കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

പ്രതീക്ഷകൾ നിറഞ്ഞ മനസ്സുമായി അവൾ എപ്പോഴോ ഉറങ്ങി.

രാവിലെ അരുൺ ഉണരുമ്പോഴേയ്ക്കും അമ്മമാർ രണ്ടുപേരും യാത്രയായിരുന്നു. അവരെ കാണാഞ്ഞ് വിളിച്ചപ്പോൾ അവർ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുകയാണെന്നും അവന്റെ ഭക്ഷണം റെഡിയാണെന്നും പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് അവൻ മെല്ലെ കൃഷി ഭൂമിയിലേക്കിറങ്ങി.

കുമാരനും ഭാര്യ രമയും പതിവുപോലെ മേൽനോട്ടവും ആയി പണിസ്ഥലങ്ങളിൽ ഉണ്ട്.

അരുണും അമ്മയും വരുന്ന കാര്യവും അവരുടെ വില്ലയിലെ സാധനങ്ങൾ ഇന്നലെ എത്തുമെന്നും ഓപ്പോൾ അറിയിച്ചിരുന്നെന്ന് കുമാരൻ പറഞ്ഞു. എത്തിയ സാധനങ്ങൾ എല്ലാം ഷെഡ്ഡിൽ വച്ചതും കുമാരൻ പറഞ്ഞു.

ഇന്നലെ അതിരാവിലെ പോയി രാത്രി വന്നതിനാൽ അവൻ ഒന്നും തിരക്കിയിരുന്നില്ല. അവരോട് നന്ദി പറഞ്ഞ് എല്ലാം കണ്ട് അവൻ നടന്നു.

വില്ലയിലെ സാധനങ്ങൾ മുഴുവൻ ഊട്ടിയിലെ വീട്ടിലേക്ക് അയക്കാം എന്ന് അമ്മ പറഞ്ഞിരുന്നു. അവിടെയും താമസിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങൾ ഇവിടെ ആയതുകൊണ്ടാണ്‌ അവയെല്ലാം ഇങ്ങോട്ടയച്ചത്. ഇറക്കിവെച്ചിരുന്ന സാധനങ്ങൾ പരിശോധിച്ച് എല്ലാം എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. തൽക്കാലം എടുക്കേണ്ടവ മാ ത്രം എടുത്ത് ബാക്കിയുള്ളവ ഊട്ടിയിലേക്കയക്കാനായി മാറ്റിവെച്ചു.

അയക്കേണ്ട കാര്യങ്ങളെല്ലാം അമ്മമാർക്ക് വിട്ട് അവൻ തിരികെ വീട്ടിലേക്ക് നടന്നു. അമ്മയും ഓപ്പോളും, ഓപ്പോളുടെ കാറിൽ ആയിരുന്നു പോയത്. അരുൺ തന്റെ കാറും എടുത്ത് സിറ്റിയിലേക്ക് പോയി.

അവിടെ അതിപ്രശസ്തമായ ജുവല്ലറി കണ്ടപ്പോഴാണ്‌ അവനത് തോന്നിയത്. അവൻ അവിടെക്കേറി രണ്ട് അമ്മമാർക്കും സമ്മാനങ്ങൾ വാങ്ങി – ഓരോ ഡയമണ്ട് മോതിരവും, ഓരോ മാലയും, ഓരോ ജോടി കമ്മലുകളും. എല്ലാം ഒരേ പാറ്റേൺ. അൽപസ്വൽപം വ്യത്യാസങ്ങൾ ഉണ്ട്. രണ്ടുപേർക്കും സർപ്രൈസ് നൽകാനായി വേറേ വേറേ പായ്ക്ക് ചെയ്ത് വാങ്ങി.

താൻ ആദ്യമായാണ്‌ തന്റെ പണം കൊണ്ട് അവർക്കായി സമ്മാനങ്ങൾ വാങ്ങുന്നതെന്ന് പെട്ടെന്നവൻ ഓർത്തു.

എന്നും അവർ തനിക്കാണ്‌ തരാറുള്ളത്. അവന്റെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞു. കൊടുക്കുന്നതിലെ സന്തോഷം കിട്ടുന്നതിനേക്കാൾ ഇരട്ടിയാണെന്നവന്‌ മനസ്സിലായി.

പഴയ വിദ്യാഭ്യാസകാല കൂട്ടുകാരിൽ അപൂർവ്വം ചിലരേ നാട്ടിലുള്ളൂ. അവരിൽ ചിലരെ കണ്ടു. ഉച്ചഭക്ഷണം കഴിച്ചു.

അപ്പോഴാണ്‌ അമ്മയുടെ വിളി.

മാലിനി- അരുണേ.. ഞങ്ങൾ വീട്ടിൽ എത്തി. നീയെവിടെയാ?

അരുൺ- ഞാൻ സിറ്റിയിൽ ചില കൂട്ടുകാരെ കാണാൻ വന്നതാണമ്മേ.

മാലിനി- ലഞ്ച് കഴിച്ചോ?

അരുൺ- ഉവ്വ്. ഇപ്പോൾ കഴിച്ചതേയുള്ളു. നിങ്ങൾ പോയ കാര്യം എന്തായി?

മാലിനി- എല്ലാം ഓക്കേ. ഇനി പോകുന്നതിന്‌ മുമ്പ് ഒന്നുകൂടെ അൾട്രാസൗണ്ട് ചെയ്യണം.

അരുൺ- യാത്ര ചെയ്യാമോ?

മാലിനി- ഒരു കുഴപ്പവും ഇല്ല.

അരുൺ- പിന്നേ… മ്മ്…

മാലിനി- പിന്നേ… ഹഹഹ… മനസ്സിലായി. ഡോക്ടർ ചോദിച്ചു ഇപ്പോഴും ബന്ധപ്പെടാറുണ്ടോന്ന്. ഞാൻ പറഞ്ഞു കാണുമ്പോൾ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്‌. പിടിവിട്ടുപോകും എന്ന്. ഹഹഹ…

അരുൺ- അത് നമുക്ക് രണ്ടുപേർക്കും അങ്ങനെയല്ലേ? എന്നിട്ട്?

മാലിനി- ആൾ എങ്ങനെ, വളരെ കെയറിങ്ങ് ആണോ എന്ന് ചോദിച്ചു.

അരുൺ- അമ്മയെന്തു പറഞ്ഞു?

മാലിനി- ആൾ ഒരൊത്ത പുരുഷൻ ആണെന്നും മോസ്റ്റ് കെയറിങ്ങ് ആണെന്നും പറഞ്ഞു. എന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചുനോക്കി അൽപനേരം ഇരുന്നു. നീ വന്നിരുന്നെകിൽ അപ്പോൾത്തന്നെ അവൾ നമ്മുടെ പരിപാടി പിടിച്ചേനെ എന്നെനിക്ക് തോന്നി.

അരുൺ- എന്നിട്ട്?

മാലിനി- എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അവൾ ഒരൊറ്റ ചോദ്യം – ‘ആൾ വളരെ യങ്ങ് ആണല്ലേ?’ എന്ന്.

അരുൺ- അമ്മയെന്തുപറഞ്ഞു?

മാലിനി- ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് തലയാട്ടി. എന്റെ മുഖം ചുവന്നുപോയി. നീയുണ്ടായിരുന്നേൽ നിന്റെ മുഖവും ചുവന്നേനെ.

അരുൺ- അപ്പോൾ ഓപ്പോൾ എവിടായിരുന്നു?

മാലിനി- ഓപ്പോളുടെ കാര്യം കഴിഞ്ഞാരുന്നു. ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നു. ഭാഗ്യത്തിന്‌ മുറിയിൽ ഞങ്ങൾ മൂന്നുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *