അലിയുന്ന പാതിവ്രത്യം – 2 17അടിപൊളി 

അതും പറഞ്ഞ് അയാളവളുടെ മാദകമുണർത്തുന്ന ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അവൾ വേഗം മുഖം വെട്ടിച്ചു. മാധവന്റെ ചുണ്ടുകൾ അവളുടെ ഉപ്പ് രസം പുരണ്ട തുടുത്ത കവിളുകളിൽ അമർന്നു. ബലമായി തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്കതിനായില്ല. ഏങ്ങി നിന്നു.

ആഞ്ഞു ചുംബിച്ച് അവളുടെ മണവും നുകർന്ന ശേഷം പതിയെ വിട്ട് പുറകിലേക്ക് മാറി. അപമാനവും സങ്കടവും കൊണ്ട് അശ്വതി പൊട്ടിക്കരഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലുമാവാതെ കൈകാലുകൾ ബലം ക്ഷയിച്ചു.

“ഹൊ.. ഇതാണ് ഈ പെണ്ണുങ്ങളുടെ കാര്യം.. കരയുന്നോ..? കരയാനും മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ..”

“ചുമ്മാ കരഞ്ഞു സംഗതി വഷളാക്കേണ്ട..വേറൊന്നും ഇവിടെ നടന്നിട്ടില്ല.. വേഗം വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. അവൻ തിരക്കും..”

മാധവന്റെ വാക്കുകളൊന്നും കേൾക്കാനാകാതെ ചുമരിനോട് ചാർന്ന് താഴെക്കിരുന്നു പോയി പെണ്ണ്.

“പേടിക്കേണ്ട.. ബലമായി ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. ഞാൻ ആവിശ്യപ്പെടുന്നത് നിന്റെ സ്നേഹം മാത്രമാണ്.. എല്ലാത്തരത്തിലും..!!”

നിമിഷങ്ങളോളം മൗനം പിടിമുറുക്കിയ റൂമിലെ അന്തരീക്ഷത്തിൽ അശ്വതിയുടെ വിതുമ്പുന്ന സ്വരം മാത്രം കേൾക്കാം. അയാൾക്ക് ദേഷ്യം വന്നു.

“അശ്വതി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. വേഗം..

പ്രസാദ് ഇപ്പൊ നിന്നെ അന്വേഷിക്കുന്നുണ്ടാവും.. എത്ര നേരമായി വന്നിട്ട്..”

എത്ര പറഞ്ഞിട്ടും ഒന്നനങ്ങാതെ വിതുമ്പിക്കൊണ്ടിരുക്കുകയാണ് പെണ്ണ്. മാധവന്റെ ക്ഷമ നശിച്ച് ഒച്ചയിട്ട സമയം അവളൊന്ന് പേടിച്ചു.

സങ്കടം വന്ന് കലങ്ങിയ കണ്ണുകളുമായി അവളയാളെ നോക്കി പതിയെ എണീറ്റു. അപ്പോഴും കാലുകൾ നിലത്തുറക്കുന്നില്ല. ചെറുപ്പത്തിലേപ്പേഴോ ഉണ്ടായ ട്രോമയുടെ അവശേഷിപ്പുകൾ മനസ്സിലേക്ക് വന്നു. അയാൾ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ ബോധം പോയേനെ.

“മ്മ്.. വേഗം..”

മാധവൻ വീണ്ടും ശബ്ദിച്ചു. ഇത്രക്ക് അപമാനം സഹിച്ച ദയനീയവസ്ഥ അശ്വതിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതി ചിമ്മുന്ന കണ്ണുകളിലെ വെള്ളം നിയന്ത്രിക്കാനാവാതെ അവൾ ഓരോ സാധനങ്ങളായി എടുക്കാൻ തുടങ്ങി. അത് നോക്കികാണുകയാണ് മാധവൻ.

അയാളും കൂടെ സഹായിച്ച് തുണിമണികളും സാധനങ്ങളൊക്കെ എടുത്ത് അശ്വതി അയാളോടൊപ്പം താഴെക്കിറങ്ങി. ദേഷ്യം മുഴുവൻ പ്രസാദിനോടായിരുന്നു. തന്നെയീ അവസ്ഥയിൽ കൊണ്ടെത്തിച്ച ഭർത്താവിനോട്. തുണികളുമായി മുറിയിൽ വന്ന് ഒരൊറ്റേറായിരുന്നു. വാതിൽ ലോക്ക് ചെയ്ത് തറയിലിരുന്ന് കരയുകയാണ്. തന്റെ മുന്നിൽ വാതിലടഞ്ഞ നിമിഷം മാധവന് ഇളിഭ്യനായി തോന്നി.

“അശ്വതി… എടി.. അശ്വതി..”

നേരാവണ്ണം ഒന്നെഴുന്നേൽക്കാൻ പോലുമാവാതെ പ്രസാദ് അവളെ കുറേ വിളിച്ചു. ചിന്നുമോൾ അവളുടെ അടുത്തേക്ക് വന്നു.

മുഖമുയർത്തി മകളെ കെട്ടിപിടിച്ച് കൊണ്ട് വീണ്ടും കരഞ്ഞു. നെഞ്ച് നീറുന്ന അവസ്ഥ. വീട്ടിലെത്തി കിട്ടേണ്ട താമസം മാധവൻ ഇത്ര മോശമാകുമെന്ന് അവളൊരിക്കിലും കരുതിയില്ല. ഇങ്ങനെയാണെങ്കിൽ ഒന്ന് പ്രതിരോധിക്കാൻ പോലും തനിക്കാവില്ലേയെന്ന് ഭയമായി.

കാരണമറിയാതെ ആശങ്കകുലനായി കിടക്കുന്ന പ്രസാദിന്റെ നെഞ്ചാളുകയാണ്. അവളെണീറ്റില്ല. ഭക്ഷണം പോലും കഴിക്കാൻ തോന്നാതെ രാത്രി സമയങ്ങൾ നീങ്ങി.

പിറ്റേ ദിവസം രാവിലെ, യാന്ത്രികമായ ഭാവത്തോടെ അടുക്കളയിലെ ഏകാന്തതയിൽ കണ്ണ് നട്ടിരിക്കുകയാണ് അശ്വതി. സങ്കടം വരുമ്പോൾ ഏകാന്തതയെ ആശ്രയിക്കുന്ന പതിവ്.

അശ്വതിയെ തേടിയെത്തിയ മാധവൻ അവരുടെ തുറന്നിട്ട റൂമിനു മുന്നിലെത്തി. ഉള്ളിൽ പ്രസാദും കൊച്ചുങ്ങളും ഉറക്കത്തിലാണ്.

മാധവനൊരല്പം പേടിയായി. അവളെ അന്വേഷിച് ഓരോ മൂലയും പരതി അടുക്കളയിൽ എത്തിയപ്പോൾ ഒരു ദീർഘശ്വാസം വിട്ടു.

“അശ്വതി..”

“അശ്വതി..”

വിളി കേട്ട് ഞെട്ടികൊണ്ടവൾ എഴുന്നേറ്റു. മാധവനോടുള്ള വെറുപ്പ് മാറിക്കൊണ്ട് വരുന്നിടത്ത് ഇന്നലെയുണ്ടായ സംഭവം അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അയാളുടെ മുഖം കാണുന്നതേ അങ്ങേയറ്റം വെറുപ്പായി മാറി.

Leave a Reply

Your email address will not be published. Required fields are marked *