“ഇതൊക്കെ എന്താ സംഭവം? ഈ ചേട്ടനും ഇവരുമായി എന്താ ബന്ധം?”
കൂട്ടത്തിലുള്ള ഒരു പെൺകുട്ടി അഞ്ജുവിനോട് ചോദിച്ചു. അഞ്ജു സംഗീതയുടെ അവൾക്ക് അറിയാവുന്ന ചരിത്രങ്ങളൊന്നും പറഞ്ഞില്ലെങ്കിലും ഓഫീസിൽ വന്ന് സംഗീതയെ ശല്യം ചെയ്‌തെന്നും തട്ടികൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ അവൻ അവരെ നേരിട്ട് രക്ഷിച്ചതും പറഞ്ഞുകൊടുത്തു. അവൾ സിനിമയിലെ ഏതോ അക്ഷൻ സീൻ മനസ്സിൽ കാണുന്നതുപോലെ വാഹിദിന്റെ രൂപം മനസ്സിൽ കണ്ട് അവനെ അതിശയത്തോടെ നോക്കി. വിരിഞ്ഞ നെഞ്ചിൽ മുഴച്ചു നിൽക്കുന്ന രണ്ടു വിശാലമായ പാറക്കല്ലുകൾക്ക് മുകളിൽ ചെറുതായി പുറത്തേക്ക് ഒളിഞ്ഞുനോക്കുന്ന കറുത്ത രോമപ്പുല്ലുകളിലൂടെ അവളുടെ കണ്ണുകൾ ഇഴഞ്ഞു. കണ്ടാൽ ഭയങ്കര ഗൗരവം ദ്യുതിക്കുന്ന ഉറച്ഛഭാവമുള്ള സുന്ദരമായ മുഖത്ത് നിന്ന് കഴുത്തുവഴി നെഞ്ചിലൂടെ ഒതുങ്ങിയ മടക്കുകൾ വ്യക്തമാവുന്ന വയറിലൂടെ വടിവുള്ള ഇടുപ്പിലേക്ക് ഇഴഞ്ഞു ചെന്നു.
ആണുങ്ങളിൽ പെണ്ണുങ്ങൾക്ക് മാത്രമല്ല കൊതിയുണ്ടാക്കാൻ സാധിക്കുക പെണ്ണുങ്ങളിൽ ആർത്തിയുണ്ടാക്കുന്ന ആണുങ്ങളും ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവളുടെ വലിയ ഇടുപ്പിനുള്ളിലെ കറുത്ത പൂറിനുള്ളിൽ വെള്ളം നുരഞ്ഞു പാന്റീ നനഞ്ഞു. മുലകൾ വികസിച്ചു മുലക്കണ്ണിൽ തരിപ്പ് കലരുകയും വസ്ത്രത്തിനു മുകളിലേക്ക് കൂർത്തുവരാൻ കൊതിക്കുകയും ചെയ്യുന്നത് അവളറിഞ്ഞു. അവൾക്ക് അവന്റെ കരുത്തിൽ തകർന്നുടഞ്ഞു ആ ഭാരമുള്ള ശരീരം താങ്ങിക്കിടന്നു നന്നായൊരു കളികളിക്കാൻ കൊതി തോന്നി. അവളുടെ അടുത്ത് നിന്നിരുന്ന കാന്താരിപോലുള്ള കുട്ടി സാമിനെയും നോക്കികൊണ്ട് നിൽപ്പുണ്ടായിരുന്നു.
എല്ലാവരും അകത്തേക്ക് കയറിപ്പോയി. സംഗീത വഹിദിനെയും ജൂലിയെയും കൈപിടിച്ചു വീടിനുള്ളിലേക്ക് നടന്നു. ജൂലി
പോകുന്ന പോക്കിൽ ബാഗ് എടുത്തു തോളിലിട്ടു അവരുടെ കൂടെ ആ ചെറിയ വീടിനുള്ളിൽ മറഞ്ഞു.
“ആ പെണ്ണ് ഏതാ? മൂപ്പരുടെ ഭാര്യയാണോ?”
ഒരു യുവാവ് സാമിനോട് തിരക്കി. ജൂലിയെ ഉദ്ദേശിച്ചാണ് അവൻ ചോദിച്ചതെന്ന് സാമിന് മനസ്സിലായി.
“പിന്നല്ലാതെ. അവർ വരുന്നത് കണ്ടപ്പോ തന്നെ മനസ്സിലായില്ലേ. അതോണ്ട് മാഷ് അവളെ വായിനോക്കാൻ മിനക്കെടേണ്ട. ഈ പില്ലോ ആണെങ്കിൽ പഞ്ചാരക്ക് പറ്റിയ മൊതലാ.”
സാം അനാമികയെ ചൂണ്ടിക്കൊണ്ട് അയാളോട് പറഞ്ഞു. അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. അനാമിക കാലുയർത്തി സാമിന്റെ കാലിൽ ആഞ്ഞൊരു ചവുട്ട് കൊടുത്തു.
സംഗീതയുടെ മുറി വളരെ മനോഹരമായി തയ്യാറാക്കിയിരുന്നു. പുതിയ കട്ടിൽ അലമാര തുടങ്ങിയ വസ്തുക്കൾ. പുതിയ കിടക്കയും വിരിപ്പും ഒപ്പം നന്നായി അലങ്കരിച്ച മുറി. നഷ്ടപ്പെട്ടുപോയ ജീവിതത്തിലേക്ക് തിരികെ വന്ന, തങ്ങൾക്ക് കൈവിട്ടുപോയ മകളുടെ എന്നോ നഷ്ടപ്പെട്ടു എന്ന് കരുതിയ മകളുടെ കല്യാണഭാഗ്യം അവളുടെ രക്ഷിതാക്കൾ കഴിയുന്നത്ര ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ജൂലി ബാഗ് തുറന്ന് ഒരു പെട്ടിയെടുത്തു സംഗീതയ്ക്ക് കൊടുത്തു. രമ്യ ഫോണിൽ അതിന്റെ ഫോട്ടോയെടുക്കുന്നത് കണ്ടു രഞ്ജിനി പുഞ്ചിരിച്ചു.
“എന്റേ വകയല്ല, ആ ജാഡ മസിലന്റെ വകയാ. ഗിഫ്റ്റ് വാങ്ങുന്ന കാര്യം എന്നോട് പറഞ്ഞില്ല. ബട്ട് എന്റേവകയും വേറെയുണ്ട്ട്ടാ.”
ജൂലി സംഗീതയോട് വാഹിദിനെ സൂചിപ്പിച്ചു പറഞ്ഞു. സംഗീതയുടെ കണ്ണുകൾ വിടർന്നു. അവൾ വേഗം പൊതിഞ്ഞിരുന്ന വർണ്ണക്കടാലസു കീറി പെട്ടിപ്പുറത്തെടുത്തു തുറന്നുനോക്കി. സംഗീതയുടെ മാത്രമല്ല, ജൂലിയുടെയും രഞ്ജിനിയുടെയും രമ്യയുടെയും കണ്ണുകൾ തുറിച്ചുപോയി. സംഗീതയുടെ ബന്ധുക്കളായ സ്ത്രീകളും യുവതികളും കൂട്ടുകാരികളും അതിശയത്തോടെ അതിലേക്ക് അടുത്തു. അധികം വലിപ്പമില്ലാത്ത മനോഹരമായ ഒരു നെക്ലെസ് ആയിരുന്നു അത്. അവൾ അത്ഭുതത്തോടെ വാഹിദിനെ തുറിച്ചുനോക്കി. ജൂലിയുടെ അവസ്ഥയും അതുതന്നെയായിരുന്നു.
“എന്റെ വകയല്ല, എന്റെ ഭാര്യ നൂറയുടെ വകയാണ്.”
വാഹിദ് തുരുത്തിപ്പറഞ്ഞു. രമ്യ പുഞ്ചിരിയോടെ അവനെ നോക്കി. ജൂലിയുടെ മുഖം മങ്ങി കണ്ണുകൾ തരിച്ചു.
