“എന്നും ഞാനിവിടെ തനിച്ചല്ലേ. ഇന്ന് നമുക്ക് ഇവിടെ കുത്തിയിരുന്നു തലക്കിമറിക്കാം. അതാ നല്ലത്. പിന്നെ സംഗീത ഇനിയിപ്പോ പെട്ടന്ന് അങ്ങോട്ട് വരാൻ നിക്കണ്ട. വീട്ടിലൊക്കെ പോയി മാരിയേജ് ഒക്കെ കഴിഞ്ഞു വരട്ടെ, അതാവും നല്ലത്.”
രഞ്ജിനി എല്ലാവരെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. അതുതന്നെയാണ് ശരിയെന്നു അവർക്കും തോന്നി. ശേഷം രഞ്ജിനി വെങ്കിടിയെ വിളിച്ചു അവന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം സംഗീതയോട് നാട്ടിലേക്ക് പൊയ്ക്കോളാൻ സമ്മതം നൽകി. വാഹിദിനെ നോക്കിയിട്ട് ജൂലി “ഞാനും കൂടെവരുമെന്ന്” മുഖംകൊണ്ട് സൂചന കൊടുത്തു. അവൻ ആവശ്യമില്ലെന്ന ഭാവത്തിൽ ചുണ്ടു കോട്ടി. അവളുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർത്തു. എന്നിട്ടും അവൻ അതേ ഭാവത്തിൽ തന്നെ അവളെ പുച്ഛിച്ചു തള്ളി.!
(അദ്ധ്യായം 29 )
കേരളത്തിലെ ഹരിതാഭമായ നിരത്തിലേക്ക് ബുള്ളറ്റ് പ്രവേശിച്ചപ്പോൾ ജൂലിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. പാലക്കാടൻ പച്ചപ്പും കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന നീണ്ടുവിശാലമായ പറമ്പുകളും പാടങ്ങളും കണ്ട് അവൾ തണുത്ത കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി വാഹിദിനോട് ചേർന്നു വണ്ടിയിൽ ഇരുന്നു. മലയിറങ്ങിവരുന്ന കാറ്റും വന്മരങ്ങൾ തണൽ വിരിക്കുന്ന ഇരുണ്ട പച്ചപ്പ് മൂടിയ പാതകളും കുന്നിൻചരിവിലൂടെ കിനിഞ്ഞിറങ്ങുന്ന അരുവികളും അവളുടെ മനസ്സിന് വല്ലാത്ത കുളിർമ്മയേകി. ഇരുകൈകളും വാഹിദിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു പുറത്തേക്ക് ചാരി സുഖമായി ഇരുന്ന് അവൾ യാത്ര ആസ്വദിച്ചു.
നഗരങ്ങളും ഗ്രാമങ്ങളും കടന്ന്, അവന്റെകൂടെയുള്ള ദീർഘമായ യാത്രയുടെ സന്തോഷത്തിൽ ആയിരുന്നു അവൾ. മാറ്റാരും ചുറ്റുമില്ലാതെ, അവനും അവളും മാത്രമുള്ള മനോഹരമായ നിമിഷങ്ങളായി അവളതിനെ ഉൾക്കൊണ്ടു. താനും ഇക്കയും മാത്രമുള്ള, തീരുമാനങ്ങളും ഇഷ്ടങ്ങളും തങ്ങളുടേത് മാത്രമായിട്ടുള്ള മണിക്കൂറുകൾ. പലയിടത്തും ബൈക്ക് നിർത്തി തട്ടുകടകളിൽ നിന്ന് ചായയും പലഹാരവും കഴിച്ചു. കടയിലെ ചേച്ചിയോടും ചേട്ടനോടും സംസാരിച്ചു. തന്നെ തുറിച്ചുനോക്കുന്ന ഗ്രാമകുമാരന്മാരെ തുറിച്ചുനോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. എന്നിട്ടും പേടിക്കാത്ത കുരുത്തംകെട്ടവന്മാരെ വാഹിദിന്റെ മസിൽ ചൂണ്ടി താക്കീതു കൊടുത്തു. അവൾ ആ ദിവസങ്ങളെ ആഘോഷമാക്കി. മനസ്സിന്റെ ആഹ്ലാദങ്ങൾക്കൊണ്ട് ഉത്സവമാക്കി.
മനോഹരമായ കാഴ്ച്ചകൾ കാണുമ്പോൾ അവൾ ഇറങ്ങി അതാസ്വദിച്ചു. ശാന്തമായ പ്രദേശങ്ങളിലൂടെ കടന്ന് പോകുമ്പോൾ അവിടെയിറങ്ങി നേരം കളഞ്ഞു. തന്റെകൂടെയുള്ള നിമിഷങ്ങൾ അവൾ ആസ്വദിക്കുകയാണെന്ന് അറിയാവുന്നത് കൊണ്ട് അവനും അവളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി അവൾ പറയുന്നിടത്തൊക്കെ വണ്ടി നിർത്തിക്കൊണ്ടിരുന്നു. കുടുകുടാ സംസാരിച്ചും അവളുടെ
സാന്നിധ്യം യാത്രയിലുടനീളം നിറഞ്ഞു നിന്നു. ഒന്ന് രണ്ടു തവണ വാഹിദിന്റെ ശക്തിയില്ലാത്ത തല്ലും ചെവിയിൽ പിടിച്ചു തിരുമ്മലും കിട്ടുകയും ചെയ്തു.
സംഗീത ഒരാഴ്ച്ച മുമ്പ് തന്നെ നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. വെങ്കിടി അവന്റെ വീട്ടിലേക്കും പോയി. രണ്ടുപേരും അടുത്തടുത്ത ജില്ലക്കാർ ആയതുകൊണ്ട് ഒന്നിച്ചായിരുന്നു പോയത്. സംഗീതയ്ക്ക് ഒരു തുണയായിട്ട് കൂടെ ഒരാൾ വേണമെന്ന വാഹിദിന്റെ നിർദ്ദേശം ഒടുവിൽ വെങ്കിടി തന്നെയാവട്ടെ എന്ന തീരുമാനത്തിൽ കൊണ്ടുചെന്നെത്തി. ജൂലിയും രമ്യയും അവളെ കളിയാക്കി ഒരു പരുവമാക്കി എടുത്തതുകൊണ്ട് വെങ്കിടിയുടെ കൊച്ചുകൊച്ചു കുരുത്തക്കേടുകൾക്ക് വഴങ്ങിക്കൊടുക്കാൻ അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ബസ്സിലുടനീളം അവളുടെ പൂറിൽ നിന്ന് മദജലം പാന്റീയിൽ കിനിഞിറങ്ങി തളംകെട്ടി കിടന്നു. വീട്ടിൽ എത്തിയ ഉടനെ വെങ്കിടിയുടെ വീട്ടിലുള്ളവരുമായി സംഗീതയുടെ ബന്ധപ്പെട്ടവർ സംസാരിക്കുകയും കല്യാണം തീരുമാനിക്കുകയും ചെയ്തത്തോടെ കാര്യങ്ങൾ പെട്ടന്ന് തീരുമാനമാവുകയും ചെയ്തു. ഓഫീസിൽ നിന്ന് കുറച്ചുപേരൊഴികെ മിക്കവരും സംഗീതയുടെ വീട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു.
