മുറിയുടെ നാല് മൂലകളിലും സ്റ്റാന്റിൽ നിർത്തിയ ക്യാമറകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുറിയിൽ തുപ്പലിന്റെയും ശുക്ലത്തിന്റെയും രൂക്ഷമായ നാറ്റം നിലനിൽക്കുന്നുണ്ട്. ആ രംഗം കണ്ടപ്പോൾ ജൂലിയുടെ മനസ്സിൽ ഏറ്റവും ഭ്രാന്തമായ ഇഷ്ടമായി അവൾ പൊതിഞ്ഞുവച്ചു സൂക്ഷിച്ചിരിക്കുന്ന കാമമോഹം ആദ്യമായി അവൾക്ക് അറപ്പുള്ളതായി തോന്നി. കിടക്കയിൽ ഒഴുകിയിറങ്ങിയ കുറേയേറെ ശുക്ലത്തിലേക്ക് അവൾ വിമ്മിഷ്ടത്തോടെ നോക്കി. തങ്ങൾ എത്തുന്നതിനു മുമ്പ് ഈ വാണം അടിക്കുന്നവർകൂടി സംഗീതയെ കളിച്ചു മടുത്തിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.
മുറിയിലെ നാലുപേരും വാതിൽ തകർന്ന ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ഇരച്ചു കയറിയ വാഹിദിന്റെ രൂപം കണ്ട് എന്തുചെയ്യണമെന്ന് അറിയാതെ ഒരു വേള പതറിപ്പോവുകയും അവന്റെ കൂടെ മഹാറാണിയെപ്പോലൊരു പെൺകിടാവിനെ കണ്ടപ്പോൾ കണ്ണിൽ ആർത്തിപിടിച്ചൊരു തിളക്കം മിന്നിപ്പൊലിഞ്ഞു. മൂവരും
വാഹിദിനു നേരെ കുതിച്ചു. സംഗീത അവരെ കണ്ടതും ശബ്ദം പുറത്തേക്ക് വരാതെ വാവിട്ടു കരഞ്ഞുതുടങ്ങി. അവളുടെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണീർ പുറത്തേക്ക് കുത്തിയൊലിച്ചു. വാഹിദ് മൂന്നുപേരെയും നേരിടുന്ന സമയത്ത് ജൂലി മുറിയിലെ കസേര ഉയർത്തി അപ്പോഴും സംഗീതയെ ആഞ്ഞുകുത്തിക്കൊണ്ടിരുന്ന തടിയന്റെ നടുവിന് നേരെ ആഞ്ഞിടിച്ചു. അടിയുടെ ശക്തികൊണ്ട് പഴയ കസേര പാതിയൊടിഞ്ഞു ജൂലിയുടെ കൈയിൽ നിന്ന് തെറിച്ചു പോയി. ഒരു അലർച്ചയോടെ അവൻ പിന്നിലേക്ക് വളഞ്ഞു സംഗീതയിൽ നിന്നുയർന്നു അസഹ്യമായ വേദനയോടെ തിരിഞ്ഞു ജൂലിയെ നോക്കി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ നേരെ നിൽക്കാൻ കഴിയാതെ അവൻ ഉരുണ്ട് നിലത്തേക്ക് വീണു. ജൂലി ഭയന്ന് വിറച്ച് അയാളെ നോക്കിക്കൊണ്ട് നിന്നെങ്കിലും അയാൾ എഴുന്നേൽക്കാൻ കഴിയാതെ ചുവരിന് നേരെ ഇഴഞ്ഞു പോയി.
അപ്പോഴേക്കും അടികൊണ്ട് ചതഞ്ഞ മുഖവും ചുവന്ന് വിങ്ങിയ മൂക്കുമൊക്കെയായി വാഹിദ് മൂന്നുപേരെയും നിലംപരിശാക്കി സംഗീതയുടെ കെട്ടുകൾ അഴിച്ചുകൊണ്ടിരുന്ന ജൂലിയുടെ അടുത്തെത്തി. സംഗീതയുടെ വായിൽ നിന്ന് ഷെഡ്ഢി വലിച്ചെടുത്ത് വാഹിദ് ദൂരെ കളഞ്ഞു. പിന്നെ എഴുന്നേൽപ്പിച്ചു കെട്ടിയിടാൻ ഉപയോഗിച്ച ചുരുണ്ടു കൂടിയ വസ്ത്രം നേരെയാക്കി അവൾക്ക് ധരിക്കാൻ കൊടുത്തു. സംഗീത ജൂലിയെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. വാഹിദ് വീണുകിടക്കുന്നവരുടെ അടുത്തേക്ക് ചെന്നു. ഇനി ഒന്നും ചെയ്യരുതെന്ന് ദീനമായി യാചിക്കുന്നത് പോലെ അവർ കൈ ഉയർത്തി അവനെ വിലക്കി.
“ടോമി എവിടെ.? അവന്റെ കൂട്ടാളി ഹരിയെവിടെ.?”
വാഹിദ് ഒരുത്തന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ചോദിച്ചു.
“ഇവിടെയുണ്ട്. ഈ മാർക്കറ്റിൽ ടോമിയുടെ റൂമിൽ. എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല, വീൽചെയറിലാണ്.”
ഒരുത്തൻ കിതച്ചുകൊണ്ട് ഞരങ്ങി.
“അപ്പൊ നിങ്ങളെ ആരാ പറഞ്ഞു വിട്ടത്?”
വാഹിദ് കഴുത്തിലേ പിടി ഒന്നുകൂടി മുറുക്കി. അവൻ ശ്വാസം കിട്ടാതെ കണ്ണുതുറിച്ചു. വായിൽ നിന്ന് ഉമിനീര് കലർന്ന കൊഴുത്ത രക്തം പുറത്തേക്ക് വാർന്നു.
“ടോമി തന്നെ. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഇവളുടെ വീഡിയോ ടേപ്പ് കളഞ്ഞുപോയിരുന്നു. അത് ഇവളെ അറിയിക്കാതെയാ ഇത്ര നാളും ഭീഷണിപ്പെടുത്തി ഫീൽഡിൽ ഇറക്കിയത്. ഒന്നുകൂടി ഷൂട്ട് ചെയ്തിട്ട് വീണ്ടും കൂടെ നിർത്താൻ പറഞ്ഞു. പലരും ഇവളെത്തന്നെ വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി.”
അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു നിർത്തി. വാഹിദ് എഴുന്നേറ്റ് കാമറകൾ അഴിച്ചു മാറ്റി അതിലുണ്ടായിരുന്ന മെമ്മറി ചിപ്പ് പുറത്തേക്കെടുത്തിട്ട് ക്യാമെറകൾ നിലത്തേക്ക് എറിഞ്ഞുടച്ചു. പിന്നെ രണ്ടു പെൺകുട്ടികളെയും കൂട്ടി പുറത്തേക്ക് നടന്നു. അപ്പോഴേക്കും മഴ ശക്തിയാർജിച്ചിരുന്നു. പകൽ കളമൊഴിഞ്ഞു രാത്രി കടന്നു വരികയും ലൈറ്റ് തെളിഞ്ഞു പ്രകാശം പരക്കുകയും ചെയ്തിട്ടുണ്ട്. വാഹിദ് ചെന്ന് ബൈക്കിൽ കയറി. സംഗീത കയറുന്നതിനു മുമ്പ് ജൂലി വെപ്രാളപ്പെട്ടു പെട്ടന്ന്പിന്നിലേക്ക് കയറി വാഹിദിന്റെ ശരീരത്തിലേക്ക് പറ്റിച്ചേർന്നു സംഗീതയ്ക്ക് ഇരിക്കാനുള്ള സ്ഥലം കൊടുത്തു. ജൂലിയുടെ ആ നീക്കം എന്തുകൊണ്ടാണെന്ന് മനസ്സിലായ സംഗീത കണ്ണുകൾ ഉയർത്തി അവളെയൊന്ന് നോക്കിയത് ജൂലി കണ്ടില്ല.
