മൃഗം – 4

“ഒടുക്കത്തെ ഭാഗ്യമാണല്ലോടാ നിനക്ക്…ഇപ്പോള്‍ അങ്ങോട്ട്‌ ഇറങ്ങിപ്പോയില്ലേ? അയാള്‍ നിനക്കെതിരെ തന്ന പരാതിയില്‍ നിന്നെ തൂക്കാനാണ് ഞാന്‍ രാവിലെ വന്നത്..പക്ഷെ ആ സമയത്ത് നീ അവിടില്ലായിരുന്നു..ഇപ്പോള്‍ പരാതി തന്നയാള്‍ അത് പിന്‍വലിക്കുകയും ചെയ്തു…ഇല്ലായിരുന്നെങ്കില്‍..” പൌലോസ് മുഷ്ടി ചുരുട്ടി. വാസു മിണ്ടിയില്ല.

“ഉം..എന്തായിരുന്നെടാ ടൌണിലെ പ്രശ്നം?” എസ് ഐ ചോദിച്ചു.
“സാറേ.എന്റെ അച്ഛന്‍ പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസാണ് ചെയ്യുന്നത്..അച്ഛന്‍ രണ്ടു വര്‍ഷം മുന്‍പ് കൊടുത്ത പണം തരാതെ അച്ഛനെ ഭീഷണിപ്പെടുത്തി നടക്കുകയായിരുന്നു മുസ്തഫയും അനിയനും..ഞാനത് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നെ അവര്‍ ആക്രമിക്കാന്‍ വന്നു..എന്റെ രക്ഷയ്ക്ക് വേണ്ടി ഞാനും തിരിച്ച് ആക്രമിച്ചു…”

“അപ്പോള്‍ നീ പണം പിടിച്ചു പറിച്ചതോ?”

“അങ്ങനെ ഉണ്ടായിട്ടില്ല സര്‍. ചോദിച്ചു വാങ്ങിയതാണ്..അതും അച്ഛന് നല്‍കാനുള്ള പണമല്ലാതെ ഒരു ചില്ലി പോലും കൂടുതല്‍ വാങ്ങിയിട്ടില്ല….”

പൌലോസ് അവനെ അടിമുടി ഒന്ന് നോക്കി.

“ഉം..നിനക്കെതിരെ ഇറച്ചിക്കടക്കാര്‍ പരാതി എഴുതി തന്നിട്ടില്ല…അതുകൊണ്ട് കേസ് എടുക്കുന്നില്ല..ഇനി മേലാല്‍ നിന്റെ പേരില്‍ ഇവിടെ വല്ല പരാതിയും വന്നാല്‍ എടുത്തിട്ടു കിളയ്ക്കും ഞാന്‍..മനസിലായോടാ?” പൌലോസ് സ്വരം കടുപ്പിച്ചു.

വാസു തലയാട്ടി.

“ഉം പൊയ്ക്കോ… പിന്നെ നിന്റെ അച്ഛന് ലൈസന്‍സ് ഉണ്ടോടാ പണമിടപാട് നടത്താന്‍?”

“അറിയില്ല..കാണുമായിരിക്കും…”

“ചോദിച്ചു വച്ചേക്ക്..ഞാന്‍ വരുന്നുണ്ട് നിന്റെ സ്ഥാപനം ഒന്ന് പരിശോധിക്കാന്‍”

“ശരി സര്‍..”

“ഉം പോ..”

വാസു പുറത്തിറങ്ങി. രവീന്ദ്രന്‍ എല്ലാം കേട്ടുകൊണ്ട് പുറത്ത് തന്നെ ഉണ്ടായിരുന്നു.

“നിനക്കുള്ള പണി ഞാന്‍ വച്ചിട്ടുണ്ടെടാ..രക്ഷപെട്ടു എന്ന് നീ കരുതണ്ട…” അയാള്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു.

“ഓ ശരി…” വാസു അലസമായി അങ്ങനെ പറഞ്ഞിട്ട് പുറത്തിറങ്ങി. രവീന്ദ്രന്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് അവനെ നോക്കി.

“ഹോ..ഞാന്‍ എന്തുമാത്രം പേടിച്ചു പോയെന്നോ? ആ എസ് ഐ വല്ലാത്ത ഒരു മനുഷ്യനാണ്..ആ സമയത്ത് നീ ഇവിടെ നിന്നു പോയത് ദൈവാധീനം കൊണ്ടാണ്..ഇല്ലായിരുന്നെങ്കില്‍..” രുക്മിണി ആശ്വാസത്തോടെ പറഞ്ഞു.

സന്ധ്യക്ക് നാമജപത്തിന് ശേഷം വരാന്തയില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു അവര്‍ നാലുപേരും.

“അയാള്‍ പരാതി പിന്‍വലിച്ചു എന്ന് എസ് ഐ പറഞ്ഞത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് ഒരു ഊഹവുമില്ല..”

വാസു ആലോചനയോടെ പറഞ്ഞു. ദിവ്യ ഗൂഡമായി പുഞ്ചിരിച്ചു. താന്‍ എയ്ത അസ്ത്രം ലക്‌ഷ്യം കണ്ടിരിക്കുന്നു. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്റെ വാസുവേട്ടനെ ഇന്ന് താന്‍ രക്ഷിച്ചു! ചെറിയ കാര്യമല്ല അത്. ആ എസ് ഐ എന്തൊരു ചൂടനാണ്‌! അയാള്‍ ഒരു മനസാക്ഷിയും ഇല്ലാത്തവനാണ് എന്ന് കണ്ടാല്‍ അറിയാം. പക്ഷെ താനാണ് അയാളുടെ കൈയില്‍ നിന്നും ഏട്ടനെ രക്ഷിച്ചത് എന്ന് അദ്ദേഹത്തിനറിയില്ല..അത് താന്‍ അറിയിക്കണം. അപ്പോഴേ ഏട്ടന് എന്നോട് സ്നേഹം കൂടൂ..അതെ ഇന്ന് തന്നെ താനത് വാസുവേട്ടനെ അറിയിക്കും. അവള്‍ മനസ്സില്‍ തീരുമാനിച്ചു.

അത്താഴം കഴിഞ്ഞ ശേഷം ദിവ്യ പതിവുപോലെ മുറിയിലെത്തി. പകല്‍ മുഴുവന്‍ ധരിച്ചിരുന്ന വേഷം മാറി അവള്‍ ഒരു ഇറുകിയ ടീ ഷര്‍ട്ടും ചെറിയ സ്കര്‍ട്ടും ധരിച്ച ശേഷം കണ്ണാടിയില്‍ നോക്കി. ഊണ് കഴിഞ്ഞ സമയത്ത് അവള്‍ രഹസ്യമായി വാസുവിനോട് രാത്രി തന്റെ മുറിയില്‍ വരണം എന്ന് പറഞ്ഞിരുന്നു. എന്തിനാണ് എന്നവന്‍ ചോദിച്ചപ്പോള്‍ ഒരു വലിയ രഹസ്യം പറയാനാണ് എന്നാണ് അവള്‍ പറഞ്ഞത്. അച്ഛനും അമ്മയും ഉറങ്ങിയ ശേഷം മാത്രമേ വരാവൂ എന്നും അവളവനെ ഓര്‍മ്മിപ്പിച്ചിരുന്നു.

ദിവ്യ മുടി അഴിച്ചിട്ട് ചീകി ഒരു ഹെയര്‍ ബാന്‍ഡ് കൊണ്ട് കെട്ടി. അവളുടെ വിരിഞ്ഞ നിതംബങ്ങള്‍ മറയ്ക്കാന്‍ തക്ക ഇറക്കം പനങ്കുല പോലെയുള്ള അവളുടെ കേശഭാരത്തിനുണ്ടായിരുന്നു. കണ്ണാടിയില്‍ നോക്കിക്കൊണ്ട് അവള്‍ കണ്ണില്‍ കരിയെഴുതി. തന്റെ സൌന്ദര്യം അവള്‍ അഭിമാനത്തോടെ നോക്കിക്കണ്ടു. ഇറുകിയ ടീ ഷര്‍ട്ടിന്റെ ഉള്ളില്‍ പോരിനു തയ്യാറായി നില്‍ക്കുന്ന തെറിച്ച മുലകള്‍. താഴെ, ചെറിയ പാവടയ്ക്ക് താഴെ വെണ്ണ നിറമുള്ള കൊഴുത്ത തുടകള്‍ പകുതിയും നഗ്നമാണ്‌. ഈ സ്കര്‍ട്ട് ഇടാന്‍ അമ്മ ഈയിടെയായി സമ്മതിക്കാറില്ല. രാത്രി അമ്മ കാണാത്ത സമയത്ത് മാത്രമേ അവള്‍ അത് ധരിക്കാറുള്ളൂ. കണ്ണാടിയില്‍ നോക്കിക്കൊണ്ട് ദിവ്യ കൈകള്‍ പൊക്കി മുഖത്തേക്ക് വീണു കിടന്നിരുന്ന അളകങ്ങള്‍ മാടിയൊതുക്കി. തന്റെ കക്ഷങ്ങളില്‍ ചെറുതായി രോമം വളര്‍ന്നു തുടങ്ങിയിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. തന്റെ ഹൃദയം പതിവില്‍ കവിഞ്ഞ വേഗത്തില്‍ മിടിക്കുന്നത് അവളെ അസ്വസ്ഥയാക്കി; പക്ഷെ ആ അസ്വസ്ഥതയ്ക്ക് വല്ലാത്തൊരു സുഖമുള്ളത് പോലെ ദിവ്യയ്ക്ക് തോന്നി.

അച്ഛനും അമ്മയും ലൈറ്റ് ഒഫാക്കാനായി അവള്‍ കാത്തു. സമയം നീങ്ങാനായി കട്ടിലില്‍ കയറി കമിഴ്ന്നു കിടന്ന് മോബൈലില്‍ അവള്‍ ഏതോ ഗെയിം കളിക്കാന്‍ തുടങ്ങി. കൊഴുത്ത കണംകാലുകള്‍ ഇരുഭാഗത്തേക്കും ആട്ടി, തുടകള്‍ ലേശം അകത്തിയുള്ള ആ കിടപ്പ് ഏതു സന്യാസിയെയും ഇളക്കാന്‍ പോന്നതായിരുന്നു.

എന്തിനാണ് ദിവ്യ മുറിയിലേക്ക് തന്നെ വിളിച്ചത് എന്ന അസ്വസ്ഥ ചിന്തയോടെ വാസു തന്റെ മുറിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു; അച്ഛനും അമ്മയും ഉറങ്ങാന്‍ വേണ്ടി!
ദിവ്യ ഫോണ്‍ വച്ചിട്ട് അസ്വസ്ഥതയോടെ എഴുന്നേറ്റ് നോക്കി. അച്ഛനും അമ്മയും ഉറങ്ങിയിട്ടില്ല. ഇവരെന്താ വേഗം ഉറങ്ങാത്തത് എന്നവള്‍ സ്വയം ചോദിച്ചു. വാസുവിനോട് രഹസ്യമായി തന്റെ മുറിയില്‍ വരണം എന്നവള്‍ മടിച്ചുമടിച്ചാണ് അവള്‍ പറഞ്ഞത്. കാരണം ഏട്ടന്റെ സ്വഭാവം പ്രവചിക്കാന്‍ പറ്റില്ല. യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് പറഞ്ഞതും. പക്ഷെ അവന്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ഒരു യുദ്ധം ജയിച്ച ജേതാവിന്റെ മനസ്സായിരുന്നു അവള്‍ക്ക്. ഒരു രഹസ്യം പറയാനാണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഏട്ടന്‍ വരാമെന്ന് സമ്മതിച്ചത്. അച്ഛനും അമ്മയും അറിയാന്‍ പാടില്ലാത്ത എന്തോ പറയാനുണ്ട് എന്ന് വാസുവേട്ടന്‍ ധരിച്ചുകാണും എന്നവള്‍ ചിന്തിച്ചു.

ദിവ്യ വീണ്ടും കണ്ണാടിയില്‍ നോക്കി. തന്റെ മുഖത്തിന്റെ തുടുപ്പും ഇനിപ്പും അവളെപ്പോലും കൊതിപ്പിച്ചു. വാസുവേട്ടന്‍ വന്നു തന്നെ പുണര്‍ന്ന് തന്റെ ചുണ്ടുകള്‍ നുണഞ്ഞ് തന്റെ ശരീരത്തിന്റെ ഓരോ അണുവും ആസ്വദിച്ചെങ്കില്‍ എന്നവള്‍ മോഹിച്ചു. തന്റെ സിരകളിലൂടെ ചുടുചോര പ്രവഹിക്കുന്നതും തുടകളുടെ ഇടയില്‍ നനവ് പടരുന്നതും നിസഹായതയോടെ അവളറിഞ്ഞു. എന്ത് കരുത്താണ് ഏട്ടന്! ആ കൈകള്‍ക്കുള്ളില്‍ ഞെരിഞ്ഞുടയണം.. ബലിഷ്ഠങ്ങളായ ആ കൈകളില്‍ തനിക്ക് കടിക്കണം. ദിവ്യ കിതച്ചു. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്ത് തുടങ്ങിയിരുന്നു. അവള്‍ വീണ്ടും നോക്കി; അച്ഛന്റെ മുറിയില്‍ ലൈറ്റ് ഓഫായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *