ്മായി ഒന്നു നിര്‍ത്തി.

ഞാൻ ടെൻഷനോടെ റോഡില്‍ നോക്കി വണ്ടി ഓടിച്ചു. വിഷമവും പേടിയും അപമാനവും കൊണ്ട്‌ എന്റെ മനസ്സ് ഉരുകി.

“അതിനുശേഷമാണ് മോനും ജൂലിയും നിങ്ങളുടെ ബെഡ്റൂമിൽ സംസാരിച്ചത് ഞാനും സാന്ദ്രയും കേട്ടത്. ശേഷം എന്റെ നിര്‍ബന്ധം കാരണം ജൂലി എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു : രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിങ്ങൾ തമ്മില്‍ ശാരീരിക ബന്ധം നടന്നിട്ടില്ല എന്നതും, അതിന്റെ കാരണങ്ങളും എല്ലാം ജൂലിക്ക് എന്നോട് പറയേണ്ടി വന്നു. അപ്പോഴാണ് മോന്റെ സ്വഭാവത്തില്‍ മാറ്റങ്ങൾ ഉണ്ടായതിന്റെ കാരണം ഞാൻ മനസ്സിലാക്കിയത്. സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോള്‍ മോന്‍ സാന്ദ്രയോട് അങ്ങനെയൊക്കെ തെറ്റ് കാണിക്കുമ്പോള്‍ എന്തുചെയ്യണം എന്നറിയാതെ ഞാൻ തീ തിന്നു ജീവിച്ചു. പക്ഷേ ഭാര്യ ഉണ്ടായിട്ടും പ്രയോജനം ഇല്ലാതെ നിനക്ക് ജീവിക്കേണ്ടി വരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. പിന്നീട് അതുകൊണ്ടാണ് നി സാന്ദ്രയെ തട്ടുന്നതും മുട്ടുന്നത് കണ്ടാലും അതൊന്നും അറിയാത്ത പോലെ ഞാൻ അന്ധയായി ജീവിച്ചത്. പക്ഷേ സാന്ദ്രയും മോനോട് കാണിക്കുന്ന ആത്മാര്‍ത്ഥമായ പ്രണയം കണ്ടു എനിക്ക് ഭയം തോന്നി തുടങ്ങി. അവളുടെ ജീവിതവും നിങ്ങൾ ദമ്പതികളുടെ ജീവിതവും തകരും എന്ന് ഞാൻ ഭയന്നു. അപ്പോഴാണ് ഓസ്ട്രേലിയന്‍ ചാൻസ് അവള്‍ക്ക് കിട്ടിയത്. എല്ലാവരുടെ നല്ലതിന് വേണ്ടി സാന്ദ്ര പോകുന്നതാണ് നല്ലതെന്ന് തോന്നി. അവള്‍ പോയാൽ അവള്‍ക്കും മോനും മാറ്റം സംഭവിക്കും എന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ സാന്ദ്ര പോകുന്ന കാര്യം മോന്‍ അറിഞ്ഞാല്‍ അവളെ പോകാൻ സമ്മതിക്കില്ല എന്നും ഞാൻ ഭയന്നു. അതുകൊണ്ടാണ് എല്ലാം രഹസ്യമാക്കി വയ്ക്കാൻ ജൂലിയോട് ഞാൻ ആവശ്യപ്പെട്ടത്.”

കണ്ണീരോടെ പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി തല കുനിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞ് അമ്മായി പിന്നെയും തുടർന്നു,,

“എല്ലാ പ്രശ്‌നങ്ങൾക്കും ഒരു തീരുമാനമായി എന്ന് ഞാൻ ആശ്വസിച്ചിരുന്നു. പക്ഷേ അന്ന് ഡൈനിംഗ് റൂമിൽ വച്ച് അവള്‍ക്ക് വിവാഹം വേണ്ട എന്ന് ദേഷ്യത്തില്‍ പറഞ്ഞതോടെ എന്റെ ഹൃദയം പൊട്ടി. അവൾ എത്രത്തോളം മോനെ സ്നേഹിക്കുന്നു എന്നറിഞ്ഞ് നിസ്സഹായയായി ഞാൻ രാത്രി മുഴുവനും കരഞ്ഞു തീര്‍ത്തു. അവളുടെ ജീവിതം എന്തായി തീരുമെന്ന് ചിന്തിച്ച് എന്റെ ഹൃദയം ഉരുകുകയാണ്.”

അത്രയും പറഞ്ഞിട്ട് അമ്മായി പൊട്ടിക്കരഞ്ഞു. അതുകണ്ട് എനിക്ക് വിഷമം സഹിച്ചില്ല. എന്റെ കണ്ണും നിറഞ്ഞു.

എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറെ നേരം ഞാൻ വിഷമത്തോടെ വണ്ടി ഓടിച്ചു. ഒരു അമ്മയുടെ വിഷമം എത്രയാണെന്ന് അവരുടെ സ്ഥാനത്ത് നിന്ന് ഞാൻ ചിന്തിച്ചു നോക്കി. അതോടെ എന്റെ ഹൃദയവും ഉരുകുന്നത് പോലെ തോന്നി.

ഭാഗ്യത്തിന്‌ രാത്രി സമയങ്ങളില്‍ ഞാനും സാന്ദ്രയും ചെയ്തതൊന്നും അമ്മായി അറിഞ്ഞിട്ടില്ല എന്നത് വലിയ ആശ്വാസമായി തോന്നി. അറിഞ്ഞിരുന്നെങ്കിൽ അമ്മായിക്ക് ചിലപ്പോ അറ്റാക്ക് വന്നേനേ…!!

അവസാനം അമ്മായിയെ ഞാൻ ഒന്ന് പാളി നോക്കി.

“നിങ്ങൾ എല്ലാവരോടും ഞാൻ തെറ്റാണ് ചെയ്തത്, അമ്മായി…!!” വേദനയോടെ ഞാൻ പറഞ്ഞു. “എല്ലാം എന്റെ അറിവില്ലായ്മ കാരണം സംഭവിച്ചു പോയി. അതിന്‌ എന്തു ശിക്ഷ വേണമെങ്കിലും അമ്മായി എനിക്ക് തന്നോളു. ഞാൻ സ്വീകരിക്കാം.” ഇടറിയ സ്വരത്തില്‍ ഞാൻ പറഞ്ഞു.