ഞാൻ നോക്കാമിച്ചായാ! അവർ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ഉടനേ തന്നെ അന്വേഷിക്കാം.
അപ്പോ മുകുന്ദൻ! സങ്ങതി ഗ്രീൻ ലൈറ്റാണേല് ഞാൻ രണ്ടു മൂന്നു ദിവസത്തിനകം വിളിക്കാം. വെയിറററുടെ കയ്യിൽ നിന്നും ഒരു വിസ്കി വാങ്ങി മൊത്തിക്കൊണ്ട് അങ്ങേരു പറഞ്ഞു. ഇതൊരു കുരിശായല്ലോ എന്ന ഭാവത്തിൽ ആ കൊഴുത്ത ഉയരമുള്ള ആകർഷണമുളള സ്ത്രീ എന്നെ ഒന്നൂടെ ഒന്നു നോക്കുക പോലും ചെയ്യാതെ പെണ്ണുങ്ങളുടെ ഗ്രൂപ്പിലേക്കു നടന്നു. എൻ്റെ നോട്ടം മുഴുവനും ആ കൊഴുത്തുതിങ്ങിയ കുണ്ടികളുടെ തുളുമ്പലിലായിരുന്നു. ആ ഇടുപ്പിലെ കൊതിപ്പിക്കുന്ന വെളുത്ത മടക്കുകളിലായിരുന്നു. ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ? മാനത്തൂന്നെങ്ങാനും പൊട്ടിവീണോ!
ഏതായാലും ഇതൊന്നും ഒരുവഴിക്ക് പോകുമെന്ന് എനിക്കു തോന്നിയില്ല. അതുകൊണ്ട് അക്കാര്യം അപ്പഴേ അങ്ങു വിട്ടു. അവധിയല്ലേ! രാവിലത്തെ ഓട്ടവും കഴിഞ്ഞ് നേരെ യൂണി ലൈബ്രറിയിലേക്ക് വിടും. അന്നീ നെറ്റും ക്ണാപ്പുമൊന്നുമില്ലല്ലോ! രണ്ടു മണിക്കൂർ അവിടിരുന്ന് ഫിനാൻസിൽ മുഴുകും. എനിക്കറിയാരുന്നു. എൻ്റെ ജീവിതം ഞാൻ തന്നെ കെട്ടിപ്പടുക്കണം. നോളഡ്ജ് ഈസ് പവർ! പിന്നെ നേരെ അറിയാവുന്ന മുറുക്കാൻ കടകളിലേക്ക്. പൊതിയോ നിറച്ച ബീഡിയോ വാങ്ങി വീട്ടിലേക്ക്. മോളിലെ ബാൽക്കണിയിൽ ചെന്നിരുന്ന് രണ്ടു ജോയിൻ്റുകൾ. ഹൈ ആയിക്കഴിഞ്ഞാൽ മൂപ്പിൽസിൻ്റെ സ്റ്റോക്കിൽ നിന്നും രണ്ടു ക്യാൻ ബിയർ അല്ലേല് ഒരു ജിൻ. പിന്നെ നാണൂള്ളച്ചേട്ടൻ്റെ ചാപ്പാടടിക്കുന്നു. കിടന്നുറങ്ങുന്നു. വൈകുന്നേരം ഇത്തിരി ടീവി കാണുന്നു. അന്നത്തെ കമ്പിപ്പുസ്തകങ്ങൾ വായിച്ച് വാണമടിക്കുന്നു. ഒരു ബീഡി വലിക്കുന്നു. അണ്ടം മുട്ടെ തിന്നുന്നു. കിടന്നുറങ്ങുന്നു…. എത്ര മനോഹരമായ ജീവിതം. ഒരാഴ്ച്ച പോയിക്കിട്ടിയതറിഞ്ഞില്ല!
ഒരു നാൾ വൈകുന്നേരം വീട്ടിൽ വന്നപ്പോൾ മുറിയിൽ അഞ്ചാറു ഷർട്ടും പാൻ്റും രണ്ടു ഷൂവും. എന്തു മൈര്! അന്തം വിട്ടു നിന്നപ്പോൾ ഒരു ഫോൺകോൾ.
മൂപ്പിൽസ് എന്നെ ക്ലബ്ബിലേക്കു ക്ഷണിക്കുന്നു. ഒരോട്ടോയിൽ കേറി ഞാനങ്ങെത്തി.
റിസപ്ഷനിലെ പെൺകൊടി മന്ദഹസിച്ചു. കേശവൻ സാറല്ലേ! മുകുന്ദൻ സാറ് ബാറിലൊണ്ട്. ദൈവമേ! അത്ഭുതങ്ങൾക്ക് ഒരറുതിയില്ലേ! മങ്ങിയ വെട്ടത്തിൽ കണ്ടു. ബാർസ്റ്റൂളിൽ കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ഏരിയാ ഹെഡ്ഢിരിക്കുന്നു. ആറാവുന്നേയുള്ളൂ. അവിടവിടെ മറ്റു സഖാക്കളിരുപ്പുണ്ട്.
വാ! മൂപ്പിൽസെണീറ്റു. ഏസി ബാറിൻ്റെ വാതിൽ തുറന്ന് വെളിയിലേക്ക് തട്ടികളിട്ട വരാന്തയിലേക്ക് നടന്നു. ചൂരൽക്കസേരകളിൽ ഞങ്ങളിരുന്നു.
മൂപ്പിൽസിൻ്റെ വിഷം വന്നു. നിനക്കെന്താണ് വേണ്ടത്? ഔപചാരികമായ അന്വേഷണം.
വരുന്ന വഴിക്ക് ഒരു ബീഡി വലിച്ചതിൻ്റെ അയവിൽ ഞാൻ പറഞ്ഞു. ചിൽഡ് ബിയർ!
മീൻ വറുത്തത് ഉള്ളിയും മുളകുമരിഞ്ഞതു കൂട്ടി നുള്ളിത്തിന്ന് ഞങ്ങൾ സുഖമുള്ള നിശ്ശബ്ദതയിൽ അവിടെയിരുന്നു.
നിൻ്റെ അപ്രൻ്റീസ്ഷിപ്പ് ശരിയായിട്ടുണ്ട്. ഏതാണ്ട് രണ്ടു മാസത്തേക്ക്. ഞാൻ രണ്ടാമത്തെ ബീയർ കാൻ പൊട്ടിക്കുമ്പോൾ മൂപ്പിലാൻ മൊഴിഞ്ഞു… ഓഹോ! അതാണ് ഫോർമൽ വസ്ത്രങ്ങളുടെ പിന്നിൽ!
അതു നടക്കില്ലെന്നാ ഞാങ്കരുതിയത്. എൻ്റെ മറുപടി കേട്ട് മൂപ്പിലാൻ ചിരിച്ചു. കേശൂ! (വല്ലപ്പോഴുമാണ് മൂപ്പിൽസ് ഇങ്ങനെ വിളിക്കുന്നത്). ജീവിതത്തിൽ അവസരങ്ങൾ എവിടെനിന്നെല്ലാം വരുമെന്ന് ആർക്കുമറിയില്ല. അപ്പോൾ ഓരോ ചാൻസും അതെത്ര ചെറിയതാണെങ്കിലും നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ സഹായിക്കുമെങ്കിൽ രണ്ടു കൈകളും നീട്ടി സ്വീകരിക്കണം. പിന്നെ പോണോ വേണ്ടയോ എന്നത് നിൻ്റെ മാത്രം തീരുമാനമാണ്.
സത്യം പറഞ്ഞാൽ മൂപ്പിൽസിനെ ഞാൻ അന്നുമുതൽ പുതിയ കണ്ണുകളോടെയാണ് കണ്ടത്. എന്നോട് ഈക്വൽ ടേംസിലാണ് പുള്ളി പെരുമാറുന്നത്. അങ്ങേരോട് ബഹുമാനം തോന്നി.
ഐ വിൽ ഗോ. ഞാൻ ബീയർ കാലിയാക്കി എണീറ്റു.
മൂപ്പിൽസ് മന്ദഹസിച്ചു. ബൈക്കോടിക്കണ്ട. ഓട്ടോയിൽ പോയാ മതി.
ഓട്ടോയിലാണ് വന്നത്. ഞാൻ വെളിയിലേക്കും മൂപ്പിലാൻ ബാറിലേക്കും നീങ്ങി.
