ചമ്പാരന്മാർക്ക് മുന്നിൽ ഒരു പ്രതീക്ഷയുടെ വെളിച്ചം വീണു. അവർ ആശ്വസിച്ചു.. ആറു പെൺകുട്ടികളുടെ രക്തം വീണ ബലി പീഠത്തിൽ അവർ നന്ദി പറഞ്ഞു തല മുട്ടിച്ചു വന്ദിച്ചു…
എസ്ത അപ്പോളും ok ആയിരുന്നില്ല.. അവളുടെ തേങ്ങൽ അപ്പോളും ഇവാനിയയുടെ നെഞ്ചിൽ ഇടിക്കുന്നുണ്ട്..
‘നീ ഇത്ര സില്ലി ആവാതെ…’
രോഹൻ അവളുടെ അടുത്ത് ആശ്വസിപ്പിക്കാൻ എന്നോണം വന്നു ഇരുന്നു..
‘ഇങ്ങനെ ഒക്കെ എന്തിനാ..?
എസ്ത കരഞ്ഞു കൊണ്ട് ചോദിച്ചു
‘നമ്മൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ മൂർത്തി നമുക്ക് തന്നതാണ്.. ഇന്നത് നമ്മുടെ കയ്യിൽ ഇല്ല.. അപ്പോൾ നമുക്ക് പതിവിലും ആ മൂര്ത്തിയെ സന്തോഷിപ്പിക്കണം.. അത് അത്രേയുള്ളു..’
രോഹൻ പറഞ്ഞു
‘അതൊരു കൊച്ചു കുട്ടിയാണ്..’
എസ്ത കരഞ്ഞു കൊണ്ട് പറഞ്ഞു
‘എനിക്ക് തോന്നുന്നില്ല എസ്ത.. അവളുടെ നെഞ്ചിന്റെ ഭാഗത്ത് അത്യാവശ്യം നല്ല മുഴ വന്നിട്ടുണ്ട്.. കാലിന് ഇടയിൽ രോമവും കിളിർത്തിട്ടുണ്ട്.. അവളും നിന്നേ പോലൊരു പെൺകുട്ടിയാണ് എസ്ത..’
എസ്തയേ കളിയാക്കി വഷളൻ ചിരിയോടെ രോഹൻ ചിരിച്ചു.. എസ്തയേ ചേർത്ത് പിടിച്ചിരുന്ന ഇവാനിയക്ക് തന്റെ ഭർത്താവിനോട് എപ്പോളും തോന്നാറുള്ള വെറുപ്പ് തോന്നി
എസ്ത പക്ഷെ അവളെ കളിയാക്കിയത് കാര്യം ആക്കിയതേ ഇല്ല.. ആ പെൺകുട്ടിയും മറ്റു അഞ്ചു പെൺകുട്ടികളുടെയും കുടുംബം ഇപ്പോൾ അനുഭവിക്കുന്ന വേദന ഓർത്ത് അവൾ വല്ലാതെ കരഞ്ഞു..
എസ്തയുടെ കരച്ചിൽ സത്യം ആയിരുന്നു.. മകളെ നഷ്ടപ്പെട്ടപ്പോൾ മുതൽ സനൂപ്പേട്ടൻ കരച്ചിൽ നിർത്തിയിട്ടില്ല..
സനൂപേട്ടനും മീനുവും ലോഡ്ജിൽ നിന്ന് പോയി സ്വല്പം കഴിഞ്ഞാണ് ഏട്ടന്റെ കോൾ എന്റെ ഫോണിലേക്ക് വരുന്നത്.. ആദ്യം വിളിക്കുന്നത് എന്നെയാണ്
അവിടുന്ന് പോരുന്ന വഴിയിൽ ഒരു ആളൊഴിഞ്ഞ റോഡിൽ വച്ചു ഒരു കാർ ഓവർ ടേക്ക് ചെയ്തെന്നും കാർ സൈഡ് ആക്കി സ്‌ഥലം ചോദിച്ചു എന്നുമാണ് സനൂപേട്ടൻ പറയുന്നത്.. ഇരുട്ട് ആയത് കൊണ്ട് കാറിൽ ഇരുന്ന രണ്ട് പേരുടെയും മുഖം ഏട്ടന് ഓർത്തെടുക്കാൻ പറ്റിയില്ല.. വഴി പറയുന്നതിന് ഇടയിൽ ആണ് ഒരാൾ കാറിൽ നിന്നിറങ്ങി തന്നെ കോളറിനു പിടിച്ചു വലിച്ചു വണ്ടിയിൽ നിന്നിറക്കി താഴത്തെ കനാലിലേക്ക് എറിഞ്ഞത്..
സനൂപേട്ടൻ കനാലിൽ വീണു വേദനയിൽ മുകളിലേക്ക് നോക്കുമ്പോൾ മീനൂട്ടിയുടെ കരച്ചിൽ ആണ്
കേൾക്കുന്നത്.. അവർ അവളെ ബലമായി കാറിൽ കയറ്റി.. സനൂപേട്ടൻ കനാലിൽ നിന്ന് കയറി മുകളിൽ വന്നപ്പോൾ അവർ അവളെയും കയറ്റി കാർ വിട്ടു പോയി.. തന്റെ വണ്ടിയുടെ കീയും അവർ എടുത്തു എന്നാണ് സനൂപേട്ടൻ പറഞ്ഞത്..
ഞാനും സുനിയും സംഭവം നടന്ന സ്‌ഥലത്തു എത്തുമ്പോ അവിടെ ആളുകൾ കൂടിയിരുന്നു.. അപ്പോൾ തന്നെ പോലീസും വന്നു. എല്ലാം റെഡി ആകും മീനുവിനെ കണ്ടു പിടിക്കാമെന്ന് ഞാൻ ഒരു നൂറ് വട്ടം പറഞ്ഞെങ്കിലും ഏട്ടന് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
സ്റ്റേഷനിൽ SI യുടെ ടേബിളിന് opposite ആയി സനൂപേട്ടനെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ഇരുന്നു.. പോലീസ് ഉടനെ തന്നെ അവളെ കണ്ടെത്തും എന്നായിരുന്നു എന്റെയും വിശ്വസം..
പക്ഷെ എന്റെ മനസ് എന്തോ നെഗറ്റീവ് ആയി എല്ലാം കാണാൻ തുടങ്ങി.. എന്തോ മോശം സംഭവിക്കുന്നു എന്ന് എനിക്ക് തോന്നി.. മീനു ഇനിയൊരിക്കലും പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് തിരിച്ചു വരില്ല എന്ന് എന്റെ ഉള്ളിൽ കിടന്നു ആരോ പറയാൻ തുടങ്ങി….
അവർ അവളെ പിടിച്ചു കൊണ്ട് പോകുമ്പോ താഴെ വീണ ബാഗും പൊട്ടി വീണ മാലയും ഒക്കെ ഞങ്ങളുടെ മുന്നിലത്തെ ടേബിളിൽ നിരത്തി വച്ചിട്ടുണ്ടായിരുന്നു.. അതിൽ ചുളുങ്ങി ചെളി പറ്റിയ ഒരു പേപ്പർ കൂടി ഉണ്ടായിരുന്നു..
ഞാനിന്ന് അവൾക്ക് സമ്മാനമായി കൊടുത്ത അവൾ നിധി പോലെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പോയ സമ്മാനം. അവളുടെ പ്രിയ താരം അവൾക്കായ് എഴുതി നൽകിയ ഓട്ടോഗ്രാഫ്..
ഹിമയുടെ ഒപ്പ് വീണതിനു മേലേ എഴുതിയ വാചകങ്ങൾ വീണ്ടും മനസ്സിൽ വായിക്കുമ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി…
