“ഓഹ് ശരി ശരി. ഞാൻ ഉടനെ വന്നേക്കാം. കൂടെയൊരു മുതലുണ്ട്, അവളുടെ കണ്ണുവെട്ടിച്ചു കാര്യം നടക്കുമെങ്കിൽ നടക്കും. ഇല്ലെങ്കിൽ വല്ല ഉലക്കയും കണ്ടുവച്ചോ, കുളിമുറിയിൽ പോയി ഇടിക്കാൻ.”
അപ്പുറത്തുനിന്ന് വലിയ പൊട്ടിച്ചിരി ഉയർന്നു. അവൻ കോൾ കട്ട് ചെയ്തു കടയിലേക്ക് കയറി. അവിടെ ചായ തണുത്തുതുടങ്ങിയിരുന്നു. ജൂലിയും കുടിച്ചുതുടങ്ങാതെ അവനെ കാത്തിരിപ്പുണ്ടായിരുന്നു.
“ആരെയാ വിളിച്ചേ. എന്തിനാ മാറിനിന്നു സംസാരിച്ചത്.?”
അവൾ അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ചു. അവനെ സംശയത്തോടെ നോക്കി.
“രമ്യയെ. അവളുടെ പഴയ വിവാഹം അസാധുവാക്കാൻ ആ അമ്പലത്തിൽ പോയിട്ട് വേണ്ടത് ചെയ്യാൻ ഓർമ്മിപ്പിച്ചതാ.”
“ദേ വേണ്ടാത്തത് പ്ലാൻ ചെയ്യരുത് ട്ടോ. ആരുടെ കൂടെയും കളിക്കരുത്. ഞാൻ ണ്ടല്ലോ. ഇക്കാക്കു സുഖം കിട്ടുന്നില്ലേ എന്റെ കൂടെ. പറയ്, ഇഷ്ടയില്ലേ.?”
ആരും കേൾക്കാതെ, അവന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു ശബ്ദം താഴ്ത്തിയാണ് അവൾ ചോദിച്ചത്. അവൾക്ക് പെട്ടന്ന് ചെറിയൊരു സങ്കടം വന്നു.
“സുഖം കിട്ടാഞ്ഞിട്ടാണോ ഒറ്റ രാത്രിയും രാവിലെയും കൊണ്ട് നാല് കളികൾ ഞാൻ കിടന്ന് കളിച്ചത്.രമ്യയെ ഞാൻ കളിച്ചിട്ടുണ്ട്, രഞ്ജിനിയെ ഞാൻ കളിച്ചിട്ടുണ്ട്, സംഗീതയെ ഞാൻ കളിച്ചിട്ടുണ്ട്. പോയിട്ട് ചോദിക്ക്, ഇതുപോലെ ആരെയെങ്കിലും
കിടത്തി കുതിച്ചതച്ചിട്ടുണ്ടോ ന്ന്.”
അവൻ കുറച്ചു ഈർഷ്യയോടെ മന്ത്രിച്ചു. അവളോട് അല്പം സ്നേഹവും തോന്നി. പെണ്ണ് തന്നെ വിട്ടുകൊടുക്കാതെ പിടിവാശി കാണിക്കുകയാണ്. രഞ്ജിനിയെ എന്തെങ്കിലും പറഞ്ഞു പതുക്കെ ഒഴിവാക്കുന്നതാ നല്ലത്. അല്ലെങ്കിൽ ഇവൾ തന്നെ വച്ചേക്കില്ല.
“ആ അതാ പറഞ്ഞേ. ഇത്രേം സുന്ദരിക്കുട്ടിയെ ഇക്ക ഇതുവരെ കണ്ടിട്ട് പോലും ണ്ടാവില്ല ന്ന്. ഇക്കാക്കു ഫ്രീഡം ണ്ടല്ലോ, എന്റെ എവിടെ വേണേലും എത്ര തവണയോ എങ്ങിനെ വേണമെങ്കിലും സുഖിക്കാൻ. എന്തിനാ കുറേ പെണ്ണുങ്ങൾ. എനിക്ക് അവരോടൊക്കെ ദേഷ്യമാ..പ്ലീസ് ഇക്കാ. അണ്ടർസ്റ്റാന്റ് മീ..”
“ഓക്കേ ഓക്കേ..താൻ ആദ്യം ആ പഴംപൊരി വിഴുങ്ങൂ. അത് കിടന്നു തണുത്തു.”
“എനിക്കെങ്ങും വേണ്ട. എന്റെ പഴം പൊരി ഒരിക്കലും തണുക്കാത്ത കിടുക്കനാ. അത് വല്ലവരും തിന്നാൻ നോക്കുമ്പോഴാ ഈ പണ്ടാരം..”
അവൾ തമാശ പറഞ്ഞു. വാഹിദ് ചുറ്റും ആരുമില്ലല്ലൊ എന്ന് ഒന്നുകൂടി പരിശോധിച്ചിട്ട് അവൾക്കൊരു നുള്ളുവച്ചു കൊടുത്തു.
“റൂം ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ നമുക്ക് എല്ലാവർക്കും തങ്ങാനുള്ള സൗകര്യം ഒന്നും കാണില്ല.സംഗീതയുടെ വീട്ടിൽ.”
വാഹിദ് അവളോട് പറഞ്ഞു. ജൂലിയുടെ കണ്ണിൽ നക്ഷത്രങ്ങൾ തിളങ്ങി. അവൾ നന്ദിയും സന്തോഷവും പ്രണയവും വഴിയുന്ന മിഴികളിലൂടെ അവനെ നോക്കി. അവളുടെ മനോഹരമായ കവിളുകൾ ചുവന്നു തുടുത്തു.
“എവിടെയാ ബുക്ക് ചെയ്തതെന്ന് ഇനി ആ കുമ്യയോടും കുഞ്ജിനിയോടും പോയി പാടാൻ നിക്കണ്ട. രണ്ടും അവിടെത്തന്നെ വന്ന് റൂമെടുക്കും.”
അവൾ ദേശ്യഭാവത്തിൽ അവനോട് മുരണ്ടു. വാഹിദ് അൽപ്പം ഉറക്കെ ചിരിച്ചുപോയി. എന്നിട്ട് ഒറ്റവലിക്കു ചായകുടിച്ചിട്ട് പോകാൻ വേണ്ടി എഴുന്നേറ്റു. പിന്നാലെ ബാഗ് എടുത്തു മുതുകിലിട്ടു ജൂലിയും അവിടെ നിന്നിറങ്ങി.
“ക്യാഷ് കൊടുത്തോ?”
വാഹിദ് ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി. വാഹിദ് കണ്ണുമിഴിച്ചപ്പോൾ അവൾ ഓടിപ്പോയി ക്യാഷ് കൊടുത്തു തിരികെ വന്ന് ബൈക്കിൽ കയറി. ബൈക്ക് ഇരുവശത്തും വയൽപ്പരപ്പുകൾ നീണ്ടുകിടക്കുന്ന, ഇടയ്ക്കിടയ്ക്ക് തെങ്ങിൻ തൊപ്പുകളും വാഴത്തോട്ടങ്ങളും കടന്നുവരുന്ന പച്ചപ്പ് വിതാനിച്ചുകിടക്കുന്ന ഗ്രാമീണ വഴിയിലൂടെ അതിവേഗം മുന്നോട്ട് പോയി. ജൂലി ഇടയ്ക്കിടയ്ക്ക് ലൊക്കേഷൻ പറഞ്ഞുകൊടുത്തുക്കൊണ്ടിരുന്നു.
രണ്ടുപേരും ചെന്നപ്പോൾ സംഗീതയും ബന്ധുക്കളും രഞ്ജിനിയെയും രമ്യയെയും കൂട്ടി അമ്പലത്തിലേക്ക് പോയിട്ടുണ്ടായിരുന്നു. അനാമികയും അഞ്ജുവും കൂട്ടരും ഓഫിസിലെ പയ്യന്മാരും ഇടയിൽ നാട്ടിലെ കുറച്ച് യുവാക്കളുമായി സംസാരിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ നാട്ടുകാരായ മൂന്നുനാല് സുന്ദരികളും. ഒരുപക്ഷെ സംഗീത എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തപ്പോൾ ജീവൻവച്ച സൗഹൃദമായിരിക്കാം. വാഹിദിനെയും ജൂലിയെയും കണ്ടപ്പോൾ എല്ലാവരുടെ മുഖത്തും ഒരു ആഹ്ലാദവും ചെറിയൊരു സന്തോഷവും തെളിഞ്ഞു. അവർ കടന്ന് ചെയ്യതോടെ ആ ചെറിയ കല്യാണപന്തലിൽ തെളിയാതെ നിന്ന പുലരിയിലേക്ക് പ്രഭാതവെളിച്ചം പരന്നതു പോലെ ഒരു സവിശേഷത രൂപപ്പെട്ടു. ഗന്ധർവ്വനെയോ ദേവനെപ്പോലെയൊ തോന്നിപ്പോകുന്ന ആജാനുബാഹുവായ ഒരു സുന്ദരനും അവനോട് മത്സരിക്കുന്ന സൗന്ദര്യമുള്ള ഒരു ദേവതയും ആ ചെറിയ ആൾക്കൂട്ടത്തിലേക്ക് ആഹ്ലാദത്തോടെ കയറി വന്നപ്പോൾ യുവാക്കളുടെയും
