മുനി ടീച്ചർ – 6 55അടിപൊളി 

കുറേ നേരം അവനെ പരിപാലിച്ച ടീച്ചർ അവനെ പുറത്തെടുത്തു അൽപനേരം എന്റെ തുടകളിൽ കൈവച്ചു. ഈ സമയത്തു ഇതിനോടകം അഴിഞ്ഞുപോയ തന്റെ മുടി ടീച്ചർ വീണ്ടും കെട്ടിവച്ചു. ഈ സമയം എന്റെ കുട്ടനെ നോക്കിയ ഞാൻ അവന്റെ രൂപം കണ്ടു മനം നിറഞ്ഞു. ടീച്ചറുടെ ഉമിനീരിൽ കുതിർന്നു നിൽക്കുന്ന അവനും തന്റെ വേർതിരിക്കുന്ന ധമനികളും നിന്നു തിളങ്ങുന്നു. ഞാൻ സോഫയിൽ പിന്നോട്ടു നീങ്ങിയിരുന്നു. ടീച്ചർക്ക് മതിയായോ എന്നറിയാനായിരുന്നു അത്. ഇല്ലെങ്കിൽ ടീച്ചർ വീണ്ടും അവനിലേക്ക്‌ വരും എന്നുറപ്പാണല്ലോ. എന്നാൽ ടീച്ചർ രണ്ടു കൈകളും എന്റെ തുടകളിൽ വച്ചു. വീണ്ടും എന്താ എന്ന ഭാവത്തിൽ തലയാട്ടി.

“ഒരു കാര്യം കൂടി ചെയ്യാമോ?” ഞാൻ ചോദിച്ചു.

“എന്താ?”

“ഞാൻ കണ്ണടക്കാ.എന്നെ ഒന്നു അമർത്തി നുള്ളാമോ?”

“അതെന്തിനാ?”

“ഇതൊന്നും സ്വപ്നമല്ലല്ലോ എന്നുറപ്പിക്കാനാ.”

“സ്വപ്നമോന്നുമല്ല. ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടോ?”

“എത്രയോ സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു. എത്രയോ നെയ്തുകൂട്ടിയിട്ടുമുണ്ട്.”

“എന്നാ പറ, എന്തൊക്കെ നിന്റെ സ്വപ്‌നങ്ങൾ? എന്തൊക്കെയാ നീ സ്വപ്നത്തിൽ കണ്ടത്?” ഇതുപറഞ്ഞുകൊണ്ട് ടീച്ചർ എന്റെ ബാളുകളിലും തുടകളിലുമെല്ലാം മെല്ലെ മെല്ലെ നുള്ളാൻ തുടങ്ങി.

“അങ്ങിനെയാണെങ്കിൽ ഒരുപാട് പറയാനുണ്ട്. പറഞ്ഞാൽ തീരില്ല.”

“പറ. ഉള്ള സമയത്തു പറയാൻ പറ്റുന്നതെല്ലാം കേൾക്കാലോ.” നനഞ്ഞു നിന്നു തിളങ്ങുന്ന കുട്ടനെ ഒന്നുകൂടി തലോടിക്കൊണ്ട് ടീച്ചർ പറഞ്ഞു.

“പറയട്ടെ?”

“പറയെന്നേ.”

“നമ്മളീ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വപ്നം കാണാറുണ്ട്.”

“ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ഉണ്ടോ?”

“അങ്ങനെയുമുണ്ട് ഒരുപാട്.”

“പറ.”

“അതൊക്കെ പിന്നെ പറയാ. ഇതൊന്നുമല്ലാത്ത കുറെ സ്വപ്നങ്ങളുണ്ട്.”

“അതെന്താ?”

“ടീച്ചറുടെ കൂടെ ഒരു യാത്രപോകുന്ന സ്വപ്നം. ദീർഘയാത്ര.”

“കൊള്ളാലോ.”

“ഇഷ്ടമാണോ? എന്റെകൂടെ യാത്രപോകാൻ?”

“എന്തുകൊണ്ടില്ല? യാത്ര ആർക്കാ ഇഷ്ടമല്ലാത്തത്? ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആസ്വദിച്ചു യാത്ര ചെയ്തിട്ട് കുറെ കാലമായി.”

“മുരളി ചേട്ടന്റെ കൂടെ കുറെ കറങ്ങിയിട്ടുണ്ടല്ലോ.”

“ശെരിയാ. പക്ഷെ പണ്ട് അച്ഛന്റെ കൂടെ ചെയ്ത യാത്രകളാ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നത്.”

“ഒരുപാട് യാത്ര ചെയ്തിട്ടുണ്ടോ?”

“ഓഹ്, തെക്കേ ഇന്ത്യയിലെ ഒരുപാടു നഗരങ്ങളും ഗ്രാമങ്ങളും റോഡുകളും. ഒത്തിരി അമ്പലങ്ങളും ടൂറിസ്റ്റു സ്ഥലങ്ങളും.”

“സത്യം പറഞ്ഞാൽ ടീച്ചറുടെ കൂടെ യാത്ര പോകുന്നത് സ്വപ്നം കണ്ട് ഞാൻ രാത്രി എത്രയോ നേരം ബെഡിൽ തിരിഞ്ഞും മറഞ്ഞും കിടന്നിട്ടുണ്ട്.”

“പറ. എന്തുതരം യാത്രകൾ?”

“ഞാനും ടീച്ചറും കാറിൽ ആരുടേയും ശല്യമില്ലാതെ.”

“എങ്ങോട്ട്?”

“നഗരങ്ങളും തിരക്കുമില്ലാത്ത സ്ഥലങ്ങളിലേക്ക്.”

“ട്രെക്കിങ്ങ്?”

“അതെ, ട്രെക്കിങ്ങ്, റിസോർട്ടുകൾ, മരുഭൂമി, ദൂരെ സ്ഥലങ്ങളിലേക്കുള്ള നടത്തം, ഗ്രാമത്തിലെ ജീവിതം. ഇങ്ങനെ പലതും.”

“നഗരങ്ങൾ ഇഷ്ടമില്ലേ കുട്ടന്?”

“ടീച്ചർക്ക് എന്തുതോന്നുന്നു? നമ്മൾ ഇതുവരെ സംസാരിച്ചതിന് നിന്ന് ഞാൻ ഈ നഗരവുമായി എത്ര പരിചയമുണ്ടെന്നാ തോന്നുന്നത്?.”

“നീ ഇവിടെ ഒരുപാടു നാളായെങ്കിലും അതിനുള്ളത്ര പരിചയം പോരാ.”

“ശെരിയാ. നഗരങ്ങൾ ബോറിങ് ആണ്. മനുഷ്യ ജീവിതം വേഗത്തിലാക്കുന്ന ഒരുകൂട്ടം മനുഷ്യ മെഷീനുകളുള്ള ഫാക്ടറികളാണ് നഗരങ്ങൾ.”

“അപ്പൊ ഗ്രാമങ്ങളോ?”

“പ്രകൃതിക്കൊപ്പം പ്രകൃതിയുടെ വേഗത്തിൽ മാത്രം സഞ്ചരിച്ചു ജീവിതം ആസ്വദിക്കാനുള്ള ഇടങ്ങളാണ് ഗ്രാമങ്ങൾ. അതുകൊണ്ട് തന്നെ അവിടേക്കുള്ള യാത്രകൾ എന്നും എന്നെ മോഹിപ്പിക്കുന്നവയാണ്. കൂടെ അതേ താല്പര്യങ്ങളുള്ള ആരെങ്കിലുമുണ്ടെങ്കിൽ പിന്നെ വേറെയെന്തുവേണം?”

സംസാരം നീളുന്നതിനിടക്ക് എന്റെ കുട്ടൻ മെല്ലെ ഉറങ്ങി എന്റെ നാഭിയിലേക്കുണവീണു. അവനെ തൽക്കാലം തണുപ്പിക്കാൻ വേണ്ടി ടീച്ചർ അൽപനേരം മറ്റുകാര്യങ്ങൾ സംസാരിച്ചതാണോ എന്നെനിക്കുതോന്നി.

“ഇവനുറങ്ങിയല്ലോ.” ഇപ്പോഴും നിലത്തു തലയിണയിൽ മുട്ടുകുത്തി എന്റെ തുടകൾക്കികയിലിരിക്കുന്ന ടീച്ചർ അവനെ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *