‘ഞങ്ങൾ?’
എന്റെ നിൽപ്പുകണ്ട ഏട്ടത്തി അമർത്തിച്ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് അമ്മുവിന്റെ പുറകേ നടന്നു.
എനിയ്ക്ക് ഒരു ഇടി കൊടുക്കാനാണ് തോന്നിയത്. ഇപ്പോൾ ഇവർ രണ്ടും ഒന്നായി! ഞാൻ കഥയറിയാതെ ആട്ടം കാണുന്നു!
സ്റ്റെപ്പുകൾ കയറി ഞാൻ എന്റെ മുറിയിലെത്തി.
വാതിൽ തുറന്ന് അകത്തുകയറിയ ഞാൻ ഞെട്ടിപ്പോയി.
മുറിയാകെ മാറിയിരിയ്ക്കുന്നു.
അല്ല, മാറ്റിയിരിയ്ക്കുന്നു.
എന്റെ കട്ടിലിൽ പുതിയ വിരിയും, തലയണകൾക്ക് പുതിയ കവറുകളും.
വൃത്തിയായി കിടക്ക വിരിച്ചിരിയ്ക്കുന്നു.
പുതിയ ഒരു മുണ്ടും ഷർട്ടും കിടക്കയിൽ തേച്ചു മടക്കി വച്ചിട്ടുണ്ട്.
കിടക്കയിൽ അങ്ങിങ്ങായി കുറച്ച് മുല്ലപ്പൂക്കൾ.
ഒരു ചെറിയ പൂക്കൂനയുടെ താഴെ ഒരു എഴുത്ത്.
“മോനേ കാർത്തിക്കുട്ടാ,
കുളിച്ച്, എല്ലാം ധരിച്ച് താഴേയ്ക്ക് വാ. നിന്റെ വധു റെഡിയാണ്. അവളുടെ പൂങ്കാവനവും പൂത്തു നിൽക്കുന്നു. വേഗം വന്നാൽ നിനക്കു കൊള്ളാം. ഇനി സാഹിത്യം ഒഴുകും മോനേ…
നിനക്കായിപിറന്നവൾ!
അമല കാർത്തിക് ആകാൻ കാത്തിരിയ്ക്കുന്ന
നിന്റെ അമ്മു.”
കുറെ നേരം ആ അക്ഷരങ്ങൾ നോക്കിനിന്നുപോയി.
ഒന്നുകൂടെ വായിച്ചു.
അമ്മുവിന്റെ വിക്രിയ തന്നെ.
പക്ഷേ ഏട്ടത്തി എങ്ങനെ സമ്മതിച്ചു? പതിയെ ചോദിച്ചറിയാം.
അമ്മുവിന്റെ ‘കല്പന’ പോലെ കുളിച്ച്, ഉടുത്തൊരുങ്ങി താഴെ എത്തിയപ്പോൾ മുൻപിൽ ഏട്ടത്തി.
വീണ്ടും, “മിണ്ടല്ലെ, അമ്മ…” എന്ന നിശ്ശബ്ദമായ സിഗ്നൽ. പൂജാമുറിയിലേയ്ക്ക് ചെല്ലാൻ ആംഗ്യം കാട്ടി ഏട്ടത്തി അമ്മുവിന്റെ മുറിയുടെ നേരെ നടന്നുപോയി.
ഞാൻ പൂജാമുറിയിൽ എത്തി കാത്തു നിന്നു.
അല്പനേരം കഴിഞ്ഞ് ഒരു വധുവായി അണിഞ്ഞൊരുങ്ങി, തലമുടി ചുറ്റിക്കെട്ടി, മെറൂൺ കളർ മന്ത്രകോടിയും, ബ്ലൗസും, ആഭരണങ്ങളും അണിഞ്ഞ്, എന്റെ അനിയത്തി അമ്മു, മെല്ലെ പൂജാമുറിയിൽ എത്തി.
തൊട്ടു പിറകെ ഏട്ടത്തിയും.
ആഭരണങ്ങളും, മന്ത്രകോടിയും ഏട്ടത്തിയുടെയാണെന്ന് എനിയ്ക്ക് കണ്ടയുടനെ മനസ്സിലായി.
ഏട്ടത്തി രണ്ടുപേരോടും കൈകൂപ്പി തൊഴുതു പ്രാർത്ഥിയ്ക്കാൻ ആംഗ്യം കാട്ടി.
ഞാനും അനിയത്തിയും അനുസരിച്ചു.
ഞങ്ങളുടെ ജീവിതങ്ങൾ മാറുകയാണെന്ന് ഞാൻ അറിഞ്ഞു.
പക്ഷേ എനിയ്ക്ക് യാതൊരു എതിർപ്പും, കുറ്റബോധവും തോന്നിയില്ല.
എന്റെ മനസ്സ് ഇന്നലെ രാത്രിമുതൽ മാറിയത് ഞാൻ സന്തോഷത്തോടെ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ട് ഇത് എക്കാലവും നിലനിൽക്കണേ എന്നുമാത്രം ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു.
കണ്ണു തുറന്ന് തിരിഞ്ഞപ്പോൾ, എന്നെ നോക്കി നില്ക്കുന്ന അമ്മുവിനെയും ഏട്ടത്തിയേയും ആണ് കണ്ടത്.
അവരുടെ കണ്ണുകളിൽ ഉൽക്കണ്ഠയായിരുന്നോ എന്നെനിയ്ക്കു തോന്നി.
ഞാൻ ഇരുവരെയും നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകളിൽ ആശ്വാസം നിറയുന്നത് ഞാൻ കണ്ടു.
ഏട്ടത്തി ഒരു ചുവന്ന ചെപ്പു തുറന്ന് ചരടിൽക്കോർത്ത ഒരു താലി എന്റെ നേരെ നീട്ടി. അതും ഏട്ടത്തിയുടെയാണെന്ന് ഞാൻ കണ്ടു.
ഞാൻ അതു വാങ്ങി.
ഏട്ടത്തി അമ്മുവിന്റെ പുറകിലേയ്ക്ക് നിന്ന് അവളുടെ പുറംകഴുത്തിലെ മുടി അല്പം ഉയർത്തി.
ഞാൻ ആ താലി അമ്മുവിന്റെ, എന്റെ അനിയത്തിയുടെ കഴുത്തിൽ കെട്ടി.
ഏട്ടത്തി അമ്മുവിന്റെ പുറകിൽ നിന്ന് സഹായിച്ചു.
അതിനുശേഷം ഏട്ടത്തി ഒരു ചുവന്ന സിന്ധൂരച്ചെപ്പ് തുറന്ന് എനിയ്ക്കു നീട്ടി.
ഞാൻ അതിൽ നിന്നൊരു നുള്ളെടുത്ത് അമ്മുവിന്റെ നിറുകയിൽ ചാർത്തി.
ഞങ്ങൾ രണ്ടുപേരും ഏട്ടത്തിയുടെ കാല്ക്കൽ വീണ് നമസ്കരിച്ചു.
ഏട്ടത്തി ഞങ്ങളെ രണ്ടാളെയും പിടിച്ചെഴുന്നേൽപ്പിച്ചു.
അങ്ങനെ കൊട്ടും, കുരവയും, അമ്മയും, മറ്റു ബന്ധുക്കളും ഇല്ലാതെ ഇരുപത്തിനാലുകാരനായ ഞാൻ കാർത്തിക്കും, ഇരുപത്തിരണ്ടുകാരി എന്റെ അനിയത്തി അമല എന്ന അമ്മുവും, ഭാര്യാ-ഭർത്താക്കന്മാരായി!
ഞാൻ എന്റെ ഫോൺ എടുത്ത് ഏട്ടത്തിയ്ക്ക് നീട്ടി. അവളെ ചേർത്തുപിടിച്ച് വധൂവരന്മാരെപ്പോലെ ഞങ്ങൾ നിന്നു. ഏട്ടത്തി കുറെ ചിത്രങ്ങൾ എടുത്തു. ഞാൻ അമ്മുവിനേയും ഏട്ടത്തിയേയും ചേർത്തുപിടിച്ച് ഒന്നു രണ്ട് സെൽഫിയും എടുത്തു. ഏട്ടത്തിയുടെ ഫോണിലും കുറെ ചിത്രങ്ങൾ എടുത്തു.
