ഗൗരി എന്ന സ്ത്രീയും ഞാനും

ഒരു നാൾ വൈകുന്നേരം വീട്ടിൽ വന്നപ്പോൾ മുറിയിൽ അഞ്ചാറു ഷർട്ടും പാൻ്റും രണ്ടു ഷൂവും. എന്തു മൈര്! അന്തം വിട്ടു നിന്നപ്പോൾ ഒരു ഫോൺകോൾ.

മൂപ്പിൽസ് എന്നെ ക്ലബ്ബിലേക്കു ക്ഷണിക്കുന്നു. ഒരോട്ടോയിൽ കേറി ഞാനങ്ങെത്തി.

റിസപ്ഷനിലെ പെൺകൊടി മന്ദഹസിച്ചു. കേശവൻ സാറല്ലേ! മുകുന്ദൻ സാറ് ബാറിലൊണ്ട്. ദൈവമേ! അത്ഭുതങ്ങൾക്ക് ഒരറുതിയില്ലേ! മങ്ങിയ വെട്ടത്തിൽ കണ്ടു. ബാർസ്റ്റൂളിൽ കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ഏരിയാ ഹെഡ്ഢിരിക്കുന്നു. ആറാവുന്നേയുള്ളൂ. അവിടവിടെ മറ്റു സഖാക്കളിരുപ്പുണ്ട്.

വാ! മൂപ്പിൽസെണീറ്റു. ഏസി ബാറിൻ്റെ വാതിൽ തുറന്ന് വെളിയിലേക്ക് തട്ടികളിട്ട വരാന്തയിലേക്ക് നടന്നു. ചൂരൽക്കസേരകളിൽ ഞങ്ങളിരുന്നു.

മൂപ്പിൽസിൻ്റെ വിഷം വന്നു. നിനക്കെന്താണ് വേണ്ടത്? ഔപചാരികമായ അന്വേഷണം.

വരുന്ന വഴിക്ക് ഒരു ബീഡി വലിച്ചതിൻ്റെ അയവിൽ ഞാൻ പറഞ്ഞു. ചിൽഡ് ബിയർ!

മീൻ വറുത്തത് ഉള്ളിയും മുളകുമരിഞ്ഞതു കൂട്ടി നുള്ളിത്തിന്ന് ഞങ്ങൾ സുഖമുള്ള നിശ്ശബ്ദതയിൽ അവിടെയിരുന്നു.

നിൻ്റെ അപ്രൻ്റീസ്ഷിപ്പ് ശരിയായിട്ടുണ്ട്. ഏതാണ്ട് രണ്ടു മാസത്തേക്ക്. ഞാൻ രണ്ടാമത്തെ ബീയർ കാൻ പൊട്ടിക്കുമ്പോൾ മൂപ്പിലാൻ മൊഴിഞ്ഞു… ഓഹോ! അതാണ് ഫോർമൽ വസ്ത്രങ്ങളുടെ പിന്നിൽ!

അതു നടക്കില്ലെന്നാ ഞാങ്കരുതിയത്. എൻ്റെ മറുപടി കേട്ട് മൂപ്പിലാൻ ചിരിച്ചു. കേശൂ! (വല്ലപ്പോഴുമാണ് മൂപ്പിൽസ് ഇങ്ങനെ വിളിക്കുന്നത്). ജീവിതത്തിൽ അവസരങ്ങൾ എവിടെനിന്നെല്ലാം വരുമെന്ന് ആർക്കുമറിയില്ല. അപ്പോൾ ഓരോ ചാൻസും അതെത്ര ചെറിയതാണെങ്കിലും നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ സഹായിക്കുമെങ്കിൽ രണ്ടു കൈകളും നീട്ടി സ്വീകരിക്കണം. പിന്നെ പോണോ വേണ്ടയോ എന്നത് നിൻ്റെ മാത്രം തീരുമാനമാണ്.

സത്യം പറഞ്ഞാൽ മൂപ്പിൽസിനെ ഞാൻ അന്നുമുതൽ പുതിയ കണ്ണുകളോടെയാണ് കണ്ടത്. എന്നോട് ഈക്വൽ ടേംസിലാണ് പുള്ളി പെരുമാറുന്നത്. അങ്ങേരോട് ബഹുമാനം തോന്നി.

ഐ വിൽ ഗോ. ഞാൻ ബീയർ കാലിയാക്കി എണീറ്റു.

മൂപ്പിൽസ് മന്ദഹസിച്ചു. ബൈക്കോടിക്കണ്ട. ഓട്ടോയിൽ പോയാ മതി.

ഓട്ടോയിലാണ് വന്നത്. ഞാൻ വെളിയിലേക്കും മൂപ്പിലാൻ ബാറിലേക്കും നീങ്ങി.

അങ്ങനെ അടുത്ത തിങ്കളാഴ്ച്ച കൃത്യം ഒൻപതുമണിക്ക് ഞാൻ ബാങ്കിൻ്റെ വെളിയിൽ ബൈക്കു പാർക്കുചെയ്ത് അകത്തേക്കു കടന്നു.

സാമാന്യം വലിയ ബ്രാഞ്ചാണെന്നു തോന്നി. ആദ്യം കണ്ട പെൺകൊടിയോട് ശ്രീമതി ഗൗരി അലക്സാണ്ടർ എന്ന ജീവി എവിടെയാണ് സാധാരണ കാണപ്പെടുന്നത് എന്നു തിരക്കി.

ഗൗരി മാഡം! ഇന്ത്യൻ പ്രധാനമന്ത്രിയെപ്പറ്റി ഞാൻ ചോദിച്ച ഭാവം അവളുടെ മുഖത്ത്! കസേരയിൽ നിന്നും അവളുടെ കുണ്ടി പാതി പൊങ്ങി. എവളു വല്ല യോഗേം പഠിച്ചിട്ടുണ്ടോ?

ദാ അവിടെയാണ് ലോൺ സെക്ഷൻ. മാഡമാണ് ഇൻ ചാർജ്. അവളിപ്പോൾ വിതുമ്പുമെന്നു തോന്നി. തോളിൽ തട്ടിയാലോ? അല്ലേൽ വേണ്ട. ശരി എന്നു പറഞ്ഞ് ഞാൻ നടന്നു.

ഒരു ചെറിയ വാതിലു തുറന്ന് ലോൺ കൊടുക്കുന്ന ഇടത്തിലേക്ക് ഇടതുകാൽ വെച്ചു പ്രവേശിച്ചു. അബദ്ധം മനസ്സിലായപ്പോൾ വൈകി. തിരിച്ചിറങ്ങി ഒന്നൂടെ കേറിയാലോ എന്ന് ആലോചിച്ചതാണ്. പിന്നെ “മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല” എന്ന മുദ്രാവാക്യം നിശ്ശബ്ദമായി മുഴക്കിക്കൊണ്ട് അതു വേണ്ടെന്നു വെച്ചു. (പിന്നീട് ഇടതുകാൽ വച്ചു കേറിയതിന് ഞാനനുഭവിക്കുകേം ചെയ്തു!)

ഉള്ളിൽ ഒരു എൽ ഷേപ്പുള്ള ഡെസ്ക്. രണ്ടു കമ്പ്യൂട്ടറുകൾ. രണ്ടു മനുഷ്യർ. ഒരാണും ഒരു പെണ്ണും. കോണിൽ ഒരു കാബിൻ. വാതിലടഞ്ഞു കിടക്കുന്നു.

ആ പെണ്ണെണീറ്റു. ഒരിരുപത്തഞ്ചായിക്കാണും. വെളുത്തു കൊലുന്നനെയുള്ള പെണ്ണ്. മിസ്റ്റർ കേശവൻ? ചോദ്യം കണ്ണുകളിലുമുണ്ട്. ഒപ്പമിത്തിരി ഭയവും.

അതെ. ഞാൻ ചുരുക്കത്തിൽ മറുപടി നൽകി.

വന്നാൽ ഇരിക്കാൻ മാഡം പറഞ്ഞിട്ടുണ്ട്. അവൾ എതിരേയുള്ള കസേരയിലേക്ക് വിരൽ ചൂണ്ടി. ചിലമ്പിച്ച സ്വരം. എൽ ഷേപ്പിൻ്റെ അങ്ങേത്തലയ്ക്കൽ ഒരു പ്രായം ചെന്ന മനുഷ്യൻ. നര. കഷണ്ടി. പരാജിതൻ്റെ ഭാവം. എന്നെയൊന്നു നോക്കി. പിന്നീട് കണ്ണുകൾ താഴ്ത്തി.

ഞാനിരുന്നു. ചുറ്റിലും നോക്കി. രണ്ടു ഷെൽഫുകൾ. ഉള്ളിൽ ഫോൾഡറുകൾ. പെൺകൊടി മോണിറ്ററിൽ അന്തം വിട്ടു നോക്കുന്നു. ഏതോ കമ്പിപ്പടം കാണുന്ന കോൺസെൻ്റ്റേഷൻ. ഇരുന്നു മുഷിഞ്ഞു തുടങ്ങി. എപ്പഴാണാവോ ഈ മഹിളാമണി കെട്ടിയെടുക്കുന്നത്!

പെട്ടെന്ന് റൂമിൻ്റെ അന്തരീക്ഷം മുറുകി. പ്രത്യേകിച്ച് ഒന്നുമില്ല. എന്നാലും അത് വ്യക്തമായി അനുഭവപ്പെട്ടു. രണ്ടു കാലാൾപ്പടയും ടെൻഷനടിക്കുന്നു! ഹീലുകളുടെ ടിക് ടോക് ശബ്ദം. ഒരു നേർത്ത സുഗന്ധം ചുറ്റിലുമലിയുന്നുവോ? ഞാൻ തിരിഞ്ഞുനോക്കി.

ആദ്യമെന്നെ വരവേറ്റത് തടിച്ചുതുളുമ്പുന്ന മുഴുത്ത മുലക്കുന്നുകളാണ്! പെട്ടെന്ന് ഞാൻ കണ്ണുകൾ മോളിലേക്കുയർത്തി. വളരെ പ്രൊഫഷണലായ വേഷമാണ്. അസ്തമയസൂര്യൻ്റെ നിറമുള്ള ഖദറിൻ്റെ സിൽക്ക് സാരിയും, തവിട്ടു നിറമുള്ള ബ്ലൗസും.എന്നാലും ആ കൊഴുപ്പു മുഴുവനായും മൂടിവെയ്ക്കാൻ കഴിയുന്നില്ല. ആ മുഖത്തണിഞ്ഞിരുന്ന വലിയ ഫ്രെയിമുള്ള കണ്ണട സ്വതേയുള്ള ഗൗരവം കൂട്ടിയിരുന്നു. കണ്ണുകളിൽ അരിശമായിരുന്നു. മുഖം തുടുത്തിരുന്നു.

ഞാനെഴുന്നേറ്റു. അവരെന്നെ മുഴുവനായും അവഗണിച്ച് ആ പെൺകൊടിയുടെ മുന്നിൽ ചെന്നു നിന്നു.

എൽസീ! മൂർച്ചയുള്ള സ്വരം. ഒട്ടുമുയർന്നില്ലെങ്കിലും അതിൻ്റെ മൂർച്ച ആ പാവം പെണ്ണിനെ മുറിവേൽപ്പിച്ചു കാണും. അവൾ പിടയുന്നത് സത്യമായിട്ടും ഞാങ്കണ്ടതാണേ! കയ്യിലിരുന്ന ഒരു കറുത്ത പ്ലാസ്റ്റിക്ക് ഫോൾഡർ അവരുയർത്തിക്കാട്ടി. എന്താണിത്? ഇപ്പോൾ പുതിയ ബ്ലേഡിൻ്റെ വക്കേറ്റ് എൽസിയുടെ ചങ്കിൽ ചോരപൊടിഞ്ഞു കാണണം. നിൻ്റെ അശ്രദ്ധ കാരണം തെറ്റായ ഫിഗറു കാട്ടി ഞാൻ ജീഎമ്മിൻ്റെ മുന്നിൽ നാണം കെട്ടുപോയി.

ഒറ്റയേറ്! ആ ഫയൽ എൽസീടെ മുന്നിൽ ആ ഡെസ്ക്കിൽ ഒരു മിസൈലുപോലെ വന്നു വീണു. അവൾ പിടഞ്ഞു. ഈ ഞാൻ പോലും… നാലെണ്ണത്തിനെ വരെ അടിച്ചുവീഴ്ത്തിയിട്ടുള്ള ഈ ഞാൻ പോലും ഞെട്ടിപ്പോയി!

കം റ്റു മൈ കാബിൻ എൽസീ! അവർ ഉള്ളിലേക്കു നടന്നു. പെട്ടെന്നു നിന്നു.

തിരിഞ്ഞെന്നെ നോക്കി. ആ കണ്ണുകളിൽ ദേഷ്യമോ അനുഭാവമോ ഒന്നും തന്നെയില്ല. ഒരു തരം നരച്ച ഭാവം. കേശവൻ! അര മണിക്കൂർ കഴിഞ്ഞിട്ട് ഉള്ളിലേക്ക് വരൂ.

ആ കണ്ണുകൾ ഇത്തിരി മൃദുവായി. ശങ്കരൻ സർ! കിഴവൻ പിടഞ്ഞുകൊണ്ടെണീറ്റു.

യെസ് മാം.

കേശവനെ കാൻ്റീനിൽ കൊണ്ടുപോയി ഒരു ചായ വാങ്ങിക്കൊടുത്താട്ടെ.

പെണ്ണുങ്ങൾ അകത്തേക്കും ഞങ്ങൾ വെളിയിലേക്കും നീങ്ങി.

ബേസ്മെൻ്റിലെ തരക്കേടില്ലാത്ത കഫെയിൽ ചെന്നിരുന്നപ്പോൾ ശങ്കരേട്ടൻ (എന്തോ അങ്ങനെ വിളിക്കാനാണ് തോന്നിയത്) ഒന്നയഞ്ഞു. കണ്ണുകളിലെ ക്ഷീണവും പരവേശവും കുറഞ്ഞപോലെ. മുഖത്തൊരു ജീവൻ വന്നു.