ഗൗരി എന്ന സ്ത്രീയും ഞാനും

കുറച്ചു ദിവസങ്ങൾക്കുള്ളിൽ രണ്ടു കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.

ഒന്ന്: ശങ്കരേട്ടനെക്കൊണ്ട് ഒരു കാര്യവും നേരേ ചൊവ്വേ മുഴുമിക്കാൻ പറ്റുന്നില്ല. പുള്ളി റെഫറു ചെയ്യുന്ന പല കേസുകളും ഒന്നൂടി പരിശോധിക്കുമ്പോൾ റിജക്ക്റ്റ് ചെയ്യാറാണ് പതിവ്. രണ്ട്. എൽസി. ബോസ് അവളെയെടുത്തിട്ടു കുടയുന്നതിൽ ഒരത്ഭുതവും വേണ്ട. ഒരു സ്വപ്നജീവിയാണവൾ. എന്തു ചെയ്താലും… ഫയലിങ്ങാവട്ടെ, റെക്കോർഡ് കീപ്പിങ്ങാവട്ടെ, ടൈപ്പിങ്ങാവട്ടെ… മുഴുവനും തെറ്റുകളും പ്രശ്നങ്ങളുമാണ്. അപ്പോൾ നമ്മടെ ഗൗരിയമ്മേടെ (ഞാനവരെ മനസ്സിൽ അങ്ങിനെ നാമകരണം ചെയ്തിരുന്നു) ഒരു നല്ല ഭാഗം സമയം പോവുന്നത് ഈ തെറ്റുകൾ തിരുത്താനാണ്!

ശങ്കരേട്ടാ… ഇടയ്ക്ക് കാൻ്റീനിൽ പുള്ളീടെയൊപ്പം പോവുന്ന ശീലമുണ്ടായിരുന്നു. ഈ എൽസിയെപ്പോലെ ഇത്രേം തെറ്റുകൾ വരുത്തുന്ന ഒരു സ്റ്റാഫിനെ എങ്ങനെയാണ് ബാങ്ക് വെച്ചോണ്ടിരിക്കുന്നത്?

അവളുടെ അപ്പൻ ജോസഫ് നമ്മടെ പഴയ സ്റ്റാഫായിരുന്നു. പണിക്കിടേല് കൊഴഞ്ഞു വീണു. ഹാർട്ട് അറ്റാക്ക്. അപ്പഴാ ഇവളെ എടുത്തത്. ആ ഒരു കൺസിഡറേഷനിലാ ഇപ്പഴും ഇവളിവിടൊള്ളത്. പക്ഷേ… ഇതെത്ര നാളു പോവും എന്നറിഞ്ഞൂട. ഗൗരി ഈ ഡിപ്പാർട്ട്മെൻ്റിൽ വന്നിട്ട് മൂന്നു മാസമേ ആയിട്ടൊള്ളൂ. ഒരു റിട്ടൺ വാണിങ്ങ് ഇതിനകം ഏൽസിക്ക് കിട്ടീട്ടൊണ്ട്.

ഹം…. ഞാനൊന്നാലോചിച്ചു. പാവം പെണ്ണാണ്. പറഞ്ഞു വിട്ടാല് അവളു കഷ്ട്ടപ്പെടും… ഹം… നോക്കാം.

ആദ്യത്തെ ആഴ്ച്ച സംഭവബഹുലമല്ലാതെ തന്നെ കടന്നുപോയി. വെള്ളിയാഴ്ച്ച വൈകുന്നേരം. ഗൗരിയമ്മ ബാഗുമെടുത്ത് ആരോടും ഒരു ബൈ പോലും പറയാതെ നടകൊണ്ടു. ആ തടിച്ച ചന്തികൾ തുളുമ്പുന്നത് ഒന്നു പാളിനോക്കാം എന്നു കരുതിയപ്പോൾ നിരാശയായിരുന്നു ഫലം. സാരിത്തലപ്പ് എന്ന നശിച്ച തുണികൊണ്ട് പിൻഭാഗം മറച്ചിരുന്നു…

ഏതായാലും വരുന്ന ശനിയാഴ്ച്ച അവധിയാണ്. അപ്പോൾ രണ്ടു ദിവസം വീക്കെൻഡ്. രണ്ടെണ്ണം വീശിയാൽ ഒന്നു റിലാക്സ് ചെയ്യാം. നേരെ വണ്ടിയെടുത്ത് പാർക്കിങ്ങിനു വെളിയിലിറങ്ങിയപ്പോൾ ദേ നടന്നു പോണു മുന്നിൽ നമ്മടെ എൽസിക്കുട്ടി. ചുരീദാറിത്തിരി ഇറുകിയിരുന്നു… കൊള്ളാമല്ലോ നല്ല ടൈറ്റ്, ഉരുണ്ട കുണ്ടി… ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. നേരേ വണ്ടി കൊണ്ടു ചവുട്ടി. അവളൊന്നു ഞെട്ടി. പിന്നെ ഞാനാണെന്നു കണ്ടപ്പം ഒന്നയഞ്ഞു. പണ്ടത്തെ കഥയാണേ. ഈ ഹെൽമെറ്റും പണ്ടാരോമൊന്നും അന്ന് നിർബ്ബന്ധമില്ല, കേട്ടോ മക്കളേ.

കേറ്. ഞാൻ പറഞ്ഞു…

വേ…ണ്ട… ഞാൻ….

നടന്നോളാമെന്നായിരിക്കും! കേറടീ! ഞാൻ മുരണ്ടു. കൊച്ചങ്ങു വിരണ്ടുപോയി. അവളു വേഗം രണ്ടു കാലുകളും ഒരേ വശത്തേക്കിട്ട് കേറിയിരുന്നു. പിടിച്ചിരുന്നോടീ. ഞാൻ പറഞ്ഞു. അവളുടെ കൈ എൻ്റെ വയറിൽ ചുറ്റി. ഞാൻ പതിയെ വിട്ടു.

യൂനിവേഴ്സിറ്റി ലൈബ്രറീടെ കാൻ്റീനിനു മുന്നിൽ കൊണ്ടു നിർത്തി. വാ! ഞാനിറങ്ങി നടന്നു. അവളെൻ്റെ പിന്നിൽ വരുന്നതറിഞ്ഞ് ഞാൻ നിന്നു. പിന്നെ ഒന്നിച്ചു നടന്നു.

ഞങ്ങൾ ഒരു മേശയ്ക്കിരുപുറവും ഇരുന്നു. അവളെന്നെ നോക്കുന്നില്ല. ബാഗിൻ്റെ സിപ്പറിൽ തെരുപ്പിടിച്ചുകൊണ്ട് താഴേക്കു നോക്കിയിരിക്കുന്നു.

എൽസീ! ഞാൻ സ്വരം മൃദുവാക്കി അവളെ വിളിച്ചു.

എന്താ? ഇത്തിരി ചൊടിച്ചുകൊണ്ട് അവൾ മുഖമുയർത്തി. ഇയാളെന്തിനാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്?

എൻ്റെ പേര് കേശവൻ എന്നാണെന്ന് ഞാൻ പറഞ്ഞതായിട്ടാണ് ഓർമ്മ. ഞാൻ ചിരിച്ചു. നോക്കിയപ്പോൾ പെണ്ണ് ചിരി കടിച്ചമർത്തുന്നു.

ചായ പറയട്ടെ? ഞാൻ ചോദിച്ചു. അവൾ തല കുലുക്കി.

എൽസീടെ വീട്ടിലാരൊക്കെയുണ്ട്? ഞാൻ സൗമ്യമായി ചോദിച്ചു.

അമ്മച്ചീം ഒരനിയനും. അവൾ പറഞ്ഞു.

എങ്ങിനെയാ പോവുന്നത്? ഞാൻ കൊണ്ടു വിടാം. താമസിക്കില്ല..

അതിന് ഇയാ… ഓഹ് അവളുടെ മുഖം തുടുത്തു. അതിന് കേശവൻ പത്തുനൂറ്റമ്പതു കിലോമീറ്റർ വണ്ടിയോടിക്കേണ്ടി വരും…അവളെന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.

ഉം? എന്താ കിണിക്കുന്നത്? ഞാൻ കാരംസ് കളിക്കുമ്പോൾ സ്റ്റ്രൈക്കറിൽ അടിക്കുന്നപോലെ നടുവിരൽ തള്ളവിരലിലമർത്തി അവളുടെ കൈത്തണ്ടയിലേക്കടിച്ചു.

ആ! ജന്തു! അവൾ കൈതിരുമ്മി. വേദനിപ്പിച്ചു!

നീയെന്തിനാ ചിരിച്ചേ?

എൻ്റെ വീട് കോട്ടയത്താടാ മണുക്കൂസേ! അവൾ പൊട്ടിച്ചിരിച്ചു. ഞാനും ഒരളിഞ്ഞ ചിരി പാസ്സാക്കി.

ഇവിടെ ഞാനൊരു ഹോസ്റ്റലിലാടാ… അവൾ ഇപ്പോൾ ശരിക്കും റിലാക്സ്ഡായി. ആ… നീയെന്തിനാ എന്നേങ്കൊണ്ടിവിടെ വന്നേ? അവൾ പിന്നെയും ചോദിച്ചു.

പറയാം. അപ്പോഴേക്കും ചായയും അവിടത്തെ പ്രസിദ്ധമായ പഴംപൊരിയും വന്നു. ഞങ്ങൾ സ്വസ്ഥരായിരുന്ന് ചായ കുടിച്ചു.

ഞാൻ ചാഞ്ഞിരുന്ന് അവളെ സൂക്ഷിച്ചുനോക്കി. ഓഫീസിൽ പേടിച്ചരണ്ട ഒരു പക്ഷിയാണവൾ. എന്തെങ്കിലും ശബ്ദം കേട്ടാൽ ചിറകടിച്ചുയരാൻ വെമ്പുന്ന മാടപ്രാവ്. ഇന്നാണ് ആ മുഖത്തിൻ്റെയൊരു ഭംഗി ഞാനറിയുന്നത്. നല്ല കണ്ണുകളും ഇത്തിരിയെഴുന്ന കവിളെല്ലുകളും നേർത്ത ചുവന്ന ചുണ്ടുകളും… എൻ്റെ നോട്ടം കാരണം അവളിത്തിരി തുടുത്തു.

ന്താടാ? അവളൊന്നിളകിയിരുന്നു. ഇടത്തരം മുലകൾ ഉയർന്നു താണു.

ഒന്നൂല്ലടീ. നീയൊരു കൊച്ചു സുന്ദരിയാണല്ലോടീ… ഞാൻ ചിരിച്ചു.

ഡാ കേശൂ! എത്ര സ്വാഭാവികമായാണ് അവൾ പിന്നീട് ഞാനറിയപ്പെട്ടിരുന്ന വിളിപ്പേര് വിളിച്ചത്! വല്ലപ്പോഴും മൂപ്പിൽസ് മാത്രം വിളിച്ചിരുന്ന ഓമനപ്പേര്!

ന്താടീ? ഇതിനകം എപ്പൊഴോ ഞങ്ങളുടെ വിരലുകൾ തമ്മിൽ പിണഞ്ഞിരുന്നു..

നീയെന്നെ കളിയാക്കുകാ… അല്ലേടാ? അവൾ കണ്ണുകൾ വിടർത്തിയെന്നെ നോക്കി.

അല്ലെടീ പെണ്ണേ! ഞാൻ ചിരിച്ചു. നീ ഞാൻ ചോദിക്കണതിന് സത്യമായി മറുപടി പറയാമോ?

അവളുടെ കണ്ണുകളിൽ എന്തോ മിന്നിമറഞ്ഞു… ഓക്കേടാ…

നിനക്കറിയാമോ ഒറ്റ ആഴ്ച്ചയിൽത്തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നീ ഒരുപാട് മിസ്റ്റേക്കുകൾ വരുത്തുന്നുണ്ട്. ഇങ്ങനെ പോയാല് നിൻ്റെ കാര്യം കട്ടപ്പൊഹയാവും മോളൂ. ഞാൻ നാളെയങ്ങ് പോവും. ശങ്കരേട്ടനും അധികനാളില്ല. ഈ ഗൗരിയമ്മ നിന്നെ കറിവേപ്പില പോലെ എടുത്തുകളയും. എന്താടീ നിൻ്റെ പ്രോബ്ലം? ഞാനിവിടെ കഷ്ട്ടി രണ്ടുമാസം കാണും. ഇവിടന്നു പോണേനു മുന്നേ ഈ പ്രശ്നമൊന്ന് സോൾവു ചെയ്യാന്നു കരുതി. മാഡം പിന്നേം മൊടയാണേല് അച്ഛനോടു പറഞ്ഞ് പുള്ളീടെ കമ്പനീല് നിന്നെയെടുക്കാൻ പറ്റുമോന്നും നോക്കാം. പക്ഷേ യൂ നീഡ് റ്റു ബക്ക് അപ്പ്. അപ്പോ എങ്ങനാ? ഞാനൊരു നാടൻ ഭാഷയിൽ ചോദിച്ചു.

അവൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. പെട്ടെന്ന് മറുപടിയൊന്നും വന്നില്ല. എങ്ങോട്ടോ ഫോക്കസ്സില്ലാതെ നോക്കിയിരുന്നു ഇത്തിരിനേരം. ഞാനുമൊന്നും മിണ്ടിയില്ല.

കേശൂ.. അവളുടെ സ്വരം നേർത്തിരുന്നു. നിനക്കറിയില്ല. ഞാൻ ശരിക്കും അപ്പൻ്റെ ഓമനയായിരുന്നു. ഒരു ഉത്തരവാദിത്തവുമില്ലാതെ ആ ലാളനയുമേറ്റു വളർന്ന ഞാൻ അപ്പൻ പോയപ്പോൾ തളർന്നുപോയെടാ. ഒപ്പം കോളേജിൽ എനിക്കൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അവൻ പൊടീം തട്ടി അങ്ങുപോയി. എന്നെ തഴഞ്ഞു. ഇപ്പോ ഏതോ പണച്ചാക്കിൻ്റെ മോൾടെ പൊറകേയാണെന്നു കേട്ടു. എല്ലാം കൂടങ്ങു കേറിവന്നപ്പം താങ്ങാൻ പറ്റുന്നില്ലടാ… അവളുടെ കണ്ണുകൾ നിറഞ്ഞു. ജോലി നന്നായിട്ട് ചെയ്യണംന്ന്ണ്ട്. പക്ഷേ പറ്റണില്ലടാ. ഗൗരി മാഡത്തിനെ കാണുമ്പഴേക്കും ടെൻഷനടിക്കും. പിന്നെല്ലാം മറക്കും. എനിക്ക് തോന്നണില്ല അധികം നാളിങ്ങനെ പോവൂന്ന്. അവൾ നിരാശയോടെ പറഞ്ഞു. പിന്നെ മേശപ്പുറത്തുനോക്കിയിരുന്നു.